Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

തൃക്കാക്കര തുലച്ചത് മന്ത്രി പി.രാജീവ്...! തൃക്കാരയിലെ വലിയ തോല്‍വിക്ക് കാരണം മന്ത്രിയുടെ പിടിവാശിയും എടുത്തചാട്ടവും, വിമര്‍ശനവുമായി നേതാക്കള്‍...

05 JUNE 2022 04:08 PM IST
മലയാളി വാര്‍ത്ത

More Stories...

ആ കാഴ്ച സങ്കടക്കാഴ്ചയായി... ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഓട്ടോറിക്ഷാ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകി

കേരളത്തിൽ മഴ ശക്തമാകുന്നു.... ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത , മലയോര മേഖലകളിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ തീപിടുത്തം... ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലെ രാസവസ്തുക്കൾ പ‍ൂ‍ർണമായി കത്തിനശിച്ചു

മണിക്കൂറുകൾ ക്യൂ നിന്നിട്ടും ദർശനമില്ല, അയ്യപ്പന്മാർ മടങ്ങി; തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ ശ്രമമെന്നു സംശയം; എൻഡിആര്‍എഫിന്‍റെ സംഘം സന്നിധാനത്ത്

സ്ഥാനാര്‍ഥി നിര്‍ണയക്കാര്യത്തില്‍ മന്ത്രിയും സംസ്ഥാന സെക്രറിയറ്റ് അംഗവുമായ പി.രാജീവന്റെ പിടിവാശിയും എടുത്തചാട്ടവുമാണ് തൃക്കാരയിലെ വലിയ തോല്‍വിക്കു കാരണമായതെന്ന ആക്ഷേപം ശക്തമായി. മണ്ഡലത്തിലുണ്ടെന്നു പറയുന്ന 40 ശതമാനം ക്രിസ്ത്യന്‍ വോട്ടുകളില്‍ കണ്ണുവച്ചാണ് ജോ യെ സ്ഥാനാര്‍ഥിയാക്കിയത്.

സഭതര്‍ക്കം പോലുള്ളു വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി മുഴുവന്‍ ക്രിസ്ത്യന്‍ വോട്ടുകളും ജോ യ്ക്ക് കിട്ടാനിയില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയെങ്കിലും തെരഞ്ഞെടുപ്പടുക്കുമ്പോള്‍ സ്ഥിതഗതികള്‍ മാറുമെന്നായിരുന്നു രാജീവന്റെ മറുപടി. ജാതിമത സമവാക്യങ്ങള്‍ എല്ലാം മാറ്റിവച്ച് തക്കാക്കരയില്‍ ഒരു രാഷ്ട്രീയ പോരാട്ടമാണ് നടക്കേണ്ടതെന്ന വാദവും ചിലര്‍ ഉന്നയിച്ചിരുന്നു.

സര്‍ക്കാരിന്റെ വികസന അജണ്ടയ്ക്ക് പ്രചരണത്തില്‍ മുന്‍തൂക്കം നല്‍കണമെന്നും വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടുകല്‍ സ്വീകരിക്കണമെന്നു മായിരുന്നു അവര്‍ മുന്നോട്ടുവച്ചത്. എന്നാല്‍ ഇവയെല്ലാം തല്‍ക്കാലം റിസ്‌കാണെന്നായിരുന്നു രാജീവന്റെ മറുപടി. ഇപ്പോള്‍ നിയമസഭയില്‍ ഇടതു പക്ഷത്തിന്റെ അംഗ സംഖ്യ നൂറായി തികയ്ക്കുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതിനാല്‍ ഇത്തരം നീക്കു പോക്കുകള്‍ തൃക്കാക്കരയില്‍ ഇപ്പോള്‍ അനിവാര്യമായിരിക്കുന്നു എന്നായിരുന്നു രാജീവിന്റെ സമാധാനം. ഈ വിധത്തില്‍ ജോയ്ക്ക് ലഭിക്കാന്‍ സാധ്യതയുള്ള വോട്ടുകളുടെ എണ്ണവും അദ്ദേഹം കൃത്യമായി സംശയാലുക്കളെ ബോധ്യപ്പെടുത്തി. രാജീവന്റെ കണക്കില്‍ എണ്ണായിരത്തിനും പന്ത്രണ്ടായിരത്തിനുമിടയില്‍ ജോയക്ക് ഭൂരപക്ഷം കിട്ടുമെന്നും പറഞ്ഞിരുന്നു.

ഒടുവില്‍ രാജീവന്റെ യുക്തിക്കുമുന്നില്‍ വഴങ്ങുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനേയും ഈ,പി.ജയരാജനേയും പോലുള്ളു മുതിര്‍ന്ന നേതാക്കള്‍ പോലും. അങ്ങനെയാണ് ജോ സ്ഥാനാര്‍ഥിയാകുന്നത്. മണ്ഡലത്തിലെ ക്രിസ്ത്യന്‍ വോട്ടുകളും മൃദു സമീപനത്തിലൂടെ എസ്.ഡി.പിയുടെ ഇരുപതു ശതമാനം വോട്ടുകളും ഇടതുപക്ഷ വോട്ടുകളും ചേരുമ്പോള്‍ രാജീവ് മുന്നോട്ടുവച്ച കണക്കുകള്‍ യുക്ത ഭദ്രമായിരുന്നു.

