"ദി കേരള സ്റ്റോറി "എന്ന സിനിമ നിർബന്ധമായും കേരളത്തിലെ എല്ലാ തിയേറ്ററുകളിലും പ്രദര്ശിപ്പിക്കേണ്ടത് ആണ് ....കക്കുകളി എന്ന നാടകത്തിനും ഈശോ എന്ന സിനിമയ്ക്കും മീശ എന്ന നോവലിനും ഒക്കെ ഉള്ള കോടതി പറഞ്ഞ അതെ ആവിഷ്‌ക്കാര സ്വാതന്ത്രം " ദി കേരളം സ്റ്റോറി " എന്ന സിനിമയ്ക്കും ഉണ്ടെന്നു എല്ലാവരെയും ഓർമിപ്പിക്കട്ടെ .... വിമർശനവുമായി കാസ

ദി കേരള സ്റ്റോറിയാണ് ഇപ്പോൾ ചർച്ച .ചിത്രത്തിന്റെ ടീസർ വന്നതോടെ വലിയ ചർച്ചകളാണ്.ഇപ്പോഴിത കസായും പോസ്റ്റുമായി എതിരിക്കുകയാണ് '
പോസ്റ്റിന്റെ പൂർണ്ണ രൂപം
കേരളത്തിലെ ക്രൈസ്തവർക്കും ,ലോക രാജ്യങ്ങൾക്കും തന്നെ അറിയാം കേരളത്തിൽ നിന്നും സിറിയയിലേക്കും അഫ്ഘാനിസ്ഥാനിലേക്കും ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ മതം മാറ്റി കടത്തി എന്നുള്ളത് .സകല ന്യൂസ് പേപ്പറുകളുടെയും ആര്കെവ്സിൽ ഇപ്പോഴും അത് കൃത്യമായി തന്നെ കിടപ്പുണ്ട്.എന്നിട്ടും ഇതൊന്നും കേരളത്തിലല്ല നടന്നിട്ടുള്ളത് എന്ന് വാദിക്കുന്ന ഇത്തരക്കാരെയാണ് നമ്മൾ സൂക്ഷിക്കേണ്ടത് .ഇവിടെ 32000 എന്ന കണക്കല്ല വിഷയം അത് 32 ആണെങ്കിലും കേരളത്തിൽ നിന്നും ആണ് എന്നതാണ് ശ്രദ്ധിക്കേണ്ടത് .ഈ പോയവർ ആരും ഹൈന്ദവ -ക്രൈസ്തവ മതചര്യകൾ പിന്തുടർന്നല്ല പോയത് .അവർ ഒരു പ്രമുഖ മതത്തിലേക്ക് മാറിയശേഷം ആണ് പോയത് .കേരളത്തിൽ നിന്നും 32,000 പെൺകുട്ടികൾ ഐസിസ് - ൽ ചേർന്നു എന്ന് സിനിമയുടെ അണിയറ പ്രവർത്തകർ ഒരിടത്തും പറയുന്നില്ല, എന്നാൽ അങ്ങനെ പറയുന്നു അല്ലെങ്കിൽ അങ്ങനെ 32,000 പെൺകുട്ടികൾ ഐസിസ് - ൽ ചേർന്നു എന്ന് സിനിമ അണിയറ പ്രവർത്തകർ പറയുന്നു എന്നത് കേരളത്തിൽ ചർച്ച വിഷയമാക്കി ശെരിയായിട്ടുള്ള 32,000 ന്റെ കണക്കിൽ നിന്നും അതിന്റെ ഭീകരതയിൽ നിന്നും ശ്രെദ്ധ തിരിക്കാനുള്ള വളരെ വ്യക്തമായ അജണ്ട ഇസ്‌ലാമിസ്റ്റുകൾ തുടങ്ങി കഴിഞ്ഞു അതിന്റെ പ്രേതിഫലനമാണ് ഇടത് വലത് മുന്നണികൾ ഇസ്‌ലാമിസ്റ്റുകൾക്ക് വേണ്ടി ഈ സിനിമയെ നിരോധിക്കണം