Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും


സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....

സാമ്രാജ്യത്തെ ഭരണത്തിനൊപ്പം നിന്ന് രക്തസാക്ഷികളെ തീവ്രവാദികൾ എന്ന് വിളിക്കേണ്ട! ഇതിന്റെ ഭാഗമായി ഹിന്ദു-മുസ്ലിം ലഹള ഉണ്ടാക്കാമെന്നാണ് ഉദ്ദേശമെങ്കിൽ അതും ഇവിടെ നടക്കില്ല: 1921 മലബാർ രാഷ്ട്രീയത്തിന്റെ കലാപത്തിൽ കേരളത്തിൽ സംഭവിച്ചത്, സി പി ജോൺ പറയുന്നു

27 AUGUST 2021 06:55 PM IST
മലയാളി വാര്‍ത്ത

More Stories...

താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനം; തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്

വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ സർക്കാർ പരസ്യപലകകളെല്ലാം ചുവപ്പിച്ച് പിണറായി വിജയൻ്റെ ചിത്രത്തോടൊപ്പം എൽ.ഡി.എഫ് പ്രചരണ ആയുധമാക്കി; ഇത് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

കണ്ണീർക്കാഴ്ചയായി... പാലക്കാട് വിഷം ഉള്ളിൽ ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകവേ ആംബുലൻസ് മറിഞ്ഞ് യുവാവിന്റെ അമ്മയ്ക്ക് ദാരുണാന്ത്യം

ഉത്സവഘോഷയാത്രകളിൽ ഡിജെ വാഹനങ്ങൾ സൃഷ്ടിക്കുന്ന അമിത ശബ്ദത്തിനും വെളിച്ചത്തിനുമെതിരെ കർശന നടപടിക്ക് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി

കേരളത്തിലെ ഇപ്പോഴത്തെ ചർച്ചാവിഷയമാണ് മലബാർ കലാപം... നിരവധിപേരാണ് ഇതിനെ സംബന്ധിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ, മലബാർ കലാപവും അന്നത്തെ രാഷ്ട്രീയത്തെ കുറിച്ചും പറയുകയാണ് രാഷ്ട്രീയ നിരീക്ഷകനും സി എം പി ജനറൽ സെക്രട്ടറിയുമായ സി പി ജോൺ.

മലബാർ കലാപവുമായി ബന്ധപ്പെട്ട 387 രക്തസാക്ഷികളെ രക്തസാക്ഷികളുടെ പട്ടികയിൽ നിന്നും കേന്ദ്ര സർക്കാർ മറ്റൊയിരിക്കുകയാണ്. അവർ പങ്കെടുത്ത് മലബാർ കലാപം വർഗീയ ലഹളയായി ചിത്രീകരിച്ചുകൊണ്ട് ആർ ആസ് എസിന്റെ നേതാവായ റാം മാധവ് പറഞ്ഞത് ഇന്ത്യയിൽ താലിബാനിസ്റ്റായ ചിന്താഗതി ഉയർത്തിക്കൊണ്ടു വന്ന ആദ്യത്തെ സംഭവമാണ് താലിബാൻ ലഹള എന്നായിരുന്നു.

അതിനാൽ അതിൽ ഉൾപ്പെട്ട ആരെയും ആർ ആർ എസ്‌ എസ്‌ ഭരിക്കുന്ന ഇന്ത്യക്ക് ആവശ്യമില്ലെന്നാണ് ഇവരുടെ വാദം. ഒരു നൂറ്റാണ്ടിനു ശേഷമാണ് ഈ കലാപത്തിന്റെ കുറിച്ച് ഇത്തരത്തിലൊരു പ്രസ്താവന

മലബാർ കലാപത്തിന്റെ പശ്ചാത്തലം ഖിലാഫത്ത് പ്രസ്ഥാനമാണ്. അതായത് ഒന്നാം ലോക മഹായുദ്ധത്തിന്റെ ഘട്ടത്തിൽ തുർക്കിയിലെ ഖലീഫയെ സ്ഥാന ഭ്രഷ്ടരാക്കിയ മോട്ടോമാൻ സാമ്രാജ്യം പിടിച്ചെടുത്ത ബ്രിട്ടീഷുകാർക്കെതിരെ നടന്ന ഇന്ത്യയിലെ ജനകീയ സമരമാണ്.

ഇതിന് പിന്നിൽ മറ്റൊരു പശ്ചാത്തലം കൂടി ഉണ്ടായിരുന്നു. ഇത് തുർക്കിയിലെ സുൽത്താനെതിരായിട്ടുള്ള നീക്കമായിരുന്നു. വാസ്തവത്തിൽ അത് സാമ്പത്തികം കൂടി ലക്‌ഷ്യം വെച്ച് കൊണ്ടുള്ളതാണ്. ഇത് മനസിയിലാക്കിയ ക്രാന്തദർശിയായ മഹാത്മാഗാന്ധി പറഞ്ഞത് മോട്ടോമാൻ സാമ്രാജ്യം തകർക്കുന്നത് ഏഷ്യയിലെ ബ്രിട്ടന്റെ ആധിപത്യം ഉറപ്പിക്കുന്നതിന് വേണ്ടിയാണ്.

