Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

നിലംതൊടാനാകാതെ പിണറായി വിജയൻ..! ഗോവിന്ദനും കയ്യൊഴിഞ്ഞു!!! രാജി തന്നെ രക്ഷ...

21 JUNE 2024 04:23 PM IST
മലയാളി വാര്‍ത്ത

More Stories...

അഹങ്കാരം അൽപ്പം കുറയ്ക്കാം... വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്; അമര്‍ഷം വ്യക്തമാക്കി കോണ്‍ഗ്രസ് ഹൈക്കമാന്റിന് പ്രമേയം അയക്കാനാണ് തീരുമാനം.

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം

ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടിനെ പിന്തുണച്ച് യുവജനത; കേരളത്തിലെ വിദ്യാർത്ഥി യുവജനസംഘടനകളുടെ ഏകോപിതമായ പ്രവർത്തനത്തിലൂടെ ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തവും വ്യാപകവുമാക്കുമെന്ന് രമേശ് ചെന്നിത്തല

പിണറായി വിജയനെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും തള്ളിപ്പറഞ്ഞിരിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ അടിസ്ഥാനകാരണം പിണറായി വിജയന്റെ അഹന്തയും ധിക്കാരവുമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പറഞ്ഞത് എംവി ഗോവിന്ദനും ശരിവച്ചിരിക്കുന്നു. ഇനി മാസങ്ങള്‍ക്കുള്ളില്‍ പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പറിച്ചുമാറ്റുക എന്നതേ സിപിഎമ്മിനു പോംവഴിയുള്ളു. പാര്‍ട്ടിക്കുള്ളില്‍ പിണറായി വിരുദ്ധ ഗ്രൂപ്പും കലാപവും സജീവമായിക്കഴിഞ്ഞു. വിഎസ് അച്യുതാനന്ദനെ വെട്ടിനിരത്തി പിണറായി വിജയന്‍ അച്യുതാനന്ദന്‍ മരിക്കും മുന്‍പ് അധികാരത്തില്‍ നിന്ന് പുറത്താകുന്ന സാഹചര്യം വൈകാതെ സംഭവിക്കുമെന്ന് തീര്‍ച്ചയായിരിക്കുന്നു.

പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാതെ എല്‍ഡിഎഫ് കേരളത്തില്‍ ഇനി ഗതിപിടിക്കില്ലെന്ന് സിപിഐ ക തുറന്നടിച്ചിരിക്കുന്നു.പിണറായി വിജയനെ അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്ന നിലയിലേക്കാണ് സിപിഐ ജില്ലാ കമ്മിറ്റികളുടെ നീക്കം. മൈക്ക് കേടായില്‍ മൈക്കിനോടും മൈക്ക് ഓപ്പറേറ്ററോടും കയര്‍ക്കുന്ന ധിക്കാരി. മാധ്യമങ്ങളെ ഏഴാംകൂലികളായി കണ്ട് കടക്കൂ പുറത്ത് എന്നു പറയുന്ന അഹങ്കാരി. മതനേതാക്കളെ അപമാനിക്കുന്ന ഗുണ്ടായിസം.

എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള അമര്‍ഷത്തെക്കാള്‍ പിണറായി വിജയനോടുള്ള വെറുപ്പാണ് ലോക്‌സഭാ തോല്‍വിക്കു കാരണമായതെന്ന് സിപിഐ തുറന്നടിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് സംബന്ധിച്ച ജില്ലാ കമ്മിറ്റി ചര്‍ച്ചകളെല്ലാം ഉന്നം വയ്ക്കുന്നതും പ്രതിസ്ഥാനത്ത് അലങ്കരിക്കുന്നതും പിണറായി വിജയനെയാണ്. ഈ വിഗ്രഹത്തെ അടിച്ചുടയ്ക്കണമെന്നു തന്നെയാണ് സിപിഐ യോഗങ്ങളില്‍ അന്ത്യശാസനം മുഴക്കുന്നത്. മൂന്നു ദിവസത്തെ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ചിറ്റപ്പന്‍ ജയരാജന്‍ ഒഴികെ ഒരു പ്രതിനിധി പോലും പിണറായി വിജയനെ നീതീകരക്കാന്‍ തയാറായില്ല. മാത്രവുമല്ല രണ്ടാം പിണറായി സര്‍ക്കാര്‍ കേരളത്തിനൊരു ദുരന്തമാണെന്നും സിപിഎം തിരിച്ചറിഞ്ഞിരിക്കുന്നു.