എന്നൊക്കെ പറഞ്ഞു ഇസ്ലാമിസ്റ്റുകളെ വെള്ള അടിച്ചു കൊണ്ടു ഇവിടെ നടത്തുന്ന പ്രെസ്ഥാവനകൾ, യെതാർത്ഥത്തിൽ സിനിമ പറയുന്നത് 32,000 സ്ത്രീകൾ ഇസ്‌ലാമിലേക്ക് മതപരിവർത്തനം നടത്തപെട്ടിട്ടുണ്ട് അതിൽ കോളേജ് കുട്ടികൾ മുതൽ വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ വരും, അതിൽ നിന്നും ചിലർ ഐസിസ് - ൽ ചേർന്നു എന്നാണ് പറയുന്നത്, ഒപ്പം തന്നെ മേൽപ്പറഞ്ഞ 32,000 ത്തിൽ കുറെയധികം സ്ത്രീകൾ മിസ്സിംഗ് ആയിട്ടുണ്ട്,അതിൽ ഒന്നാണ് തിരഞ്ഞിട്ടും തിരഞ്ഞിട്ടും കണ്ടെത്താത്ത കേരളത്തിൽ നിന്നുള്ള ജെസ്‌നയും, ഡൽഹി മലയാളിയായ പെൺകുട്ടി രാവിലെ കോളേജിൽ പോയി വൈകിട്ട് തിരിചെത്താതായതോടെ ഡൽഹി പോലീസിന്റെ അന്യഷണത്തിൽ പ്രെസ്തുത പെൺകുട്ടി ബെഹ്‌റിനിൽ എത്തിയതായി കണ്ടെത്തി, പ്രെസ്തുത പെൺകുട്ടിയുടെ വിമാന ടിക്കറ്റ് എടുത്തു നൽകിയത് കോഴിക്കോട് നിന്നും എന്നും കണ്ടെത്തി ഈ പെൺകുട്ടിയും കേരളത്തിൽ നിന്നുള്ള ജെസ്‌നയും എല്ലാം മേൽപ്പറഞ്ഞ 32,000- ൽ പെടും, ജെസ്‌നയെ തിരഞ്ഞ ക്രൈം ബ്രാഞ്ച് ഓഫീസർ അദ്ദേഹത്തിന്റെ റിട്ടയേർമെന്റിനു മുൻപ് പറഞ്ഞത് ജെസ്‌ന എവിടെ ഉണ്ടെന്ന് അറിയാം പക്ഷെ അത് പുറത്തു പറയാൻ പറ്റില്ല എന്നാണ് അത്രയ്ക്ക് ഭീകരമായ അവസ്ഥയിലൂടെയാണ് നാട് കടന്നു പോകുന്നത് എന്നിട്ടും ഇവിടത്തെ ഇടത് വലത് മുന്നണിക്ക് വേണ്ടത് ഇസ്‌ലാമിസ്റ്റുകൾക്ക് പുട്ടിനു പീര ഇടുന്നത് ജോലി മാത്രം, അതുകൊണ്ട് ഇവിടെ നിന്നും 32,000 സ്ത്രീകൾ ളുടെ കണക്കാണ് ഇസ്ലാമിസ്റ്റുകളുടെയും ഇടത് വലത് മുന്നണികളുടെയും ഉറക്കം കെടുത്തുന്നതെങ്കിൽ സർക്കാർ ചെയേണ്ടത് 2000 മുതൽ 2023 വരെയുള്ള കേരളത്തിലെ എല്ലാ മതങ്ങളിലെയും മതപരിവർത്തനങ്ങൾ എത്ര? ഇതേ കാലയളവിലെ മിസ്സിംഗ് കേസുകൾ എത്ര?അപ്പോൾ താനേ തെളിഞ്ഞു വരും 32,000 ത്തിന്റെ ഞെട്ടിക്കുന്ന കണക്ക്, ചുണയുണ്ടോ സർക്കാരെ ഈ കണക്ക് പുറത്തു വിടാൻ? പ്രതിപക്ഷ നേതാവിന് ഈ കണക്കു പുറത്തുവിടാൻ സർക്കാറിനോട് ആവാശ്യപ്പെടാൻ ചുണയുണ്ടോ?
