Widgets Magazine
04
Jun / 2023
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊല്ലങ്ങളായി പൊതുജനത്തെ കഴുതകളാക്കി എല്‍.ഡി.എഫും യു.ഡി.എഫും നടത്തുന്ന പൊറാട്ട് നാടകങ്ങള്‍; പരസ്യമായ രഹസ്യമാണെങ്കിലും ആരും തുറന്നടിക്കാറില്ലായിരുന്നു....എന്നാല്‍ സി.പി.ഐ നേതാവ് സഖാവ് സി.ദിവാകരന്‍ സോളാര്‍ സമരകാലത്തെ ഇരുമുന്നണികളുടെയും ചതിയെ കുറിച്ച് തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തി.... ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ ഇവരിനിയും ഇതിലെ വരും....


ഇനിയും കുടുങ്ങിക്കിടക്കുന്നു..ട്രെയിന്‍ അപകടമുണ്ടായ സ്ഥലവും, പരിക്കേറ്റവരെയും അദ്ദേഹം സന്ദര്‍ശിക്കും; കട്ടക്കിലെ ആശുപത്രിയില്‍ ഇന്ന് അദ്ദേഹം എത്തും.... റെയില്‍വേ ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗം വിളിച്ച് ഒഡീഷയിലെ സാഹചര്യങ്ങളും പ്രധാനമന്ത്രി വിലയിരുത്തി....


സിദ്ദിഖിനെ കൊന്ന പണം കൊണ്ട് ഫർഹാന വളയും മോതിരവും വാങ്ങി കൂട്ടി..കൊലപാതകത്തിന് ശേഷം നേരെ പോയത് സ്വർണം വാങ്ങാൻ..ഷിബിലി പോയത് എംഡിഎംഎ വാങ്ങാൻ..അതും അടിച്ച ശേഷം രണ്ടും കൂടെ ചെയ്തു കൂട്ടിയത് ഞെട്ടിക്കുന്നത്...


അപകടത്തിൽപെട്ട കൊറമാണ്ഡൽ എക്സ്പ്രസിലെ യാത്രക്കാരായ, 4 തൃശൂർ സ്വദേശികൾ സുരക്ഷിതർ..... പാടത്തേക്കു മറിഞ്ഞ ബോഗിയുടെ ഒരു വശത്തേക്ക് ഒരാളും മറുവശത്തേക്കു മറ്റു 3 പേരും ചാടി....പരിക്കുകൾ ഇല്ല...


കാലവർഷം നാളെ എത്തും; ഇന്ന് നാല് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും യെല്ലോ അലേർട്ട്..24 മണിക്കൂറിൽ ഈ ജില്ലകളിൽ 6.45 സെന്റിമീറ്റർ മുതൽ 11.55 സെന്റിമീറ്റർ വരെ മഴ...5 ദിവസം സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും....

വി എസിന്റെ വെറുക്കപ്പെട്ടവൻ...പരിശോധനയിൽ അന്വേഷണ സംഘങ്ങൾക്ക് കിട്ടിയത് വലിയ തെളിവുകൾ..പിണറായി വി എസ് പോര് വീണ്ടും തുടങ്ങുമ്പോൾ ആരൊക്കെ വീഴും..? ആരൊക്കെ വാഴും..?

21 MARCH 2023 02:02 PM IST
മലയാളി വാര്‍ത്ത

More Stories...

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ ജാമ്യം ലഭിച്ച സവാദിന് സ്വീകരണം

സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച ക്യാമറകളില്‍ ചിലത് വാഹനമിടിച്ച് നശിച്ചതായി റിപ്പോര്‍ട്ട്

ജോലിയില്‍ പ്രവേശിച്ച് രണ്ടാം ദിവസം മുതല്‍ കൈക്കൂലി വാങ്ങി തുടങ്ങി... പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ മൊഴിയില്‍ പറയുന്നത്

കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യത

കോട്ടയം ഈരാറ്റുപേട്ടയിൽ മൺതിട്ട ഇടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം; ജെ.സി.ബി ഉപയോഗിച്ച് രക്ഷാപ്രവർത്തനം സാദ്ധ്യമല്ലാതിരുന്നതിനാൽ, കൈക്കോട്ടും കൈകൾ ഉപയോഗിച്ചും അരമണിക്കൂർ കൊണ്ട് അഞ്ച് അടിയോളം മണ്ണ് മാറ്റിയാണ് മൃതദേഹം കണ്ടെത്തിയത്

ഫാരിസ് അബൂബക്കർ എന്നുള്ള പേര് കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി..കോഴിക്കോട് ജില്ലയിലെ ഒരു സാധാരണ വീട്ടിൽ ജനിച്ച് കണ്ണടച്ച് തുറക്കും മുൻപേ കോടീശ്വരനായി മാറിയ കേരള രാഷ്ട്രീയത്തിലെ ശക്തനായ നേതാവ് പിണറായി വിജയന്റെ രഹസ്യ തൊഴാനായി മറ്റൊരു ധീര നേതാവ് വി എസിന്റെ വെറുക്കപെട്ടവനായി മാറിയ അബൂബക്കിറിന്റെ ജീവിതം ഇന്നും എങ്ങനെയാണ് ഇവിടെ വരെ എത്തിയത് എന്നുള്ളത് ഇന്നും ചോദ്യ ചിഹ്നമായി തുടരുകയാണ്...കഴിഞ്ഞ ദിവസങ്ങളിൽ ഫാരിസ് അബൂബേക്കറുടെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ അന്വേഷണ സംഘങ്ങൾക്ക് കിട്ടിയത് വലിയ തെളിവുകളാണ്..അതെല്ലാം ആരുടെയൊക്കെ നെഞ്ചിടിപ്പ് കൂട്ടുമെന്നുള്ളത് അറിയണമെങ്കിൽ ഇനിയും കുറച്ചും കൂടെ കാത്തിരിക്കേണ്ടി വരും..സി പി എമ്മിലെ ഗ്രൂപ്പ് വഴക്കുകളുമായി ബന്ധപ്പെട്ട്..പാർട്ടിയിലെ ആഭ്യന്തര പ്രേശ്നങ്ങളുമായി കേരളം രാഷ്ട്രീയത്തിലെ വിവിധ വിവാദങ്ങളുമായി ബന്ധപ്പെട്ട് കേട്ടിട്ടുള്ള പേരാണ് ഫാരിസ് അബൂബക്കറിന്റെ..

 

വി എസ് സർക്കാരിന്റെ കാലത്താണ് ഈ പേര് ഏറ്റവും കൂടുതൽ ഉയർന്നു വന്നിട്ടുള്ളത്..ഈ പേര് ഉയർത്തിയതും വി എസ് തന്നെയാണ്...തിരുവനന്തപുരത്തു നടന്ന ഒരു വാർത്ത സമ്മേളനത്തിനാലാണ് ഈ ഒരു പേര് ആദ്യമായി വി എസ് പറഞ്ഞത്..വെറുക്കപ്പെട്ടവൻ എന്നാണ് ഫാരിസിനെ കുറിച്ച് അദ്ദേഹം പറഞ്ഞത്..അന്ന് നടക്കുന്ന പിണറായി വി എസ് പോരിൽ..പിണറായിയുടെ കൂടെ നിന്നിരുന്ന ഒരാളായിരുന്നു ഫാരിസ്,,അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന് ഫാരിസുമായി വ്യവസായ ബിസിനസ്സ് ബന്ധങ്ങൾ ഉണ്ടെന്നുള്ള ആരോപണങ്ങൾ രൂക്ഷമായി ഉയർന്നിരുന്നു..ഇപ്പോൾ തന്നെ റെയ്ഡ് നടക്കുന്ന ഫാരിസ് അബൂബക്കറിന്റെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിൽ അദ്ദേഹത്തിന്റെ 92 ഓളം റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ ഉണ്ടെന്നാണ് അറിയപ്പെടുന്നത്. എങ്ങനെയാണ് ഇത്ര പെട്ടെന്ന് ഫാരിസിന്റെ വളർച്ചയെന്ന് ആർക്കുമറിയില്ല..പിതാവിന്റെ തുകൽ കച്ചവടവുമായി ചെന്നൈയിലേക്ക് പോയ ഹാരിസ് അബൂബക്കർ വളരെ പെട്ടെന്ന് തന്നെ അതായത് കണ്ണടച്ച് തുറക്കുന്ന മുൻപാണ് കോടീശ്വരനായത്, പിന്നീട് സിപിഎമ്മിന്റെ പല നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരാളെന്ന നിലയിലാണ് കേരള രാഷ്ട്രീയത്തിൽ ഫാരിസ് അബൂബക്കർ ശ്രദ്ധിക്കപ്പെട്ടത്..അതുകൊണ്ട് പലപ്പോഴും വി എസ് വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടേ ഇരുന്നു..എന്നാൽ ഇതിനു ബദലായി അന്ന് പാർട്ടി ചെയ്തത് എന്താണെന്ന് അറിയോ..പാർട്ടി ചാനൽ ആയിട്ടുള്ള കൈരളിയിൽ ചാനലിന്റെ ചീഫ് എഡിറ്റർ ആയ ജോൺ ബ്രിട്ടാസ്നെ കൊണ്ട് ഫാരിസ് അബൂബക്കറിന് ഇന്റർവ്യൂ ചെയ്യിപ്പിക്കുക എന്നതായിരുന്നു ഇന്റർവ്യൂലൂട നീളം അബൂബക്കർ വി എസിനെ രൂക്ഷമായ ഭാഷയിൽവിമർശിച്ചു..