ഇന്ത്യ അതിനെതിരെ രംഗത്ത് വരുവാനും ആഹ്വനം ചെയ്തു. അന്ന് ഇന്ത്യയിലുണ്ടായിരുന്ന അലി സഹോദരൻമാർ എന്നറിയപ്പെട്ടിരുന്ന മുസ്ലിം പണ്ഡിതന്മാരും ഗാന്ധിയോജിയോടൊപ്പമായിരുന്നു. അലി സഹോദരന്മാരുടെ ഖിലാഫത്ത് പ്രസ്ഥാനത്തിനോടൊപ്പം മഹാത്മാഗാന്ധിയും അണിനിരന്നു.

ഇന്ത്യയിലുടെനീളം കോൺഗ്രസ്സുകാരും മുസ്ലിംകാരും ഒന്നിച്ചു നിന്ന് ഖിലാഫത്ത് കമ്മീറ്റികളും രൂപീകരിച്ചു.
ഇന്ത്യയിൽ ബ്രിട്ടനെതിരായുള്ള നീക്കത്തിൽ ഹിന്ദു മുസ്ലിം ഐക്യം കെട്ടിപ്പടുക്കാനുള്ള ഒരു അവസരമായി ബ്രിട്ടന്റെ നീക്കത്തെ മഹാത്മാഗാന്ധിയും ഉപയോഗിച്ചു.

ഇതിന്റെ ഫലമായാണ് തെക്കേ മലബാറിൽ ഖിലാഫത് കമ്മിറ്റിയുണ്ടായത്. കെ. കേളപ്പനും എം.ജി നാരായണനുമായിരുന്നു അന്നതിന് ചുക്കാൻ പിടിച്ചതും. ഇത് അതിവേഗം ശക്തിപ്രാപിച്ച് മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു.

അതായിരുന്നു ജന്മി കുടിയൻ വ്യവസ്ഥ. ഒരു ഭാഗത്ത് ബ്രിട്ടനെതിരായുള്ള ഖിലാഫത്ത് പ്രസ്ഥാനം നടക്കുമ്പോൾ മറുഭാഗത്ത് ബ്രിട്ടനെ സഹായിക്കാനെത്തിയത് ജന്മിമാരായിരുന്നു. അങ്ങനെ ഏറ്റു മുട്ടൽ ജന്മി കുടിയൻ വ്യവസ്ഥക്കെതിയും തിരിഞ്ഞു.

അറുപതിനായിരത്തോളം പരേലിശീലം കിട്ടിയ സൈനികർ വാരിയം കുന്നത് അഹമ്മദ് ഹാജിയുടെയും അലി മുസ്ലിയാരുടെയും കീഴിലുണ്ടായിരുന്നു. അങ്ങനെ ബ്രിട്ടനെതിരായും ജന്മിമാർക്കെതിരെയും ശക്തമായ സമരം നടന്നു.

തുടർന്ന് അഹമ്മദ് ഹാജിയെ 1922 ജനുവരിയിൽ വെടിവെച്ചു കൊന്നു. അലി മുസ്ലിമായരെ അതെ വർഷം കോയമ്പത്തൂർ വെച്ച് തൂക്കി കൊന്നു. അങ്ങനെ ഖിലാഫത്തിന്റെ പേരിൽ ആരംഭിച്ച് ആ പ്രസ്ഥാനം ജന്മികുടിയാണ് സംഘർഷത്തിൽ നിന്നും ദൗർഭാഗ്യ വശാൽ ഹിന്ദു മുസ്ലിം സംഘർഷമായി മാറി.
അതിന്റെ ഭാഗമായി ചില കുടുംബങ്ങൾക്ക് അവരുടെ കുടുംബ നാഥനെ നഷ്ട്ടപെട്ടു ചില സ്ത്രീകൾ മരണപെട്ടു

ഇത്തരത്തിൽ നിരവധി സംഭവങ്ങൾ നടന്നു. ചുരുക്കി പറഞ്ഞാൽ ബ്രിട്ടനെതിരായുള്ള ഐതിഹാസികമായ പോരാട്ടത്തിനൊടുവിൽ നിരവധി മാപ്പിളമാർ അറസ്റ്റിലലാക്കപെട്ടു. ആ പോരാട്ടത്തിന്റെ ഭാഗമായി നിരവധിപേരെ വാനി ലടച്ച് കോയമ്പത്തൂരിലേക്ക് കൊണ്ട് പോകന്നതിനിടയിൽ മരണപെട്ടു

നിരവധിപേരെ നാടുകടത്തി. അക്ഷരാർത്ഥത്തിൽ അതിനെ അമർച്ച ചെയ്യുകയായിരുന്നു. ഇതിനെ എല്ലാം ഇപ്പോൾ ലാഘവമായാണ് കാണുന്നത്. ഇവരെല്ലാം നമ്മുടെ സ്വാതന്ത്യ്രത്തിനു വേണ്ടിയാണ് പോരാടിയത്. കൊല്ലപ്പെട്ടവരുടെ ഭാഗത്താണോ എന്നുള്ള ചോദ്യവും ഉന്നയിച്ചു.സി ജോൺ പറയുന്നത് കൊല്ലപ്പെട്ടവരുടെ ഭാഗത്താണ് നമ്മൾ നിൽക്കേണ്ടത്.

മലബാർ കലാപത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ്‌കാർ അധികാരികളോടൊപ്പമായി. ആർ എസ് എസുകാർ ബ്രിട്ടീഷുകാരോടൊപ്പമാണ്. സാമ്രാജ്യത്തെ ഭരണത്തിനൊപ്പം നിന്ന് രക്തസാക്ഷികളെ തീവ്രവാദികൾ എന്നും വിളിക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായി ഹിന്ദു-മുസ്ലിം ലഹള ഉണ്ടാക്കാമെന്നാണ് ആർ എസ് എസ് കാരുടെ ഉദ്ദേശമെങ്കിൽ അത് നടക്കില്ല. ഇതിൽ കൂടി 2024 -ലെ തെരഞ്ഞെടുപ്പിൽ സീറ്റ് കൂടുതൽ കിട്ടുമെന്നുള്ള ചിന്താഗതിയുണ്ടെങ്കിൽ അതിന് സാധിക്കില്ലെന്ന് സി പി ജോൺ കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...  (1 minute ago)

താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനം; തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്  (15 minutes ago)

വോട്ട് ചോദിച്ചെത്തിയ കടകംപള്ളി സുരേന്ദ്രനോട് വീട്ടമ്മയുടെ 'ആ ചോദ്യം'; സഖാവിന്റെ മറുപടി ഇങ്ങനെ; പര്യടനത്തിനിടെ സംഭവിച്ചത്...!!!  (24 minutes ago)

കഴക്കൂട്ടത്ത് മത്സരം യുഡിഎഫും ബിജെപിയും തമ്മിൽ; കഴക്കൂട്ടത്ത് പുലി ഇറങ്ങി; കടകംപള്ളി സുരേന്ദ്രനെ അയ്യപ്പൻ്റെ പുലി പിടിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർഥി ശരത് ചന്ദ്ര പ്രസാദ്  (34 minutes ago)

വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...  (43 minutes ago)

ക്രിക്കറ്റ് കളിച്ച് ഔട്ട് ആയി കഴക്കൂട്ടം നിയമസഭ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ; ഡീൽ ആരോപണത്തിലും ശബരിമല സ്വർണ്ണ കേസിലും അദ്ദേഹത്തിന്റെ പ്രതികരണം  (1 hour ago)

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ സർക്കാർ പരസ്യപലകകളെല്ലാം ചുവപ്പിച്ച് പിണറായി വിജയൻ്റെ ചിത്രത്തോടൊപ്പം എൽ.ഡി.എഫ് പ്രചരണ ആയുധമാക്കി; ഇത് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ  (1 hour ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്... വീണ്ടും ബാരലിന് 110 ഡോളര്‍ കടന്ന് കുതിക്കുന്നു  (4 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്.... പവന് ഒറ്റയടിക്ക് 1,840 രൂപയുടെ വർദ്ധനവ്  (4 hours ago)

ഉംറ വിസയിൽ സൗദി അറേബ്യയിലെത്തിയ പാലക്കാട് നെന്മാറ സ്വദേശിനി റിയാദിൽ മരിച്ചു...റിയാദിൽ ഖബറടക്കും  (4 hours ago)

ഐപിഎല്‍ പോരാട്ടം... മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു കനത്ത തിരിച്ചടി.... എംഎസ് ധോനിക്ക് പരിശീലനത്തിനിടെ പരിക്ക്  (4 hours ago)

പാലക്കാട് വിഷം ഉള്ളിൽ ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകവേ  (5 hours ago)

ഉത്സവഘോഷയാത്രകളിൽ ഡിജെ വാഹനങ്ങൾ സൃഷ്ടിക്കുന്ന അമിത ശബ്ദത്തിനും വെളിച്ചത്തിനുമെതിരെ കർശന നടപടിക്ക്  (5 hours ago)

യുഎസിലെ മിസിസിപ്പിയിലെ ഗ്രാമീണ മേഖലയിൽ ട്രെയിനും വാനും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം...  (5 hours ago)

വൈദ്യുതിസുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്ക ലക്ഷ്യം.... അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകളിൽ വൈദ്യുതിസുരക്ഷാ ബോധവത്കരണ ക്ലാസ് നിർബന്ധമാക്കി... .  (6 hours ago)

Malayali Vartha Recommends