താത്വിക അവലോകനംകൊണ്ടൊന്നും കാര്യമില്ല, രണ്ടാം പിണറായി സര്‍ക്കാരിലെ എല്ലാ മന്ത്രിമാരും വന്‍പരാജയമാണെന്ന് പാര്‍ട്ടിയും അംഗീകരിച്ചിരിക്കുന്നു. മന്ത്രിമാരെ അടിമകളെപ്പോലെ കണ്ട് അവരെ അനങ്ങാനോ പ്രവര്‍ത്തിക്കാനോ പോലും പിണറായി അനുവദിക്കുന്നില്ല. മുഖ്യമന്ത്രിക്കു മുന്നില്‍ മന്ത്രിമാര്‍ കുനിഞ്ഞ് ഇഴയുന്ന ദയനീയസാഹചര്യമാണ്. കേരളം പോലെ സുരക്ഷിതമായൊരു മണ്ഡലത്തില്‍ പ്രധാനമന്ത്രിക്കില്ലാത്ത സെക്യൂരിറ്റി വ്യൂഹം പിണറായിക്കെന്തിനെന്ന ചോദ്യവും ഉയര്‍ന്നു. കോടികള്‍ വിലവരുന്ന കാറും അന്‍പതംഗ സുരക്ഷാവ്യൂഹവുമൊക്കെയായി കേരളത്തെ മുടിപ്പിക്കുകയാണ് പിണറായി വിജയന്‍. നവകേരള സദസ് എന്ന പേരില്‍ നടത്തിയ ധൂര്‍ത്ത് ജനങ്ങളില്‍ വിദ്വേഷവും വെറുപ്പുമാണ് സൃഷ്ടിച്ചത്.

എക്കാലവും സിപിഎമ്മിനെ പിന്തുണച്ചിരുന്ന ഈഴവരും ദളിതരുമൊക്കെ സിപിഎമ്മില്‍ നിന്ന് മറ്റ് പാര്‍ട്ടികളിലേക്ക് വഴിമാറിയിരിക്കുന്നു. ഈഴവ വോട്ടുകളില്‍ വിള്ളലുണ്ടാകുന്നത് ഗൗരവത്തോടെയാണ് കാണേണ്ടതുണ്ടെന്നും ആലപ്പുഴ ഉള്‍പ്പെടെ ആറു മണ്ഡലങ്ങളില്‍ ഈഴവ വോട്ടുകളുടെ ചോര്‍ച്ചയാണ് പരാജയത്തിന് നിമിത്തമായതെന്നും സിപിഎം തിരിച്ചറിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്കെതിരെ ഉയര്‍ന്ന മാസപ്പടി വിവാദത്തില്‍ കഴമ്പുണ്ടെന്ന് കേരളത്തില്‍ ഏഴാംകൂലി അടിമ സഖാക്കള്‍ ഒഴികെയുള്ളവരൊക്കെ വിശ്വസിക്കുന്നു.

തെരഞ്ഞെടുപ്പിനിടയില്‍ നടത്തിയ വിദേശയാത്ര ഒഴിവാക്കേണ്ടിയിരുന്നു. യാത്ര അനാവശ്യ വിവാദത്തിനിടയാക്കിയെന്നും മുഖ്യമന്ത്രിയുടെ പ്രതികരണങ്ങള്‍ പലതും ജനങ്ങള്‍ക്കു ദഹിക്കുന്നതായിരുന്നില്ലെന്നും സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. മൈക്കിനോടുപോലും കയര്‍ക്കുന്നതരം അസഹിഷ്ണുത അവമതിപ്പ് ഉണ്ടാക്കി. രാജ്യത്തെ ഏക ഇടതുപക്ഷ മുഖ്യമന്ത്രി തിരഞ്ഞെടുപ്പു ഘട്ടത്തില്‍ വിദേശത്തുപോയത് പ്രതിപക്ഷം ആയുധമാക്കി.

മുഖ്യമന്ത്രിയുടെ സമീപനത്തില്‍ മാറ്റംവരുത്തേണ്ടതുണ്ടെന്ന് മുന്‍പ് ചില പാര്‍ട്ടിഘടകങ്ങളില്‍ വിമര്‍ശനമുയര്‍ന്നപ്പോള്‍ അതിനെ അവഗണിച്ചുപോകാനാണ് പാര്‍ട്ടിയടക്കം ശ്രമിച്ചതെന്ന വിമര്‍ശനമാണ് സംസ്ഥാന കമ്മിറ്റിയിലും ഉയരുന്നത്. ഇതേ സമീപനമാണ് സ്വീകരിക്കുന്നതെങ്കില്‍ തിരിച്ചടി ആവര്‍ത്തിക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ക്ഷേമപെന്‍ഷന്‍ കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ നവകേരളസദസ്സ് നടത്തിയത് ജനങ്ങള്‍ ഉള്‍ക്കൊള്ളാതെ പോയെന്നും സംസ്ഥാനസര്‍ക്കാരില്‍നിന്ന് ഒന്നും ലഭിക്കുന്നില്ലെന്ന തോന്നല്‍ ജനങ്ങളില്‍ നില്‍ക്കുമ്പോള്‍, കേന്ദ്രത്തിന്റെ സാമ്പത്തിക അടിയന്തരാവസ്ഥ പറഞ്ഞിട്ട് കാര്യമില്ലെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

