Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

തലയില്‍ മുണ്ടിട്ട് സഖാക്കള്‍... ചാനല്‍ സഖാക്കളുടെ ഗര്‍ജിക്കുന്ന സിംഹമായ എം. സ്വരാജിനെ തത്സമയം ചോദ്യ ശരങ്ങള്‍ ചോദിച്ച് ഉത്തരം മുട്ടിച്ച് നാണം കെടുത്തി നിഷ പുരുഷോത്തമന്‍; നികുതിയടച്ച് മതഗ്രന്ഥം ഇറക്കുമതി ചെയ്യാമെന്നുള്ള സ്വരാജിന്റെ വെല്ലുവിളി നിഷ ഏറ്റെടുത്തതോടെ മലയാളികള്‍ക്ക് നല്ല അത്താഴമായി

20 SEPTEMBER 2020 10:02 AM IST
മലയാളി വാര്‍ത്ത

More Stories...

ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

ചാനല്‍ ചര്‍ച്ച പലപ്പോഴും ആവേശകരമാകുന്നത് തുല്യരായുള്ള എതിരാളികള്‍ ഉണ്ടാകുമ്പോഴാണ്. ചാനല്‍ അവതാരകര്‍ പുലിക്കുട്ടികളാകുമ്പോള്‍ ഗര്‍ജിക്കുന്ന സിംഹങ്ങളെ ഇറക്കുകയാണ് രാഷ്ട്രീയക്കാര്‍ പയറ്റുനനത്. അറിവും വിവരവും ഇല്ലെങ്കിലും ഇനി പച്ച കള്ളമാണെങ്കിലും അലറി വിളിച്ച് അത് സത്യമാണെന്ന് സ്ഥാപിക്കുക, ഉത്തരം മുട്ടിയാല്‍ അവതാരകരുടെ പൂര്‍വാശ്രമം പറഞ്ഞ് വായടപ്പിക്കുക, ഇടപെടാതിരിക്കാന്‍ പരിഭവിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കലാപരിപാടികള്‍ മുഖ്യം. ഇത്തരം ചാനല്‍ ചര്‍ച്ചക്കാരില്‍ സഖാക്കളുടെ ഗര്‍ജിക്കുന്ന സിംഹമാണ് യുവ നേതാവ് എം. സ്വരാജ്.

താന്‍ പറയുന്നത് ബഹുമാനത്തോടെ തന്നെ അതി സമര്‍ത്ഥമായി സ്ഥാപിക്കാനുള്ള പ്രത്യേക കഴിവ് സ്വരാജിനുണ്ട്. എന്തിന് ഏഷ്യാനെറ്റിലെ വിനു വി ജോണിനെപ്പോലും എടുത്തലക്കി. സഖാക്കള്‍ ഏറ്റവുമധികം ആഘോഷിക്കുന്നത് സ്വരാജിന്റെ ചാനല്‍ ചര്‍ച്ചാ ക്ലിപ്പുകളാണ്. അങ്ങനെ എതിരാളികളെ പപ്പടമാക്കി താന്‍ പറയുന്നത് സ്ഥാപിക്കാന്‍ സ്വരാജിന് കഴിയും. വിനു വി ജോണ്‍ മാത്രമല്ല മനോരമയിലേയും മാതൃഭൂമിയിലേയും അവതാരകര്‍ സ്വരാജിന്റെ ചൂടറിഞ്ഞിട്ടുണ്ട്. എന്തിന് മനോരമ ന്യൂസിലെ നിഷ പുരുഷോത്തമന്‍ പോലും സ്വരാജിന്റെ വാക്കുകളുടെ ശക്തി പലവട്ടമറിഞ്ഞിട്ടുണ്ട്.

എന്നാല്‍ ചില ദിവസം ചിര്‍ക്കുള്ളതെന്ന് പറഞ്ഞിട്ടില്ലേ. അതെ ഇന്നലത്തെ ദിവസം നിഷ പുരുഷോത്തമനുള്ളതായിരുന്നു. സ്വരാജിന്റേതായിരുന്നില്ല. സഖാക്കളുടെ ഗര്‍ജിക്കുന്ന സിംഹമായ സ്വരാജിനെ നിഷ തേച്ചൊട്ടിച്ചു. തര്‍ക്കം തുടങ്ങിയത് മത ഗ്രന്ഥത്തെ പറ്റിയാണ്. സിപിഎം ഖുറാന്റെ പേരില്‍ പച്ച വര്‍ഗീയത പ്രചരിപ്പിക്കുന്നതായി ബിജെപിയുടെ ഗോപാല കൃഷ്ണനും യൂത്ത് ലീഗ് നേതാവ് പികെ ഫിറോസും ആരോപിച്ചു. ഇതിനെ വെല്ലാനാണ് മന്ത്രി കെടി ജലീലിനെ രക്ഷിക്കാനാണ് സ്വരാജ് ഖുറാന്‍ ഇറക്കുമതി ചെയ്തതിനെ ന്യായീകരിച്ചത്. ടാക്‌സ് അടച്ച് ഖുറാന്‍ ഇറക്കുമതി ചെയ്യാമെന്ന് ആരോ അയച്ചു കൊടുത്ത വാട്‌സാപ്പ് നോക്കി സ്വരാജ് അക്കമിട്ട് അഭിമാനത്തോടെ വിവരിച്ചു. ഇതോടെ നിഷ അതേറ്റെടുത്തു. താന്‍ വിദേശകാര്യ വിദഗ്ധരുമായി സംസാരിച്ചെന്നും സ്വന്തം ആവശ്യത്തിനല്ലാതെ മതഗ്രന്ഥം വിതരണത്തിനെത്തിക്കാന്‍ പാടില്ലെന്നും പറഞ്ഞു. ഇതോടെ നിഷയെ തനത് ശൈലിയില്‍ സ്വരാജ് ചോദ്യം ചെയ്തു. ചട്ടമേതെന്ന് നിഷ ആവര്‍ത്തിച്ച് ചോദിച്ചതോടെ സ്വരാജ് കുടുങ്ങി. ചട്ടമറിയാതെ ചട്ടം പഠിപ്പിച്ച് അരിയെത്ര എന്ന ചോദ്യത്തിന് പയര്‍ ഇരുന്നാഴിയെന്നായി സ്വരാജ്. വീണ്ടും തര്‍ക്കിച്ചപ്പോള്‍ ഉടന്‍ തന്നെ നിഷ പാനലുമായി ബന്ധപ്പെടുകയും വിദേശകാര്യ വിദഗ്ധരെയാരെയെങ്കിലും കണക്ട് ചെയ്യാന്‍ പറയുകയും ചെയ്തു.