നേരത്തെ മറ്റേതെങ്കിലും സി പി എംഎം നേതാവിനെയാണ് ഇത്രയും പരസ്യമായി ഒരു മാധ്യമത്തിലൂടെ ആരെങ്കിലുംവിമർശിച്ചിരുന്നെങ്കിൽ പിന്നെ അയാൾക്ക് പുറത്തിറങ്ങി പറ്റാത്ത അവസ്ഥയാകും ഉണ്ടാവുക..അതിൽ യാതൊരു സംശയവും വേണ്ട..അതുമൊരു പാർട്ടി ചാനലിലൂടെ.എന്നാൽ ഇതിനു പകരം വിഎസിന്റെ മറുപടി പാർട്ടി ചാനൽ സംരക്ഷണം ചെയ്യും എന്ന് കരുതിയിരുന്നെങ്കിൽ പക്ഷേ അതൊന്നും സംഭവിച്ചില്ല..അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ തന്നെ ഇത് ഏറെ വിഷമം ഉണ്ടാക്കിയ ഒരു കാര്യമാണ് , പിന്നീട് ഫാരിസ് അബൂബക്കർ ദീപിക മാധ്യമത്തിന്റെ ഭൂരിഭാഗം ഷെയറും സ്വന്തമാക്കി..നസ്രാണി മാധ്യമം എന്നറിയപ്പെട്ടിരുന്ന ദീപിക ..കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രമാണ്...അത് സ്വന്തംമാക്കിയ ശേഷം അതിലൂടെയായിരുന്നു ഫാരിസ് അബൂബക്കറിന്റെ മറുപടികൾ..അങ്ങനെ കേരളത്തിലെ നാനാ മേഖലകളിൽ എല്ലാം വ്യവസായവും മാധ്യമ മേഖലകളിൽ എല്ലാം തന്റെ സ്വാധീനം ഉപയോഗിച്ച് ഫാരിസ് വളർന്നു..സിപിഎമ്മിലെ ഉൾപാർട്ടി പ്രശ്നങ്ങളിൽ എല്ലാം പലപ്പോഴും ഇപ്പോഴും മറ്റുള്ള പ്രമുഖ വ്യവസായികളുടെ പേര് ഉയർന്നു കേട്ടിട്ടുണ്ടെങ്കിലുംഅതെല്ലാം കുറച്ചു കാലത്തേക്ക് മാത്രമായിരുന്നു...