മറുചോദ്യങ്ങള്‍ ഉന്നയിക്കാന്‍ പഴുതില്ലാത്തവയായിരുന്നു ആ കണക്കുകള്‍. എന്നാല്‍ നമ്മുടെ മുന്നണികളിലെ ബുദ്ധിരാക്ഷസന്മാരേയും സ്ഥതിവിവര കണക്കു വീരന്മാരേയും തറപറ്റിക്കുകയായിരുന്നു മറ്റു കാര്യങ്ങളിലൂന്നി വോട്ടു ചെയ്യാന്‍ തീരുമാനിച്ച തൃക്കാക്കരയിലെ വോട്ടര്‍മാര്‍. ഇപ്പോള്‍ രംഗം ശാന്തമാണെങ്കിലും വരും നാളുകളില്‍ പാര്‍ട്ടിയില്‍ ഉയരുന്ന ചില കടുത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരും മന്ത്രി രാജീവിന്. വിശേഷിച്ച് തെരഞ്ഞെടുപ്പുവിജയം കേരളത്തിന്റെ രാഷ്ട്രീയദിശാബോധത്തിന്റെ വ്യക്തമായ സൂചനയായിരിക്കെ.

സി.പി.എമ്മിന്റെ സമുന്നനേതാക്കള്‍ കൂട്ടത്തോടെയെത്തി തമ്പടിച്ചു നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക നേതാക്കളിലും പ്രവര്‍ത്തകരിലും വലിയ സമ്മര്‍ദം സൃഷ്ടിച്ചിരുന്നു എന്നവാദവും തൃക്കാക്കര തോല്‍വിയുമായി ബന്ധപ്പട്ട് ഉയരുന്നുണ്ട്. ഇത് മുന്നണിയുടെ പ്രവര്‍ത്തനങ്ങളെ പലപ്പോഴും ശിഥിലമാക്കിയിരുന്നു.

ഉന്നത നേതാക്കളുടെ ഇടപെടലുകള്‍ പരിധി ലംഘിക്കുന്നതായിരുന്നു എന്നും ആക്ഷേപമുണ്ട്. മന്ത്രിമാരും പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗങ്ങളും നേരിട്ടു വിളിച്ചുകൂട്ടി പ്രാദേശിക വിവരങ്ങള്‍ തേടുന്ന ഒട്ടേറേ യോഗങ്ങള്‍ മണ്ഡലത്തില്‍ നടന്നിരുന്നു. ഇത്തരം യോഗങ്ങളില്‍ വോട്ടു സംബന്ധിച്ച കൃത്യമായ കണക്കുകളാണ് ആവശ്യപ്പെട്ടിരുന്നത്. ഇത് പ്രാദേശിക നേതാക്കളെ സമ്മര്‍ദത്തിലാക്കി. അവരുടെ പ്രവര്‍ത്തങ്ങളുടെ ചടുലത കുറയ്ക്കാനല്ലാതെ യോഗങ്ങള്‍ കൊണ്ട് കാര്യമായ മെച്ചങ്ങളൊന്നും ഉണ്ടായില്ല. ഒരു സാധാരണ ഉപതെരഞ്ഞെടുപ്പു പോലെ തൃക്കാക്കരയെ കണ്ടിരുന്നെങ്കില്‍ തോല്‍വി ഇത്രയും കനക്കുമായിരുന്നില്ലന്നും വലയിരുത്തപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചോദ്യം ചെയ്യലുകൾക്ക് ശേഷം  (36 minutes ago)

ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഓട്ടോറിക്ഷാ ഡ്രൈവർ...  (38 minutes ago)

ബുധനാഴ്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിതീഷ് കുമാർ രാജി സമർപ്പിക്കും...  (50 minutes ago)

വൈറ്റ് കോളറിന്റെ സാങ്കേതിക സഹായം  (1 hour ago)

പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ....  (1 hour ago)

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി  (1 hour ago)

ഡൽഹി സ്ഫോടനം അറസ്റ്റ് തുടരുന്നു  (1 hour ago)

കണ്ണേറ്റുമുക്കിൽ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ തീപിടുത്തം  (1 hour ago)

ആക്രമണത്തിന് പിന്നിൽ  (1 hour ago)

ആറുവർഷത്തിലൊരിക്കൽ നടക്കുന്ന മുറജപം ആഘോഷമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി....  (2 hours ago)

ശബരിമലയിൽ വന്‍ വീഴ്ച  (2 hours ago)

ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം.  (2 hours ago)

കർണാടകയിലെ ബെലഗാവിയിൽ മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു  (2 hours ago)

കേരളത്തില്‍ വരും മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത  (13 hours ago)

വ്യാജ ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍  (13 hours ago)

Malayali Vartha Recommends