എന്തുകൊണ്ടാണ് സാക്കിർ നായിക്ക് ഭാരതത്തിലേക്ക് വരാൻ ഭയക്കുന്നത് .എന്ത് കുറ്റം ആണ് ഭാരത സർക്കാർ ഈ വിഷത്തിനുമേൽ ചാർജ് ചെയ്തിട്ടുള്ളത് എന്നറിയാമോ ?മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടതുള്ളു .സാക്കിർ നായിക്കിന്റെ മടിയിൽ ഉള്ള കനം എന്താണെന്നു കേന്ദ്ര സർക്കാരിന് നന്നായി അറിയാം .അതുകൊണ്ട് ആണ് ഭാരതത്തിൽ നിന്നും നിരവധി ആളുകൾക്ക് ഐസിസിൽ പോകാൻ കാരണഭൂതൻ ആയ വ്യക്തി ഇപ്പോഴും ഒളിച്ചു നടക്കുന്നത് .
ഇന്നലെ വരെ പ്രൊ ഇസ്ലാമിസ്റ് ലെഫ്റ്റിസ്റ്റ് ആളുകൾ എല്ലാം "ദി കേരള സ്റ്റോറി " എന്ന സിനിമ കേരളത്തിന് എതിരെ ഉള്ള സിനിമ എന്നാണ് പ്രചരിപ്പിച്ചുകൊണ്ടിരുന്നത് എന്നാൽ അവരെക്കാൾ കുറച്ചും കൂടി മുന്നിലേക്ക് കടന്നു ഇപ്പോൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നവർ പറയുന്നത്
"ഹൈന്ദവ -ക്രൈസ്തവ പെൺകുട്ടികൾ പ്രണയ ചാപല്യങ്ങളിൽ പെട്ട് തീവ്രവാദികൾക്കൊപ്പം ചേരാൻ നിൽക്കുന്നവർ എന്നാണ് "ഇങ്ങനെ ഉള്ള ഒരു വാർത്ത സൃഷ്ട്ടിച്ചു ക്രൈസ്തവരെയും ഹൈന്ദവരെയും ഇതിലേക്ക് വലിച്ചിഴക്കുക എന്ന ലക്ഷ്യവും ഇതിൽ ഉണ്ടെന്നു വ്യക്തം .അതാണ് ഇപ്പോൾ റൂട്ട് മാറ്റി പിടിച്ചതും .
ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ സിനിമ പ്രദർശിപ്പിക്കരുത് എന്ന് സർക്കാരിനോട് സമ്മർദ്ദം ചെലുത്തന്നവർ ഒന്നറിയാൻ വേണ്ടി പറയുകയാണ് . ഇതേ ആവിഷ്കാര സ്വാതന്ത്ര്യം ഞങ്ങളുടെ വിശ്വാസങ്ങൾക്ക് മേൽ വന്നപ്പോൾ ആണ് "ഈശോ " എന്ന സിനിമയ്ക്ക് എതിരെയും "കക്കുകളി" എന്ന നാടകത്തിനെതിരെയും ഞങ്ങൾ കോടതിയിൽ പോയത് .അവിടെ "ഈശോ " എന്നസിനിമയ്ക്കു നിങ്ങൾ പറഞ്ഞ ആവിഷ്കാര സ്വാതന്ത്ര്യ പ്രകാരംകോടതി എല്ലാ അനുമതിയും കൊടുത്തു പ്രദര്ശിപ്പിക്കുന്നതിനു .അന്ന് കോടതി പറഞ്ഞ വാക്കുകൾ എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതും ആണ് .അതുകൊണ്ട്
"ദി കേരള സ്റ്റോറി "എന്ന സിനിമ നിർബന്ധമായും കേരളത്തിലെ എല്ലാ തിയേറ്ററുകളിലും പ്രദര്ശിപ്പിക്കേണ്ടത് ആണ് .
കക്കുകളി എന്ന നാടകത്തിനും
ഈശോ എന്ന സിനിമയ്ക്കും
മീശ എന്ന നോവലിനും ഒക്കെ ഉള്ള കോടതി പറഞ്ഞ അതെ ആവിഷ്‌ക്കാര സ്വാതന്ത്രം " ദി കേരളം സ്റ്റോറി " എന്ന സിനിമയ്ക്കും ഉണ്ടെന്നു എല്ലാവരെയും ഓർമിപ്പിക്കട്ടെ .
https://www.facebook.com/Malayalivartha

