 

പക്ഷെ അന്ന് മുതൽ ഇപ്പോഴും ഈ ഒരു പേര് കേട്ടുകൊണ്ട് ഇരിക്കുകയാണ്..ഇതെല്ലം ചെന്നെത്തുന്നത് ...മുഖ്യമന്ത്രി പിണറായി വിജയന്റെ നേർക്ക് തന്നെയാണ്, മറ്റൊരു കാര്യം മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട വ്യവസായ ബന്ധനങ്ങളിൽ എല്ലാം ഫാരിസിന് ബന്ധമുണ്ടെന്നുള്ള ആരോപണം നിരന്തരം ഉയർന്നിരുന്നു..ഏതായാലും അന്ന് തുടങ്ങിയ വി എസ് പിണറായി പോര്..വീണ്ടും ഉയരുന്നു വരികയാണ്... മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് റിയൽ എസ്റ്റേറ്റ് രാജാവായ ഫാരിസ് അബൂബക്കറാണ് എന്നുള്ള ബോംബ് വീണ്ടും വീണു കഴിഞ്ഞു..ഇപ്പോൾ അമേരിക്കയിലുള്ള ഫാരിസ് അബൂബക്കറിന്റെ നിക്ഷേപങ്ങളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടോ എന്നുള്ളത് ആണ് അന്വേഷണ സംഘങ്ങൾ പരിശോധിക്കാൻ പോകുന്നതും...കെ റയിൽ റിയൽ എസ്റ്റേറ്റ് കച്ചവടമാണെന്ന് രാജ്യം മുഴുവൻ ആരോപിച്ചപ്പോഴും പിണറായിയോ അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരോ നിഷേധിച്ചില്ല.കെ റയിൽ ഫാരിസ് അബൂബേക്കറിൻ്റെ റിയൽ എസ്റ്റേറ്റ് കച്ചവടത്തിലാണെന്ന് പറഞ്ഞു വയ്ക്കുകയാണല്ലോ പി സി ജോർജ്..

 

അതുകൊണ്ടൊക്കെ തന്നെആദായം നികുതി പരിശോധന സി പി എം നേതൃത്വത്തെ വല്ലാതെ പരിഭ്രാന്തിയിലാക്കും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല ...കേന്ദ്ര സർക്കാർ ഇത്തരം കാര്യങ്ങളിൽ വളരെ കർശനമായ നിലപാട് തുടരുകയാണ്...അത് തന്നെ ആണ് സംസ്ഥാനങ്ങളെ വെള്ളം കുടിപ്പിക്കുന്നതും...ഇനിയിപ്പോൾ അബൂബക്കറിനോട് എത്രയും പെട്ടാണ് ഹാജരാകാനാണ് അന്വേഷണ സംഘം ആവഷ്യപ്പെട്ടിരിക്കുന്നത്...കൊച്ചിയിലെ ആദായനികുതി ഡയറക്ടർ (ഇൻവെസ്റ്റിഗേഷൻ) ഓഫീസും ചെന്നൈ ഓഫീസുമാണ് റെയ്ഡിനു നേതൃത്വം നൽകുന്നത്. വിദേശത്തുള്ള ഫാരിസ് അബൂബക്കറിനോട് അടിയന്തരമായി ഹാജരാകാൻ ആദായനികുതി വകുപ്പ് അതിനിടെ നിർദ്ദേശിച്ചിട്ടുണ്ട്.ചെന്നൈ, കൊച്ചി, ഡൽഹി, മുംബയ്, ബംഗളൂരു എന്നിവിടങ്ങളിലെ ഓഫീസുകളിലും കോഴിക്കോട് കൊയിലാണ്ടി നന്ദി ബസാറിലെ കുടുംബവീട്ടിലും ഉൾപ്പെടെയാണ് പരി​ശോധന നടന്നത്..ഏതായാലും പിണറായി വിജയന് ഇത് കലികാലം ആണെന്ന് ആണ് തോന്നുന്നത്..ഓരോ ദിവസവും തലപൊക്കുന്നു കാര്യങ്ങൾ എല്ലാം മുഖ്യന്റെ കസേര ആടിയുലയ്ക്കുന്നു...ഇനി അബൂബക്കർ നേരിട്ടെത്തി അന്വേഷണ സംഘങ്ങൾക്ക് മുൻപിൽ ഹാജരായാലെ..ഏതൊക്കെ വമ്പന്മാർ വീഴും എന്നുള്ള കാര്യങ്ങൾ അറിയാൻ സാധിക്കു..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒഡീഷയിലെ ബാലസോറില്‍ ട്രെയിന്‍ അപകടത്തില്‍ 288 ആയി....ആയിരത്തിലധികം പേര്‍ക്ക് പരുക്ക്... അപകടത്തിനു കാരണക്കാരായവര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗതാഗതം പുന: സ്ഥാപിക്കാന്‍ നട  (17 minutes ago)