ഫോണ്‍ ഇന്‍ ലൈവില്‍ വന്നതാകട്ടെ പ്രമുഖ വിദേശകാര്യ വിദഗ്ധന്‍ മുരളീധരന്‍ നായരും. അദ്ദേഹം പറഞ്ഞത് മറ്റൊരു രാജ്യത്ത് മതഗ്രന്ഥം സ്വന്തം ആവശ്യത്തിനല്ലാതെ കയറ്റിയയ്ക്കാന്‍ പാടില്ലെന്ന്. ആര്‍ക്കെങ്കിലും സമ്മാനമായി നല്‍കുന്നതില്‍ തെറ്റില്ല. പക്ഷെ മതഗ്രന്ഥങ്ങള്‍ കൂട്ടമായി വിതരണം ചെയ്യുന്നത് ഗുരുതരമായ ചട്ട ലംഘനം തന്നെയെന്നാണ് അദ്ദേഹം സ്ഥാപിച്ചത്. ഇതോടെ സ്വരാജ് വിളറി വെളുത്തു. ഇതോടെ മനോരമയുടെ യൂട്യൂബ് ചാനല്‍ ഇന്‍ബോക്‌സില്‍ മെസേജ് കൊണ്ട് നിറഞ്ഞു. സ്വരാജെ ബ്രേക്ക് സമയത്ത് ഇറങ്ങിയോടിക്കോയെന്ന്...

ഇതിന് വെല്ലുവിളിയായി സ്വരാജ് ആരെയൊക്കെയോ ബന്ധപ്പെട്ടു. തനിക്ക് വിദേശകാര്യ വിദഗ്ധന്‍ നല്‍കിയത് ടാക്‌സ് അടച്ച് കൊണ്ടുവരാമെന്നാണ് എന്നാണെന്ന്. എന്നാല്‍ നിഷയ്ക്ക് പിന്നാലെ ഫിറോസും ഗോപാലകൃഷ്ണനും ചട്ടം പഠിപ്പിച്ചപ്പോള്‍ സ്വരാജ് വെള്ളം കുടിച്ചു. ഇന്നത്തെ ദിവസം തനിക്കുള്ളതല്ലെന്ന് സ്വരാജിന് തോന്നിത്തുടങ്ങി. എന്നിട്ടും തോല്‍ക്കാന്‍ തയ്യാറാകാതെ പോരാടി. എന്നാല്‍ ചട്ടമേതെന്ന് ചോദിച്ച് നിഷ നിരന്തരം ചോദിച്ചതോടെ പ്പ മ്മ ക്ഷ ണ്ണ... പറഞ്ഞ് സ്വരാജ് പെട്ടുപോകുകയായിരുന്നു. അവസാനം നിഷയോട് പരിഭവമായി. ഞാന്‍ പറയുമ്പോള്‍ മാത്രം എന്തിനിങ്ങനെ ഇടപെടുന്നു. എനിക്ക് സമയം വേണം പറയാന്‍. നിഷ വിട്ടില്ല. എങ്കില്‍ പിന്നെ താങ്കള്‍ പറയൂവെന്നായി സ്വരാജ്. ഇതോടെ സ്വരാജിന്റെ പരിഭവം കണ്ട് മനോരമ ചാനല്‍ കൂടി ബഹിഷ്‌ക്കരിക്കുമോ എന്നുവരെ തോന്നിപ്പോയി. അതോടെ നിഷ അല്‍പനേരം ശാന്തയായി. എന്നിട്ടും സ്വരാജിന് പറഞ്ഞ് ഫലിപ്പിക്കാനും പറ്റിയില്ല. അതിനിടെ ഫിറോസും ഗോപാലകൃഷ്ണനും കൂടി ആഞ്ഞടിച്ചതോടെ സ്വരാജ് ആദ്യമായി പരാജയം മണത്തു. ചാനല്‍ ചര്‍ച്ച അവസാനിച്ചപ്പോള്‍ സഖാക്കള്‍ തലയില്‍ കൈവച്ചുപോയി. എങ്കിലും എന്റെ നിഷേ ഇത് വേണമായിരുന്നോ...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (1 hour ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (1 hour ago)

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (5 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (5 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (5 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (5 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (5 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (13 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (13 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (14 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (14 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (15 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (15 hours ago)

Malayali Vartha Recommends