അധികാരം മാത്രമല്ല സിപിഎമ്മിനെയും പിണറായി വെട്ടിപ്പിടിച്ചു. ഞാനാണ് പാര്‍ട്ടി എന്ന ധിക്കാരമാണ് പാര്‍ട്ടി ഫോറത്തിനുള്ളിലും പിണറായി പ്രകടിപ്പിക്കുന്നത്. ഏറാന്‍മൂളിയായ എംവി ഗോവിന്ദനെ പാര്‍ട്ടി സെക്രട്ടറിയാക്കി ഒരു കളിപ്പാവയെപ്പോലെ ഉപയോഗിക്കുന്ന എന്ന വിമര്‍ശനമാണ് സിപിഐയില്‍നിന്നണ്ടായിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ജീവന്റെ 365 ദിവസങ്ങൾ' ഇന്ന് ഞാനൊരമ്മ.. അമ്മയാകാൻ ഒരുങ്ങുന്നതോ, കുഞ്ഞുണ്ടായതോ നേരത്തെ പത്മപ്രിയ വെളിപ്പെടുത്തിയിരുന്നില്ല. കുഞ്ഞിന് ഒരുവയസ്സ് തികഞ്ഞതിന് പിന്നാലെ ആ സർപ്രൈസ് പൊട്ടിച്ച് നടി  (11 minutes ago)

അഹങ്കാരം അൽപ്പം കുറയ്ക്കാം... വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്  (26 minutes ago)

ധർമ്മേന്ദ്രപ്രധാന്റെ രാജി; ഇടതുവിദ്യാർഥി സംഘടനകൾക്ക് നന്ദി പറഞ്ഞ് സിജെപി നേതാവ്  (36 minutes ago)

ഇനി എന്തു ചെയ്യും അമ്മേ....നീറ്റ് പരീക്ഷ റദ്ദാക്കിയ വാർത്ത മാധ്യമങ്ങളിലൂടെ പുറത്തു വന്ന ദിവസം മേയ് 12ന് ഐജ വീട്ടിലെത്തി അമ്മ രാധികയുടെ മുന്നിൽ‌പ്പൊട്ടിക്കരഞ്ഞു  (45 minutes ago)

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം  (51 minutes ago)

മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യബസ് തലകീഴായി മറിഞ്ഞുള്ള അപകടത്തില്‍ ഒരാള്‍ മരിച്ചു.  (55 minutes ago)

അസമിൽ മഴക്കെടുതിയിൽ മരണം 62 ആയി. സംസ്ഥാനത്തെ ഒൻപത് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം പേരെ കനത്ത മഴയും പ്രളയവും ബാധിച്ചു  (1 hour ago)

ആലുവയിൽ 12 വയസ്സുകാരിയെ കാണാനില്ല. ശ്രീജേഷിൻ്റെ മകൾ ശ്രീഭദ്രയെ ആണ് കാണാതായത്.  (1 hour ago)

ഏൽപ്പിച്ച ഉത്തരവാദിത്തം കഴിവിന്റെ പരമാവധി ഉപയോഗിച്ച് നിർവഹിക്കും;ആദ്യ പ്രതികരണം നടത്തി വിദ്യഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി  (1 hour ago)

രോഗക്കിടക്കയിൽ നിന്ന് നന്ദിപറഞ്ഞ് അഭിജീത് ദീപ്കേ ...സമരം വിജയിപ്പിച്ച ഓരോരുത്തർക്കും നന്ദിയെന്നും വിമർശിച്ച് നേർവഴി നടത്താൻ ശ്രമിച്ചവർക്കും നന്ദിയെന്നും അഭിജീത് പറഞ്ഞു..  (1 hour ago)

കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നൽകിയില്ല, തർക്കം; പാലക്കാട് 24 കാരനെ കുത്തിക്കൊന്നു  (1 hour ago)

പുന്തലത്താഴത്ത് നിന്ന് കാണാതായ അമ്മയെയും മക്കളെയും കണ്ടെത്തി..മധുരയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്  (1 hour ago)

ധർമേന്ദ്ര പ്രധാന്റെ വീട്ടിലേക്ക് ബിജെപി നേതാക്കളുടെ ഒഴുക്ക്....അമിത് ഷാ, നിതിൻ നവീൻ എന്നിവർക്ക് പുറമെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ തുടങ്ങിയ മറ്റ് പ്രമുഖ നേതാക്കളും അ  (1 hour ago)

ലഹരിമരുന്ന് കടത്തലിലും സാമ്പത്തിക ഇടപാടുകളിലും അധ്യാപികമാര്‍ പ്രധാന കണ്ണികളായി പ്രവര്‍ത്തിക്കുന്നതായി ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്  (1 hour ago)

ഈ ആഴ്ച നിർണായകം... ഇറാൻ-അമേരിക്കൻ സംഘർഷത്തിൽ താത്കാലിക വിരാമമെന്ന് റിപ്പോർട്ടുകൾ,13 ദിവസത്തിന് ശേഷം ഇറാന് നേരെ ആക്രമണമില്ല, സംഘർഷത്തിൽ താത്കാലിക വിരാമമെന്ന് ശുഭ സൂചന  (1 hour ago)

Malayali Vartha Recommends