Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

വരവറിയാതെ ചെലവ് കഴിച്ചാല്‍ പെരുവഴിയാധാരം; അറുതിയില്ലാത്ത ആര്‍ഭാട ജീവിതം അവസാനം കുഴിയില്‍ചാടിക്കുന്നതിങ്ങനെ; ജേക്കബ് സാംസന്‍ ഉത്തമ ഉദാഹരണം

03 NOVEMBER 2016 06:39 PM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

സാംസണ്‍ ആന്റ് സണ്‍സ് എന്ന ഫ്‌ലാറ്റ് നിര്‍മ്മാണ കമ്പനിയുടെ ചെയര്‍മാന്‍ ജേക്കബ് സാംസന്‍ പണത്തിനോട് ആര്‍ത്തി പെരുകയും അതേസമയം പണം ധൂര്‍ത്തടിച്ച് കളയുകയും ചെയ്യുന്ന ഒരു കുടുംബത്തിന്റെ ഇരയാണെന്ന് മലയാളികളില്‍ എത്ര പേര്‍ക്കറിയാം ആദ്യം ജേക്കബ് സാംസന്‍ ആരാണെന്നറിഞ്ഞാല്‍ മാത്രമേ അദ്ദേഹം ഇന്നനുഭവിക്കുന്ന പീഡനത്തിന്റെ വ്യാപ്തി മനസ്സിലാവുകയുള്ളൂ.
കേരള സര്‍ക്കാരിന്റെ പബ്‌ളിക് റിലേഷന്‍സ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു ജേക്കബ് സാംസന്‍. പിആര്‍ഡി അഡീഷണല്‍ ഡയറക്ടറായിട്ടാണ് അദ്ദേഹം സര്‍വീസില്‍ നിന്നും വിരമിച്ചത്. ഇടക്കാലത്ത് പിആര്‍ഡി ഡയറക്ടറുടെ ചുമതലയും വഹിച്ചിരുന്നു. അതിനേക്കാളുപരി മികച്ച എഴുത്തുകാരനും പ്രാംസംഗികനുമാണ് അദ്ദേഹം. ബാല സാഹിത്യത്തിലും ഹാസ്യ സാഹിത്യത്തിലും നിപുണത തെളിയിച്ചു. കുട്ടികള്‍ക്കു വേണ്ടി ഒരു മാസികയും നടത്തുന്നുണ്ട്. അധ്യാപികയായ ലളിതയാണ് ഭാര്യ, രണ്ടു മക്കള്‍
തിരുവനന്തപുരത്ത് ഹാസ്യ സാഹിത്യകാരന്‍ സുകുമാറിന്റെ നേതൃത്വത്തില്‍ നര്‍മ്മകൈരളി സജീവമായിരുന്ന കാലത്ത് ജേക്കബ് സാംസന്‍ എന്ന ജേക്കബ് സാംസന്‍ മുട്ടട വിജെടി ഹാളിലെ നര്‍മ്മകൈരളി വേദിയിലെ സ്ഥിരം പ്രാസംഗികനായിരു#്‌നനു. ശുദ്ധമായ ഹാസ്യം തെളിമയോടെ പറയുന്നതില്‍ സമര്‍ത്ഥന്‍, ഹൃദയഹാരിയായി എഴുതുന്ന പ്രതിഭാധനന്‍.
പിന്നീടാണ് സാംസന്‍ ആന്റ് സണ്‍സ് എന്ന പേരില്‍ ചെറിയ തോതില്‍ ഒരു നിര്‍മ്മാണ കമ്പനി അദ്ദേഹം ആരംഭിക്കുന്നത്. മുട്ടടയില്‍ തന്നെയാണ് തുടക്കം. രണ്ടായിരത്തിന്റെ തുടക്കത്തിലാണ് സംരംഭം ആരംഭിച്ചത്. ആദ്യ പടി വിജയകരമായതോടെ ഫ്‌ലാറ്റ് നിര്‍മ്മാണത്തില്‍ സാംസന്‍ ആന്റ് സണ്‍സ് പദമൂന്നി. ഇതിനിടയില്‍ മൂത്തമകന്‍ ജോണ്‍ ചലച്ചിത്രതാരമായി. പിന്നീട് ചലച്ചിത്രതാരം ധന്യാമേരി വര്‍ഗീസിനെ ജോണ്‍ മിന്നു കെട്ടി. 
പുത്രന്റെ സിനിമാകമ്പവും സിനിമാ നടിയുടെ ആര്‍ഭാട ജീവിതവും പണത്തിന്റെ അനിയന്ത്രിതമായ ധൂര്‍ത്തിന് കാരണമായി, സാംസന്‍ ആന്റ് സണ്‍സ് കേരളത്തിലെ മോശമല്ലാത്ത പരസ്യ ദാതാക്കളില്‍ ഒരാളായി. പ്രമുഖ ദിനപത്രം സംഘടിപ്പിച്ച പാര്‍പ്പിടമെഗാഷോയുടെ സ്ഥിരം സ്‌പോണ്‍സറായി. സിനിമാനടന്‍ മകനും നടി മരുമകളും ചേര്‍ന്ന് തന്റെ സ്വപ്ന സാമ്രാജ്യം വളര്‍ത്തി വലുതാക്കുന്നതു കണ്ട് പാവം ഹാസ്യസാഹിത്യകാരന്‍ ആഹ്ലാദിച്ചു. ബിസിനസ് വലുതാക്കുന്നതിനിടയില്‍ ഉറ്റവര്‍ പലരും അകന്നു, പേജിറോയിലും ബിഎംഡബ്‌ള്യൂവിലും ബെന്‍സിലുമൊക്കെയായി കുടുംബത്തിന്റെ പകലുകളും രാത്രികളും. ഇതിനിടയില്‍ ചിലര്‍ മകനെ സമീപിച്ച്, വളച്ച് , ചില സിനിമകളില്‍ പണം മുടക്കിച്ചു. മകന്‍ സിനിമാക്കാരനാകുമ്പോള്‍ പിതാവ് തന്റെ ഇമേജ് കളഞ്ഞു കുളിക്കുന്നതെങ്ങനെ പാവം സാംസന്‍ കുടുംബത്തിന്റെ പ്രൗഢിക്ക് ഒത്ത് വളര്‍ന്നു, ഇതിനിടയില്‍ രണ്ടാമത്തെ മകന്‍ വളര്‍ന്നു വലുതായി, മക്കളുടെ ദൈനംദിന ചെലവിന് 25,000 രൂപ വേണമെന്നാണ് നാട്ടുകാര്‍ അടക്കം പറയുന്നത്.
ഏതായാലും സംഗതി പുരോഗമിക്കുമ്പോള്‍ വായ്പകളുമായി ബാങ്കുകള്‍ സാംസന്റെ പിന്നാലെ കൂടി. നിയന്ത്രണമില്ലാതെ വായ്പയെടുത്ത് വില്ലകളും ഫ്‌ലാറ്റുകളും യഥേഷ്ടം നിര്‍മ്മിക്കാന്‍ തുടങ്ങി. ആദ്യമുണ്ടായിരുന്ന നിര്‍മ്മാണമികവ് കൂടുതല്‍ ലാഭം ലക്ഷ്യമിട്ടതോടെ ഇല്ലാതാവുകയും അങ്ങനെ വിശ്വാസ്യതയില്‍ കോട്ടം തട്ടുകയും ചെയ്തു. അതോടെ പണി പാളി ഇതിനിടയിലും ചില മണ്ടന്‍മാര്‍ 75 ലക്ഷം വരെ നല്‍കി ഇവരുടെ ഫ്‌ലാറ്റുകള്‍ വാങ്ങി.
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഫ്‌ലാറ്റുകള്‍ വരെ പണയത്തിലാണെന്നാണ് കേള്‍വി, ഏതായാലും ഇതിനകം സാംസന്റെ ഫ്‌ലാറ്റ് വാങ്ങിയ പാവങ്ങളും വെള്ളത്തിലാകും കാരണം പ്രമാണം ബാങ്കിലിരിക്കുമ്പോള്‍ ബാങ്കുകള്‍ക്ക് നിയമനടപടി നടത്താന്‍ യാതൊരു തടസ്സവുമില്ല. അതായത് ബാക്കി കേസുകള്‍ പിറകെ വരുമെന്നു ചുരുക്കം. കുടുംബം നേരെയായില്ലെങ്കില്‍ ഗൃഹനാഥന്‍ അകത്താകുമെന്നതിന്റെ ഉദാഹരണമാണ് സംഭവം. ജേക്കബ് സാംസനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതി അദ്ദേഹത്തെ റിമാന്റ് ചെയ്തു. മക്കള്‍ ഉള്‍പ്പെടെ എല്ലാവരും ഒളിവിലുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (5 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (5 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (5 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (5 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (6 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (6 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (7 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (7 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (7 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (7 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (9 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (9 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (9 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (9 hours ago)

Malayali Vartha Recommends