Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

വിജിലന്‍സ് ഡയറക്ടറുടെ നടപടികള്‍, മുഖ്യമന്ത്രിയും ധനമന്ത്രിയും കൊമ്പുകോര്‍ക്കുന്നു, കെ.എം എബ്രഹാമിനെ പിന്തുണച്ച് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് എത്തിയത് ചേരിപ്പോര് മന്ത്രിസഭയിലേക്കും വ്യാപിക്കുന്നതിന്റെ സൂചന

31 OCTOBER 2016 04:54 AM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ആരോപണ വിധേയനായ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിനെ പിന്തുണച്ച് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് രംഗത്തെത്തിയതോടെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോര് മന്ത്രിസഭയിലേക്കും വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്.

എബ്രഹാമിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് വിജിലിന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നടപടിയോടുള്ള പരോക്ഷമായ എതിര്‍പ്പ് പ്രകടിപ്പിച്ച് ധനമന്ത്രി തോമസ് ഐസക്ക് മന്ത്രിസഭയിലും പാര്‍ട്ടിക്കുള്ളിലും രംഗത്തെത്തിയെന്നാണ് പുതിയ വിവരം.
മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പിന്തുണയുള്ള വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ധനമന്ത്രി നിലപാട് ഇന്നലെ മാധ്യമങ്ങള്‍ക്ക് പിന്നില്‍ തുറന്ന് പറഞ്ഞത്.
അഴിമതിക്കെതിരെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവച്ച ഉദ്യോഗസ്ഥനാണ് എബ്രഹാമെന്ന് തോമസ് ഐസക് പറഞ്ഞു. അഴിമതിക്കെതിരെ എപ്പോഴും ശക്തമായ നിലപാട് സ്വീകരിച്ച ചരിത്രമാണ് കെ.എം.എബ്രഹാമിനുള്ളത്. കേരളത്തിലെ മുന്‍ സര്‍ക്കാരിന്റെ കാലത്തായാലും കേന്ദ്രത്തിലായിരുന്നപ്പോഴുമെല്ലാം എബ്രഹാം മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. എബ്രഹാമിന്റെ അഴിമതിവിരുദ്ധ നിലപാട് സഹാറ കേസില്‍ തെളിഞ്ഞതാണ്. അദ്ദേഹത്തിന്റെ ഇടപെടലിലൂടെ സഹാറയുടെ കൈയില്‍ നിന്ന് കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 20,000 കോടി രൂപയാണെന്നും ഐസക് ചൂണ്ടിക്കാട്ടി.
ഐ.എ.എസ് തലപ്പത്തുള്ളവരെ വ്യക്തിവിരോധത്തിന്റെ പേരില്‍ വേട്ടയാടുന്ന ജേക്കബ് തോമസിനെതിരെയുള്ള ഒളിയമ്പാണ് ഐസക്കിന്റെ പ്രസ്താവന. വിജിലന്‍സ് റെയ്ഡിനെ വിമര്‍ശിക്കുന്ന ധനമന്ത്രി ഇക്കാര്യത്തില്‍ ലക്ഷ്യംവയ്ക്കുന്നത് മുഖ്യമന്ത്രിയെയാണ്. ഉന്നത ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന വിജിലന്‍സ് നടപടികളില്‍ അതൃപ്തി പ്രകടിപ്പിച്ച് ഐ.എ.എസ് തലപ്പത്തുള്ളവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ജേക്കബ് തോമസിനെ പിന്തുണയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഇതിനെത്തുടര്‍ന്ന് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ നിസഹകരണത്തിന്റെ പാതയിലാണ്. സര്‍ക്കാരിന്റെ വന്‍കിട പദ്ധതികള്‍ നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ മെല്ലെ പോക്ക് നയമാണ് കൈക്കൊള്ളുന്നത്.
ആരോപണ വിധേയനായതിനെത്തുടര്‍ന്ന് സ്ഥാനമൊഴിയാന്‍ തയ്യാറായ കെ.എം.എബ്രഹാമിനെ പിന്തിരിപ്പിച്ചത് ധനമന്ത്രി തോമസ് ഐസക്കാണ്. ഈ സാഹചര്യത്തില്‍ കെ.എം.എബ്രഹാമിന്റെ വീട്ടില്‍നടന്ന വിജിലന്‍സ് റെയ്ഡ് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് തോമസ് ഐസക്ക് വിലയിരുത്തുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോടുള്ള പരസ്യമായ അതൃപ്തിയാണ് ഐസക്ക് പ്രകടിപ്പിച്ചത്. അതേസമയം കെ.എം.എബ്രഹാമിന്റെ വസതിയിലെ റെയ്ഡുമായി ബന്ധപ്പെട്ട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ സൂപ്രണ്ട് രാജേന്ദ്രനെ ബലിയാടാക്കാനുള്ള ജേക്കബ് തോസിന്റെ നീക്കത്തില്‍ വിജിലന്‍സില്‍ പ്രതിഷേധം ശക്തമാകുകയാണ്. വിജിലന്‍സ് എസ്.പി.രാജേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധന താന്‍ അറിയാതെയാണെന്നായിരുന്നു വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിലപാട്. തുടര്‍ന്ന് രാജേന്ദ്രന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
മുഖം രക്ഷിക്കാന്‍ ജേക്കബ് തോമസ് സഹപ്രവര്‍ത്തകരെ തള്ളിപ്പറയുകയാണെന്ന് ഒരു വിഭാഗം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. കെ.എം.എബ്രഹാമിന്റെ ഫ്‌ളാറ്റില്‍ വിജിലന്‍സ് പരിശോധന നടത്തിയത് വിവാദമായതിനെ തുടര്‍ന്ന് എബ്രാഹാമിനെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ധനമന്ത്രി വിജിലന്‍സിന്റെ നടപടിയെ വിമര്‍ശിച്ചതോടെ ഇക്കാര്യത്തില്‍ ജേക്കബ് തോമസ് ഒറ്റപ്പെടുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (47 minutes ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (1 hour ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (1 hour ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (1 hour ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (2 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (2 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (2 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (2 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (3 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (3 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (4 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (5 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (5 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (5 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (5 hours ago)

Malayali Vartha Recommends