കോട്ടയത്ത് ഹണി ട്രാപ്പ്' അരങ്ങേറിയിരിക്കുന്നു;സ്വര്‍ണ വ്യാപാരിയിൽ നിന്നും പണം തട്ടിയെടുത്ത രണ്ടു പേർ അറസ്റ്റിൽ

കോട്ടയത്ത് ഹണി ട്രാപ്പ്' അരങ്ങേറിയിരിക്കുന്നു. ഹണിട്രാപ്പിലൂടെ വമ്പൻ തട്ടിപ്പാണ് നടത്തിയിരിക്കന്നത്. സ്വര്‍ണ വ്യാപാരിയിൽ നിന്നും പണം തട്ടിയെടുത്ത രണ്ടു പേർ അറസ്റ്റിലായി. വ്യാപാരിയെ കള്ളം പറഞ്ഞ ഹോട്ടലിൽ എത്തിക്കുകയായിരുന്നുവെന്ന് പറഞ്ഞ ഹോട്ടലിൽ എത്തിക്കുകയായിരുന്നു. അപാര്‍ട്ട്മെന്‍റിലെത്തിയ വ്യാപാരിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലമായി ഷര്‍ട്ട് അഴിച്ചുമാറ്റി. പിന്നാലെ വിവസ്ത്രയായ സ്ത്രീയ്ക്കൊപ്പമിരുത്തി ചിത്രമെടുക്കുകയും ചെയ്തു. ഹണി ട്രാപ്പില്‍പ്പെടുത്തി സ്വര്‍ണ വ്യാപാരിയിൽ നിന്നും പണം തട്ടിയെടുത്തെന്ന കേസിൽ രണ്ടുപേര്‍ അറസ്റ്റിലായിരിക്കുകയാണ് . കോട്ടയം പാക്കില്‍ സ്വദേശിയായ വ്യാപാരിയെ നഗരത്തിലെ അപാര്‍ട്ട്മെന്‍റിലേക്ക് വിളിച്ച് വരുത്തിതിന് സത്യം ശേഷം ഹണിട്രാപ്പിൽ കുടുക്കിയത്.
പഴയ സ്വര്‍ണം വില്‍ക്കാന്‍ സഹായിക്കാമോയെന്നു ചോദിച്ചാണ് വ്യാപാരിയുടെ ഫോണിലേക്ക് ആദ്യ കോളെത്തിത്. അടുത്ത ദിവസം സ്വര്‍ണം വില്‍ക്കാൻ കോട്ടയത്ത് വരുന്നുണ്ടെന്നും അപ്പോൾ കാണാമെന്നും വ്യാപാരി സ്ത്രീയെ അറിയിച്ചു. കളക്ട്രേറ്റിന് സമീപമുള്ള അപാര്‍ട്മെന്‍റില്‍ കാണാമെന്നായിരുന്നു പറഞ്ഞത്. സ്ത്രീ പറഞ്ഞത് അനുസരിച്ച് അപാര്‍ട്ട്മെന്‍റിലെത്തിയ വ്യാപാരിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലമായി ഷര്‍ട്ട് അഴിച്ചുമാറ്റി വിവസ്ത്രയായ സ്ത്രീയ്ക്കൊപ്പമിരുത്തി ചിത്രമെടുത്തു. വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇതിനു പിന്നാലെ ഈ ചിത്രം കാട്ടി വ്യാപാരിയെ ഭീഷണി.
ചിത്രങ്ങൾ പുറത്തു വിടാതിരിക്കാൻ ആറ് ലക്ഷം രൂപയാണ് സംഘം വ്യാപാരിയോട് ആവശ്യപ്പെട്ടത്. തുടർന്ന് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാളെ അപാര്‍ട്മെന്‍റിലേക്ക് വിളിച്ചുവരുത്തി.
ഇയാളുടെ മധ്യസ്ഥതയില്‍ നടത്തിയ ചർച്ചയിൽ രണ്ട് ലക്ഷം നല്‍കിയാല്‍ മോചിപ്പിക്കാമെന്ന ധാരണയായി. തുടർന്ന് വീട്ടിലെത്തി സ്വര്‍ണം പണയം വച്ച് രണ്ട് ലക്ഷം രൂപ വ്യാപാപരി ഇവര്‍ക്ക് കൈമാറി. ഇതിന് പിന്നാലെയാണ് വ്യാപാരി ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. സംഭവത്തിൽ കോട്ടയം മുടിയൂര്‍ക്കര നന്ദനം വീട്ടില്‍ പ്രവീണ്‍ കുമാര്‍, മലപ്പുറം എടപ്പന തോരക്കാട്ട് വീട്ടില്‍ മുഹമ്മദ് ഹാനിഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വലിയൊരു തട്ടിപ്പാണ് അരങ്ങേറിയിരുന്നത്. സിനിമയെക്കാൾ വരുന്ന സംഭവങ്ങളായിരുന്നു സംഭവിച്ചത്. ഹണി ട്രാപ്പി ലൂടെ തട്ടിപ്പ് നടത്തുന്നത് വീണ്ടും കേരളത്തിൽ വർധിക്കുകയാണ്.
https://www.facebook.com/Malayalivartha


























