Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

ചിന്തിക്കും മുമ്പ് എല്ലാം ഓക്കെ... കണ്ടാല്‍ ബംഗാളിയുടെ അതേ കുള്ളന്‍ ലുക്കാണെങ്കിലും ഉള്ളിലിരുപ്പ് നമ്മളെ തകര്‍ക്കുന്നത്; പാക് ഹാന്‍ഡ്‌ലറുമായി ഭീകരര്‍ സംസാരിച്ചത് ഡാര്‍ക്ക് വെബിലൂടെ; പണം കണ്ടെത്തുന്നത് മദ്രസ വഴിയും; പിടിക്കപ്പെട്ടവരെപ്പറ്റി അമ്പരിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ

21 SEPTEMBER 2020 08:46 AM IST
മലയാളി വാര്‍ത്ത

നമ്മളൊന്നുമറിയാതെ ചുരുണ്ടുകൂടി ഉറങ്ങുന്ന സമയത്ത് എന്‍ഐഎ പിടികൂടിയ ഭികരരെ കുറിച്ച് അമ്പരപ്പിക്കുന്ന വിവരങ്ങളാണ് എന്‍ഐഎ പുറത്ത് വിടുന്നത്. പാകിസ്ഥാന്‍ അല്‍ഖ്വയ്ദയുമായി അടുത്ത ബന്ധമുള്ള അവര്‍ കൊച്ചിയുള്‍പ്പെടെ ചുട്ടു ചാമ്പലാക്കാന്‍ ലക്ഷ്യമിട്ടിരുന്നത്രെ. അല്‍ ഖയ്ദ ബന്ധം ആരോപിക്കപ്പെട്ട് ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നും ദേശീയ അന്വേഷണ ഏജന്‍സി പിടികൂടിയവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയാണ്. എന്‍.ഐ.എയുടെ പിടിയിലായ ആറ് പേരില്‍ നാല് പേര്‍ ഡാര്‍ക്ക് വെബ്ബിലൂടെ പാകിസ്ഥാനിലുള്ള ഇടനിലക്കാരനുമായി സംസാരിച്ചിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഒണിയന്‍ റൂട്ടര്‍ ഉപയോഗിച്ചുകൊണ്ട് ഹാഫിസ് എന്ന് പേരുള്ള ഇടനിലക്കാരനുമായി സംസാരിച്ച ഇവര്‍ ഡല്‍ഹി വഴി കാശ്മീരിലേക്ക് പോയി ഇയാളുമായി കൂടിക്കാഴ്ച നടത്താനായി പദ്ധതിയിട്ടിരുന്നതായും എന്‍.ഐ.എയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

കാശ്മീര്‍ താഴ് വരയിലുള്ള ഇന്ത്യ പാക് അതിര്‍ത്തിയിലെ ആളൊഴിഞ്ഞ പ്രദേശത്തുനിന്നും യന്ത്ര തോക്കുകളും സ്‌ഫോടന വസ്തുക്കളും അടക്കമുള്ള ആയുധങ്ങള്‍ ഇവര്‍ക്ക് കൈമാറുമെന്നും ഹാഫിസ് അറിയിച്ചിരുന്നു. എന്‍.ഐ,എയുടെ പിടിയിലാവരുടെ കൂട്ടത്തിലുള്ള അബു സൂഫിയാനാണ് പദ്ധതികളുടെ പ്രധാന സൂത്രധാരനെന്നും ഏജന്‍സി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മുര്‍ഷിദാബാദിലെ റാണിനഗറില്‍ ഇയാള്‍ ഒരു മദ്രസ രൂപീകരിച്ചിരുന്നുവെന്നും അല്‍ ഖയ്ദയുടെ ബംഗാള്‍ ഘടകത്തിന് വേണ്ടി ഈ മദ്രസ വഴിയാണ് ഇയാള്‍ പണം ശേഖരിച്ചിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ കൂടി ഇവരുടെ സംഘത്തില്‍ ഉണ്ടായിരുന്നുവെന്നും ഏജന്‍സി സംശയിക്കന്നുണ്ട്. 13 പേരുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പിലൂടെ ഇവര്‍ ആശയവിനിമയം നടത്തിയിരുന്നുവെന്നും എന്നാല്‍ പിന്നീട് ഗ്രൂപ്പിലെ മെസേജുകള്‍ ഇവര്‍ ഡിലീറ്റ് ചെയ്തുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.ഐ.ടി വിദഗ്ദര്‍ ഇവര്‍എം തമ്മില്‍ അയച്ച മെസേജുകള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. പിടിയിലായവരുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും എന്‍.ഐ.എ അന്വേഷണം നടത്തും. അല്‍ ഖയ്ദ ബന്ധം ആരോപിക്കപ്പെട്ട്, കേരളത്തില്‍ നിന്നും ബംഗാളില്‍ നിന്നുമായി ആകെ ഒന്‍പത് പേരാണ് കഴിഞ്ഞ ദിവസം എന്‍.ഐ.എയുടെ പിടിയിലായത്.

കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ പിടിയിലായ അല്‍ഖ്വയ്ദ തീവ്രവാദികള്‍ ലക്ഷ്യമിട്ടത് തന്ത്രപ്രധാന സ്ഥലങ്ങള്‍ ആക്രമിക്കുന്നതിനായിരുന്നു. ആയുധ ശേഖരണം ലക്ഷ്യമിട്ടാണ് കേരളത്തില്‍ താമസിച്ചതെന്ന് പറയുമ്പോഴും തോക്കുകളും നിരവധി ഇലക്‌ട്രോണിക് ഉപകരണങ്ങളും ആക്രമണത്തിന് ലക്ഷ്യം വച്ചുളള ലഘുലേഖകളും മൂര്‍ച്ചയേറിയ ആയുധങ്ങളുമെല്ലാം ഇവരില്‍ നിന്ന് എന്‍.ഐ.എ സംഘം പിടിച്ചെടുത്തിട്ടുണ്ട്. രാജ്യവിരുദ്ധ പ്രസംഗം നടത്തുന്നവരുടെ പ്രസംഗ കോപ്പികളും ഇതിനൊപ്പമുണ്ട്. ഏതാണ്ട് എട്ട് ദിവസം മുന്‍പ് സെപ്തംബര്‍ 11ന് തീരുമാനിച്ച പ്രകാരമാണ് കഴിഞ്ഞ രാത്രിയില്‍ എന്‍.ഐ.എ കേരളത്തിലും ബംഗാളിലുമടക്കം റെയ്ഡ് നടത്തുകയും തൊഴിലാളികള്‍ എന്ന പേരില്‍ ഇവിടെ താമസിച്ചുവന്ന ഭീകരരെ പിടികൂടിയതും. രാജ്യത്ത് ആകെ 12 ഇടങ്ങളിലാണ് എന്‍.ഐ.എ റെയ്ഡ് നടത്തിയത്.

രാജ്യത്തെ പ്രധാന നഗരങ്ങളായ ഡല്‍ഹിയിലും മുംബയിലും കൊച്ചിയിലെ നാവികസേന ആസ്ഥാനവും ഷിപ്‌യാര്‍ഡും അടക്കം ആക്രമിക്കാനും സാധാരണ മനുഷ്യരെ വധിക്കാനുമായിരുന്നു ഇവരുടെ തീരുമാനം. ആകെ 9 പേരെയാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരില്‍ നിന്ന് മൂന്ന് ബംഗാള്‍ സ്വദേശികളായ ഭീകരരെയും. ഇവരെല്ലാം പാകിസ്ഥാനില്‍ നിന്ന് ആക്രമണത്തിനായി പരിശീലനം നേടിയവരാണ്. രാജ്യത്തെ തകര്‍ക്കാനുള്ള ഗൂഢപദ്ധതിയാണ് എന്‍ഐഎ പൊളിച്ചത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (4 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (4 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (4 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (5 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (7 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (7 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (7 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (7 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (8 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (8 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (8 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (8 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (8 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (8 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (8 hours ago)

Malayali Vartha Recommends