Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

പിണറായി സർക്കാരിന്റെ പുതിയ കണ്ണിൽ പൊടിയിടൽ തന്ത്രം സർക്കാർ ജീവനക്കാരോട് ; കഴിഞ്ഞ സർക്കാർ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ പിണറായി സർക്കാർ പുനപരിശോധിക്കില്ല ; അഞ്ച് ലക്ഷം ജീവനക്കാർക്ക് വേണ്ടി മൂന്നര കോടി സാധാരണക്കാരെ പിണക്കാതെ എല്ലാം ശരിയാക്കാനൊരുങ്ങി പിണറായിയും കൂട്ടരും

23 JUNE 2018 02:19 PM IST
മലയാളി വാര്‍ത്ത

More Stories...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

സർക്കാർ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ സർക്കാർ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ പിണറായി സർക്കാർ പുനപരിശോധിക്കില്ല. പിണറായി സർക്കാരിന് മൂന്നു വർഷമാണ് ബാക്കിയുള്ളത്. റബർ വിഷയം പഠിക്കാൻ കേന്ദ്ര സർക്കാർ പുതിയ സമിതിയെ നിയോഗിച്ചതു പോലെ കേരളം പങ്കാളിത്ത പെൻഷൻ പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു. ഏതായാലും അവർ കൃത്യമായി പഠിച്ചു തീരില്ല. അപ്പോൾ പുതിയ സർക്കാരിന്റെ കാലം വരും.

വിരമിച്ച ന്യായാധിപൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ സമിതിയുടെ അധ്യക്ഷനാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. കേരള ഹൈക്കോടതിയിൽ നിന്നും വിരമിച്ച സി എൻ ആർ ഇപ്പോൾ അണക്കെട്ട് സുരക്ഷാ സമിതിയുടെ അധ്യക്ഷനാണ്. അദ്ദേഹത്തെയാണ് ഉമ്മൻ ചാണ്ടി സർക്കാർ അവരുടെ ഭരണത്തിന്റെ അവസാന നാളുകളിൽ ശമ്പള പരിഷ്ക്കരണ കമ്മീഷൻ ചെയർമാനാക്കിയത്. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ നിലപാടില്ലാത്ത ന്യായാധിപനാണ് അദ്ദേഹം. സാമ്പത്തിക കാര്യങ്ങളിൽ വിവരവുമുണ്ട്. ആരെയെങ്കിലും പ്രീതിപ്പെടുത്താനുള്ള തീരുമാനം അദ്ദേഹം സ്വീകരിക്കുകയില്ല.

ജസ്റ്റിസ് രാമചന്ദ്രൻ നായർക്ക് രണ്ടു വർഷത്തെ കാലാവധി നൽകും. പങ്കാളിത്ത പെൻഷൻ ഒരു സങ്കീർണ വിഷയമാണ്. അതിൻമേൽ പൊടുന്നനെ ഒരു തീരുമാനമെടുക്കാൻ കഴിയില്ല. അവധാനതതോടെ ചർച്ചകൾ നടത്തേണ്ടി വരും. സർവീസ് സംഘടനകളെല്ലാം പങ്കാളിത്ത പെൻഷന് എതിരാണ്. എല്ലാവരുമായി ചർച്ച നടത്തി സമവായ തീരുമാനമെടുക്കാൻ ഒരിക്കലും കഴിയില്ല. ന്യായാധിപനെ നിയമിക്കാനുള്ള തീരുമാനം നിയമപരമായ ഒരു തീരുമാനമെടുക്കുന്നതിന് വേണ്ടിയാണ്.

പങ്കാളിത്ത പെൻഷൻ പുന:പരിശോധിക്കേണ്ടതില്ലെന്നാണ് ധനമന്ത്രിയുടെ തീരുമാനം. സർക്കാരിനും ഇതിനോട് താത്പര്യമില്ല. യു ഡി എഫ് സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കുമ്പോൾ തങ്ങൾ അധികാരത്തിലെത്തിയാൽ അത് പിൻവലിക്കുമെന്ന് സി പി എം പ്രഖ്യാപിച്ചിരുന്നു. എന്നാൽ വർഷം രണ്ട് കഴിഞ്ഞപ്പോൾ മാത്രമാണ് പഠിക്കാൻ ഒരു സമിതിയെ നിയോഗിച്ചത്. സമിതിയെ നിയോഗിച്ച് നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ പദ്ധതി പുന:പരിശോധിക്കുന്ന കാര്യം എളുപ്പമല്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

സർക്കാർ ജീവനക്കാർ സമൂഹത്തിന് പ്രയോജനകരമായ ഒന്നും ചെയ്യുന്നില്ലെന്നാണ് മുഖ്യമന്ത്രി വിശ്വസിക്കുന്നത്. പിണറായി ഇക്കാര്യം പലവട്ടം തുറന്നു പറഞ്ഞു. സർക്കാർ ജീവനക്കാരെ കുരുക്കാൻ പഞ്ചിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ കർശനമാക്കിയത് പിണറായി സർക്കാരാണ്. സി പി എം നേത്യത്വം നൽകുന്ന ജീവനക്കാരുടെ സംഘടനകൾക്ക് ഒരു വിലയും സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള ഓഫീസുകളിൽ ലഭിക്കുന്നില്ല. സർക്കാർ ഉദ്യോഗസ്ഥർക്ക് ഗുണകരമാകുന്ന ഫയലുകൾ വന്നാൽ മുഖ്യമന്ത്രിയും മന്ത്രിമാരും പെട്ടെന്ന് ഒപ്പിടാറില്ല. ഡി എ മുടങ്ങിയത് വിവാദങ്ങൾ സൃഷ്ടിച്ചു. പൊതുവേ ഉദ്യോഗസ്ഥരോട് നിഷേധാത്മക നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.

സർക്കാർ ജീവനക്കാർക്ക് എതിരെ നിലപാടെടുത്താൽ സാധാരണക്കാരുടെ കൈയടി നേടാമെന്ന് സർക്കാർ കരുതുന്നു. അഞ്ച് ലക്ഷം ജീവനകാർക്ക് വേണ്ടി മൂന്നര കോടി സാധാരണക്കാരെ പിണക്കുന്നതെന്തിനാണെന്നാണ് ചോദ്യം. സാധാരണക്കാർക്ക് വേണ്ടി ജീവനക്കാരെ പിണക്കിയാലും സാരമില്ലെന്നാണ് സർക്കാർ നിലപാട്. എന്നാൽ സംഘടനാ നേതാക്കളെ തത്കാലം സമാധാനപ്പെടുത്തണം. സർക്കാർ ജീവനക്കാരെ പിണക്കാൻ സർക്കാർ തയ്യാറല്ല. എന്നാൽ അവരുടെ കണ്ണിൽ മണ്ണിടുകയും വേണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (8 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (19 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (26 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (33 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (41 minutes ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (55 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (11 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (11 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (11 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (11 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (12 hours ago)

Malayali Vartha Recommends