Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ശക്തമായ മണ്ണിടിച്ചിലിൽ 20 പേര്‍ മരിച്ചു; ദക്ഷിണ അസമിലെ ബരാക് താഴ്വരയിൽ ഇന്ന് രാവിലെയുണ്ടായ വന്‍ മണ്ണിടിച്ചില്‍ 20ലധികം ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചു

02 JUNE 2020 04:37 PM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

ദക്ഷിണ അസമിലെ ബരാക് താഴ്വരയിൽ ഇന്ന് രാവിലെയുണ്ടായ വന്‍ മണ്ണിടിച്ചില്‍ 20ലധികം ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചു. നിരവധിയാളുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. തെക്കേ അസമിലെ ബരാക് വാലി മേഖലയിലെ മൂന്നു ജില്ലകളില്‍ നിന്നുള്ളവരാണ് മരിച്ചവര്‍. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.

ദക്ഷിണ അസമിലെ മൂന്ന് ജില്ലകളിലുള്ള വിവിധ പ്രദേശങ്ങളിലായി കടുത്ത മഴയാണ് രണ്ട് ദിവസമായി പെയ്തുകൊണ്ടിരിക്കുന്നത്. മരിച്ചവരില്‍ ഏഴു പേർ കച്ചര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. മറ്റ് ഏഴുപേര്‍ ഹൈലാകണ്ടി ജില്ലയില്‍ നിന്നുള്ളവരും ആറു പേര്‍ കരിംഗഞ്ച് ജില്ലയില്‍ നിന്നുമുള്ളവരാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നത്. നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദിവസങ്ങളായി വലിയ പ്രളയം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതേത്തുടർന്ന് 3.72 ലക്ഷം ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഗോള്‍പാര ജില്ലയിലാണ് പ്രളയം ഏറ്റവും നാശം വിതച്ചിരിക്കുന്നത്.

പ്രളയം ബാധിച്ച് ഇതുവരെ ആറ് പേര്‍ മരിച്ചിട്ടുണ്ട്. 348 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. ഇതിന് പുറമെ, 27,000 ഹെക്ടര്‍ കൃഷി ഭൂമി നശിക്കുകയും ചെയ്തു. അസം സംസ്ഥാന ദുരന്ത നിവാരണം അതോററ്റിയാണ് ഈ വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദിവസങ്ങളായി വലിയ പ്രളയം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്.

അതിനുദാഹരണമാണ് മേഘാലയയിലെ ഗാരോ ഹില്‍സില്‍ മിന്നല്‍ പ്രളയമുണ്ടായത് ഇതിനെ തുടര്‍ന്ന് കൊറോണ ക്വാറന്റീന്‍ കേന്ദ്രത്തിലുണ്ടായിരുന്നവരെ മാറ്റിപാര്‍പ്പിക്കേണ്ടി വന്നു. തിങ്കളാഴ്ച മേഘവിസ്‌ഫോടനത്തിന് പിന്നാലെയാണ് പ്രളയമുണ്ടായത്.

പലപ്രദേശങ്ങളിലും വെള്ളം ആറടിയിലധികം ഉയര്‍ന്നു. പടിഞ്ഞാറന്‍ ഗാരോഹില്‍സില്‍ റാക്‌സമഗ്രെ മാര്‍ക്കറ്റ് പൂര്‍ണ്ണമായും വെള്ളത്തിനടയിലായി. റാക്‌സമഗ്രെ നഗരത്തിലെ ഒരു സ്‌കൂളിലുണ്ടായിരുന്ന ക്വാറന്റീന്‍ കേന്ദ്രവും മുങ്ങി. ക്വാറന്റീന്‍ കേന്ദ്രത്തിലുണ്ടായിരുന്നവരെ ഉയര്‍ന്ന നിലകളുള്ള മറ്റൊരു കെട്ടിടത്തിലേക്ക് അധികൃതര്‍ മാറ്റി. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരായിരുന്നു ക്വാറന്റീന്‍ കേന്ദ്രത്തിലുണ്ടായിരുന്നത്. ഇവര്‍ കോവിഡ് പരിശോധന ഫലത്തിനായി കാത്തിരിക്കുകയായിരുന്നു.
മേഘവിസ്‌ഫോടനത്തിന് പിന്നാലെ തുടര്‍ച്ചയായി കനത്ത മഴ പെയ്തതാണ് വെള്ളപ്പൊക്കത്തിനിടയാക്കിയത്.

ഈ വർഷം സാധാരണയിൽ കവിഞ്ഞ മഴയുണ്ടാവുമെന്നാണ് കാലവസ്ഥാ നിരീക്ഷകർ സൂചിപ്പിക്കുന്നത്. കാലവർഷം സാധാരണ നിലയിലാണെങ്കിൽ തന്നെ ആഗസ്റ്റിൽ അധിവർഷം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കൊവിഡ്-19 മഹാമാരിയെ അകറ്റാൻ പോരാടുന്ന സംസ്ഥാനത്തിന് ഇത് മറ്റൊരു ഗുരുതര വെല്ലുവിളിയാണ്. ഈ സാഹചര്യം മുന്നിൽക്കണ്ട് അടിയന്തര തയ്യാറെടുപ്പ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കോവിഡിനൊപ്പം കാലവർഷക്കെടുതി നേരിടുന്നതിനുള്ള പദ്ധതി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്.”- മുഖ്യമന്ത്രി പറഞ്ഞു.

“ക്വാറന്റൈൻ സൗകര്യങ്ങൾക്കായി സർക്കാർ മൊത്തം 27,000 കെട്ടിടങ്ങൾ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. അവയിൽ ബാത്ത്റൂമോട് കൂടിയ രണ്ടര ലക്ഷത്തിലധികം മുറികളുണ്ട്. അടിയന്തര സാഹചര്യം വന്നാൽ ഉപയോഗിക്കാനുള്ള കെട്ടിടങ്ങൾ വേറെയും കണ്ടെത്തിയിട്ടുണ്ട്. ഇതിന് സമാന്തരമായാണ് വെള്ളപ്പൊക്കമുണ്ടായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വരുന്ന വെല്ലുവിളി. ഇതിനു വേണ്ടി (കെട്ടിടങ്ങൾ) ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഏത് മോശമായ സാഹചര്യവും നേരിടാൻ നാം തയ്യാറെടുത്തേ പറ്റൂ.” – മുഖ്യമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (1 hour ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (3 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends