Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ശശികല ജയലളിതയുടെ സ്വവര്‍ഗ ലൈംഗീക ബന്ധത്തിലെ 'തോഴി'? ബ്ലാക്ക് മെയില്‍ ചെയ്തപ്പോള്‍ പോയസ് ഗാര്‍ഡനില്‍ പുറത്താക്കി, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

31 DECEMBER 2016 10:24 AM IST
മലയാളി വാര്‍ത്ത

എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി ശശികല അധികാരമേറ്റെറുത്തതിനു പിന്നാലെ തമിഴ്‌നാട്ടില്‍ പുതിയ വിവാദം. മുഖ്യമന്ത്രിയായിരുന്ന ജയലളിതെയേയും ശശികലയേയും തമ്മില്‍ നാളുകളായുള്ള രഹസ്യ സ്വവര്‍ഗ ലൈംഗീക ബന്ധം ഉണ്ടായിരുന്നു എന്ന ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ജയലളിതയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ അവസാനം വരെയുണ്ടായിരുന്ന ജീവനക്കാരാണ് ഈ വിവരം പങ്കുവയ്ക്കുന്നതെന്ന് ഒരു വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അണിയറയില്‍ ജയലളിത ജീവിച്ചിരിക്കുമ്പോള്‍ തന്നെ പരസ്യമായതും എല്ലാവര്‍ക്കും അറിവുള്ളതുമായ കാര്യമാണ് ഇതെന്നും വ്യക്തമാക്കുന്നു. ജയലളിതയും ശശികലയുമായി ഉറ്റബന്ധം സമീപകാലം വരെ നിലനിര്‍ത്തിയ പേഴ്‌സണല്‍ സ്റ്റാഫ് ജീവനക്കാര്‍ ഇപ്പോള്‍ ഇക്കാര്യം തുറന്നു പറയാന്‍ ധൈര്യപ്പെട്ടിരിക്കുന്നതിനും കാരണമുണ്ട്.

ഇപ്പോള്‍ തങ്ങള്‍ ആരുടേയും സംരക്ഷണയില്‍ അല്ലെന്നും, ശശികലയുമായി ബന്ധമൊന്നുമില്ലെന്നും തങ്ങള്‍ സ്വതന്ത്രരാണെന്നും അവര്‍ പറഞ്ഞു. 'ഇപ്പോള്‍ പാര്‍ട്ടി മുഴുവന്‍ കൈക്കലാക്കി ഭാവി മുഖ്യമന്ത്രി പദത്തിലേക്ക് കണ്ണും നട്ടിരിക്കുന്ന ശശികല നടരാജന്റെ ആഗ്രഹങ്ങള്‍ക്ക് പുതിയ വെളിപ്പെടുത്തലുകള്‍ കരിനിഴല്‍ വീഴ്ത്തിലയിട്ടുണ്ട്. തമിഴകത്തേ പിടിച്ചു കുലുക്കുന്ന വന്‍ വിവാദമാണിപ്പോള്‍ പുറത്താകുന്നത്.'ജയ ശശികല ലൈംഗീക ബന്ധത്തിന്റെ 15ലധികം വര്‍ഷത്തേ പഴക്കം ഉണ്ടെന്നും ഇവര്‍ കൂട്ടുകാരികളായി നിലനിന്നതും, ആര്‍ക്കും അടര്‍ത്തി മാറ്റാന്‍ ആകാതെ വന്നതും ഇതുമൂലമാണെന്നും പറയുന്നു.

ശശികലയുമായി വഴിവിട്ട ബന്ധങ്ങള്‍ തുടങ്ങിയ ജയക്ക് പിന്നീട് 'തോഴി'യായ ഇവര്‍ ഇല്ലാതെ മുന്നോട്ട് പോകാന്‍ ആകില്ലെന്ന അവസ്ഥ വന്നു. ഇരു സ്ത്രീകളുടേയും താല്പര്യങ്ങളും ആഗ്രപൂര്‍ത്തീകരണവും നടപ്പിലാക്കാനും ജീവിതം ആസ്വദിക്കാനും ശശികലയുടെ ഭര്‍ത്താവ് നടരാജനേ ജയയുടെ വീട്ടില്‍ കയറ്റാതിരുന്നു. പോയിസ് ഗാര്‍ഡനില്‍ ശശികലയുടെ ഭര്‍ത്താവി നടരാജന് പ്രവേശനം ഇല്ലാതാക്കിയതും വരവ് നിരോധിച്ചതും ജയയും ശശികലയും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു. നടരാജന്‍ അവിടെ ഉണ്ടെങ്കില്‍ ഇരുവര്‍ക്കും സ്വതന്ത്ര ജീവിതവും സ്വകാര്യതകളും പറ്റില്ലായിരുന്നു.പതിറ്റാണ്ടുകളായി തുടര്‍ന്ന് വന്ന ഈ ലൈഗികബന്ധം പലപ്പോഴും ജയലളിതക്ക് വേണ്ടിമാത്രമായി വന്നു. ശശികലയേ വിട്ടയക്കാന്‍ പലപ്പോഴും ജയക്ക് സാധിക്കില്ലായിരുന്നത്രേ.

പിന്‍ കാലത്ത് ശശികല ഈ ബന്ധങ്ങള്‍ എല്ലാം ഭരണത്തില്‍ ഉപയോഗിച്ചു. ജയയേ മാറ്റി നിര്‍ത്തി ഭരണ തീരുമാനമെടുത്തു. ജയക്ക് പകരം കിരീടം വയ്ക്കാതെ പിറകില്‍ നിന്നും ഭരണം നടത്തി. അപകടവും അഴിമതിയും ചതിയും മനസിലാക്കിയ ജയലളിത തോഴി ശശികലയേ പോയിസ് ഗാര്‍ഡനില്‍നിന്നും പുറത്താക്കുകയായിരുന്നു. എന്നാല്‍ ഈ പുറത്താക്കല്‍ അധികനാള്‍ നീണ്ടുനിന്നില്ല. അകത്ത് നില്ക്കുന്ന ശശികലയേക്കാള്‍ വന്‍ അപകടകാരിയാണ് പുറത്തു നില്കുന്ന ശശികല എന്ന് ജയ തിരിച്ചറിഞ്ഞു. പിന്നീട് വീണ്ടും ശശികലയേ പോയിസ് ഗാര്‍ഡനിലേ തന്റെ വീട്ടിലേക്ക് ജയ മടക്കി കൊണ്ടുവന്നു. ജയക്ക് മനസില്‍ ശശികലയോടുള്ള എല്ലാ താല്പര്യവും നഷ്ടപെട്ടിരിന്നു.

ശശികല ജയലളിതക്ക് ഭീഷണിയും ശല്യവും ആവുകയായിരുന്നു. പുറത്താക്കിയ ശേഷം വീണ്ടും തിരിച്ചെടുത്തപ്പോള്‍ ചില തീരുമാനങ്ങളോടെയാണ് ശശികല മടങ്ങിവന്നത്. ഇനി ജയലളിത അധികകാലം ജീവിക്കരുത് എന്നും ശശികല തീരുമാനിച്ചിരുന്നുവെന്ന് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനായി ജയയെ കൊലപ്പെടുത്താന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. ജയയുമായുള്ള ലൈംഗീക ബന്ധങ്ങള്‍ ഉള്ള ശശികല അത് ഉപയോഗിച്ച് അവരെ അവസാന കാലം വരെ ബ്ലാക്ക് മെയില്‍ ചെയത് വേട്ടയാടി.

2011 മുതല്‍ ജയയ വകവരുത്താന്‍ ശശികല തീരുമാനിച്ചതായി രാജ്യ സഭാ എം.പി കൂടിയായ ശശികല പുഷ്പ ആരോപിച്ചിരുന്നു. ഇതിനായി ശശികല നടരാജന്‍ നിരവധി കളികള്‍ നടത്തിയെന്നും അവര്‍ പറയുന്നു. ജയലളിതയേ ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റാന്‍ പ്രധാനമന്ത്രി ശ്രമിച്ചിട്ടും ശശികല നടരാജന്‍ സമ്മതിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി. ജയലളിതയേ ശശികല കൊലപ്പെടുത്തി എന്നത് അന്വേഷിക്കാന്‍ സി.ബി.ഐ അന്വേഷണം അവര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ജയലളിതയേ ആശുപത്രിയില്‍ ആക്കിയത് ശശികല നടരാജന്‍ അടിച്ച് അവശയാക്കിയ ശേഷമായിരുന്നു അത്രേ. ആശുപത്രിയില്‍ ആക്കുന്നതിന് തൊട്ട് മുമ്പ് അമ്മയേ അടിച്ച് അവര്‍ തറയില്‍ ഇട്ടിരുന്നതായും ആരോപണം ഉയരുന്നു. ഇരു സ്ത്രീകളും തമ്മിലുള്ള ലൈംഗീക ബന്ധങ്ങള്‍ ഏറെ കാലം ബ്ലാക്‌മെയിലിലേക്കും കൊലയിലേക്കും നയിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ട് ഉണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (3 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (5 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (6 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (6 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (7 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (8 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (8 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (9 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (9 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (9 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (9 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (9 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (9 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (9 hours ago)

Malayali Vartha Recommends