Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

രതീഷ് എത്തിയാൽ വീട്ടുകാർ ഭയന്നൊളിക്കും; അമ്മയെ തല്ലുന്നത് കണ്ടുനിൽകാനാകാതെ പിടിവലി... അരയിൽ കരുതിയ കത്തി എടുക്കും മുമ്പേ അച്ഛൻ മുളവടികൊണ്ടും, സഹോദരൻ മറ്റൊരു വടി കൊണ്ടും അടിച്ചുവീഴ്ത്തി: ശബ്ദം കേട്ട് ഓടിയെത്തിയ സഹോദരി കണ്ടത് ചോരവാർന്ന് കിടക്കുന്ന സഹോദരനെ:- അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത് മദ്യപാനത്തിനിനടിമയായ യുവാവിനെ വീട്ടുകാർ നേർവഴിക്ക് നയിക്കാൻ ശ്രമിച്ച് പരാചയപ്പെട്ടതിനൊടുവിൽ

22 SEPTEMBER 2021 11:20 AM IST
മലയാളി വാര്‍ത്ത

More Stories...

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..

പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..

പാലക്കാട് ചിറ്റിലഞ്ചേരിയിൽ അച്ഛന്റെയും സഹോദരന്റെയും അടിയേറ്റ് 38കാരൻ മരിച്ചത് മദ്യപാനത്തിനിനടിമയായ യുവാവിനെ വീട്ടുകാർ നേർവഴിക്ക് നയിക്കാൻ ശ്രമിച്ച് പരാചയപ്പെട്ടതിനൊടുവിൽ. സ്വർണ്ണ പണിക്കാരനായ കാത്താംപൊറ്റ പാട്ട സ്വദേശി രതീഷ് കുമാർ വര്ഷങ്ങളായി ജോലിക്ക് പോയിരുന്നില്ല, മദ്യപാനത്തിനും ലഹരിക്കും അടിമയായ യുവാവിനെ വീട്ടുകാർ പാലക്കാട്ടെ ലഹരി വിമുക്തി കേന്ദ്രത്തിൽ ആക്കിയതിൽ രതീഷിന് കടുത്ത അമർഷമുണ്ടായിരുന്നു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് നിരീക്ഷണ കേന്ദ്രത്തിലായിരുന്ന രതീഷ് അവിടെ ബഹളമുണ്ടാക്കി കോവിഡ് നെഗറ്റീവ് ആകുന്നതിന് മുമ്പുതന്നെ തന്നെ വീട്ടിലെത്തുകയായിരുന്നു.

പ്രായമായ അച്ഛനും അമ്മയും ഉള്ളതിനാൽ വീട്ടിൽ കയറുന്നത് അച്ഛൻ തടഞ്ഞു. പിന്നീട് സമീപത്തെ മറ്റൊരു വീട്ടിൽ രതീഷിനെ താമസിപ്പിച്ചു. നെഗറ്റീവായതോടെയാണ് അവിടെ നിന്നു തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ വീട്ടിലെത്തിയത്. രതീഷ് വീട്ടിലെത്തുന്ന ദിവസങ്ങളിൽ വഴക്കു പതിവായതിനാൽ അയൽവാസികളാരും ഇതു ശ്രദ്ധിക്കുമായിരുന്നില്ല. കയ്യിൽ ഇപ്പോഴും കത്തി കരുതിയിരുന്ന രതീഷിനെ വീട്ടുകാർക്ക് ഭയമായിരുന്നു. നാട്ടുകാരുമായും സ്ഥിരം വഴക്കുകൂടിയിരുന്ന രതീഷ് സംഭവ ദിവസം അമ്മയെ തല്ലിയതിനെ തുടർന്നുണ്ടായ തർക്കവും അടിപിടിയുമാണ് കൊലപാതകത്തിൽ കലാശിച്ചത്.

പോലീസ് പറയുന്നത് ഇങ്ങനെ....

വസ്ത്രങ്ങളടങ്ങിയ ബാഗ് വച്ച ശേഷം വീട്ടിൽ നിന്നു പോയ രതീഷ് എട്ടരയോടെ തിരിച്ചെത്തി. മദ്യപിച്ചെത്തിയ രതീഷിന്റെ കയ്യിൽ കത്തിയുണ്ടായിരുന്നു. രതീഷിന്റെ ലഹരി ഉപയോഗവും മദ്യപാനവും മാറുന്നതിനായി വീട്ടുകാർ ഒരു മാസം പാലക്കാട്ടെ ലഹരി വിമുക്തി കേന്ദ്രത്തിൽ ആക്കിയിരുന്നു. ഇതു ചോദ്യം ചെയ്താണു അച്ഛനുമായും  അമ്മ ദേവിയുമായും വഴക്കുണ്ടാക്കിയത്.

ഇവരെ തല്ലുകയും ചെയ്തു. തുടർന്ന് ബാലനെ കത്തി കൊണ്ടു കുത്താൻ ശ്രമിച്ചു. ഇതു തടയാൻ ബാലൻ കയ്യിലുണ്ടായിരുന്ന മുളവടികൊണ്ടും പ്രമോദ് മറ്റൊരു വടി കൊണ്ടും അടിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന സഹോദരി പ്രിയ ശബ്ദം കേട്ടു പുറത്തെത്തിയപ്പോൾ രതീഷ് വീണു കിടക്കുന്നതാണു കണ്ടത്. തലയിൽ നിന്നു രക്തം വരുന്നുണ്ടായിരുന്നു. ഉടൻ സഹോദരി പ്രജിതയെയും വിളിച്ചു വരുത്തി. ഇവരുടെ സഹായത്തോടെയാണു രതീഷിനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. രാവിലെ തന്നെ മരിച്ച രതീഷിന്റെ അച്ഛൻ ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സഹോദരൻ പ്രമോദിനെ പിന്നീട് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (1 hour ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (3 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (3 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (3 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (3 hours ago)

അവസാന ഓഡിയോ സന്ദേശം..  (3 hours ago)

COURT പൊരിഞ്ഞ അടി  (4 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (4 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (5 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (5 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (5 hours ago)

കന്നി രാശി: വിഷുഫലം 2026  (5 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (5 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (6 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (6 hours ago)

Malayali Vartha Recommends