ഒഡിഷയിലെ ട്രയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായ പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി  (7 hours ago)

മൃതദേഹങ്ങള്‍ക്കിടയില്‍ സ്വന്തം മകനെ തിരയുന്ന അച്ഛന്‍...  (7 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ ജാമ്യം ലഭിച്ച സവാദിന് സ്വീകരണം  (7 hours ago)

ഒഡിഷ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി....പരിക്കേറ്റവരില്‍ 56 പേരുടെ നില ഗുരുതരം  (8 hours ago)

സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച ക്യാമറകളില്‍ ചിലത് വാഹനമിടിച്ച് നശിച്ചതായി റിപ്പോര്‍ട്ട്  (8 hours ago)

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ മൃതശരീരത്തോട് അപമര്യാദയായി പെരുമാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍  (10 hours ago)

ജോലിയില്‍ പ്രവേശിച്ച് രണ്ടാം ദിവസം മുതല്‍ കൈക്കൂലി വാങ്ങി തുടങ്ങി... പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ മൊഴിയില്‍ പറയുന്നത്  (10 hours ago)

കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യത  (10 hours ago)

കോട്ടയം ഈരാറ്റുപേട്ടയിൽ മൺതിട്ട ഇടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം; ജെ.സി.ബി ഉപയോഗിച്ച് രക്ഷാപ്രവർത്തനം സാദ്ധ്യമല്ലാതിരുന്നതിനാൽ, കൈക്കോട്ടും കൈകൾ ഉപയോഗിച്ചും അരമണിക്കൂർ കൊണ്ട് അഞ്ച് അടിയോളം  (11 hours ago)

വൃക്കദാനം ചെയ്തതിന്റെ പേരിൽ അപമാനത്തിനും അപവാദ പ്രചാരണത്തിനും ഇരയാകേണ്ടി വന്ന മിനി ടീച്ചർക്ക് ഒടുവിൽ നീതി; മിനി ടീച്ചർക്കെതിരെ അപവാദ പ്രചാരണം നടത്തിയതായുളള കേസിൽ സാമൂഹിക പ്രവർത്തകയെന്ന് അവകാശപ്പെടുന്ന  (11 hours ago)

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംങ് കോളേജ് വിദ്യാർത്ഥിയെ കോളേജ് ഹോസ്റ്റലിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് അധ്യാപകർ മൊബൈൽ വാങ്ങി വച്ച വിഷമത്തിലെന്ന് സഹപാഠികൾ  (11 hours ago)

ഓപ്പറേഷൻ ടിമ്പർ എന്ന പേരിൽ അന്യായമായി വൻ തുക പിഴ ചുമത്തുകയും അന്യായമായി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദ് ചെയ്യുന്ന നടപടി പിൻവലിക്കുക; ടിമ്പർ ലോറി തൊഴിലാളികളുടെ പ്രതിക്ഷേധം ശക്തമാകുന്നു; ജൂൺ ഒന്ന് മുതൽ സംസ്ഥാ  (11 hours ago)

ഒഡിഷ ട്രെയിന്‍ ദുരന്തത്തിന് കാരണം കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ പിഴവെന്ന് പ്രാഥമിക നിഗമനം  (11 hours ago)

ദുരന്ത സ്ഥലത്ത് ഹെലികോപ്ടറിൽ കുതിച്ചെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; രക്ഷാപ്രവർത്തനത്തിന്റെ കാര്യങ്ങളടക്കം റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവുമായി ചർച്ച നടത്തി; ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സംഭവസ്ഥല  (12 hours ago)

Malayali Vartha Recommends