Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

ജോലി നഷ്ടപ്പെടുത്തിയ പലർക്കും കേട്ടു പരിചയം പോലും ഇല്ലാത്ത ഹവാന സിന്‍ഡ്രോം എന്താണ്? കമല ഹാരിസിന്‍റെ യാത്ര വൈകിപ്പിച്ച ഹവാന സിന്‍ഡ്രോമിനെ കുറിച്ച് വിശദമായി പറയാം: കൃത്യമായി കാരണം കണ്ടെത്താൻ കഴിയാത്ത നിഗൂഢതകൾ നിറഞ്ഞ അസുഖമാണോ ഇത്!!

26 AUGUST 2021 01:58 PM IST
മലയാളി വാര്‍ത്ത

പലർക്കും കേട്ടു പരിചയം പോലും ഇല്ലാത്ത വാക്കാണ് ഹവാന സിന്‍ഡ്രോം... ഇതൊരു അസുഖമാണോ, അതോ രോഗമാണോ എന്നതിനും നിരവധിപേർക്ക് മറുപടി ഇല്ല... യു എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് അന്ന് ഈ രോഗമാണോബാധിച്ചത്. മറുപടി ഇല്ലാത്ത ഒരു ചോദ്യമാണിത്!

സിംഗപ്പൂരില്‍ നിന്ന് വിയറ്റ്നാമിലേക്കുള്ള യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ യാത്ര ഓഗസ്റ്റ് 24 ന് വൈകിയിരുന്നു. വിമാന ഗതാഗതമോ ഹാരിസിന്റെ അസുഖമോ അല്ല ഈ കാലതാമസത്തിന് കാരണമായത്, മറിച്ച്‌ രാജ്യങ്ങളിലുടനീളമുള്ള നൂറുകണക്കിന് ആളുകളെ ബാധിച്ച ഒരു നിഗൂഢ സിന്‍ഡ്രോം ആണ്.

അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ദുരൂഹ ലക്ഷണങ്ങളെ 'സാധ്യമായ അസാധാരണ ആരോഗ്യ സംഭവം' എന്ന് പരാമര്‍ശിക്കുമ്പോള്‍ ഇത് സാധാരണയായി 'ഹവാന സിന്‍ഡ്രോം' എന്ന പേരിലാണ് അറിയപ്പെടുന്നത്.

ക്യൂബയിലെ ഹവാനയില്‍ ആദ്യമായി കണ്ടെത്തിയ ഹവാന സിന്‍ഡ്രോം അഞ്ച് വര്‍ഷത്തിന് ശേഷവും ലോകത്തിന് മുന്നിൽ രഹസ്യമായി തുടരുകയാണ്. നിരവധി ചാരന്മാരെയും നയതന്ത്രജ്ഞരെയും സിന്‍ഡ്രോം ബാധിച്ചു, ചിലര്‍ ഈ 'അസുഖം' കാരണം ജോലി നഷ്ടപ്പെട്ടതായും പറയുന്നുണ്ട്.

പല യുഎസ് ഉദ്യോഗസ്ഥരുടെയും നയതന്ത്രജ്ഞരുടെയും സാധാരണ ജീവിതത്തെ ബാധിച്ച ഈ സിന്‍ഡ്രോം എന്താണെന്നും ഇതിന്റെ ലക്ഷണങ്ങൾ അറിയുവാനുള്ള എന്താണ് അതിന് കാരണമാകുന്നത്? മറ്റെല്ലാറ്റിനുമുപരിയായി, എന്താണ് അതിനെ ദുരൂഹമാക്കുന്നത്? ഹവാന സിന്‍ഡ്രോമിനെക്കുറിച്ച്‌ നിങ്ങളുടെ സംശയങ്ങളുടെ മറുപടി ഇവിടെയുണ്ട്.

രണ്ടായിരത്തി പതിനാറിലാണ് ആദ്യമായി ഹവാന സിന്‍ഡ്രോം കണ്ടെത്തുന്നത്... ഹവാനയിലെ അമേരിക്കന്‍ എംബസിയില്‍ ജോലി ചെയ്യുന്ന ചാരന്മാര്‍ക്കും നയതന്ത്രജ്ഞര്‍ക്കുമിടയിലായിരുന്നു അത് കണ്ടെത്തിയത്.

ഈ അടുത്ത നാളുകളിൽ വിവിധ രാജ്യങ്ങളിൽ ഹവാന സിന്‍ഡ്രോം കണ്ടെത്തിയിരുന്നു. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച്‌ ഡസന്‍ കണക്കിന് 'ഹവാനയിലെ ചാരന്മാരും നയതന്ത്രജ്ഞരും ഇപ്പോള്‍ 130 ലധികം കേസുകള്‍ ഉള്‍ക്കൊള്ളുന്നു'.

അതേസമയം, 200 ലധികം യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ഈ സിന്‍ഡ്രോം ബാധിച്ചതായി മറ്റ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. ജര്‍മ്മനി, ഓസ്ട്രിയ, റഷ്യ, ചൈന എന്നിവയുള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന അമേരിക്കക്കാര്‍ ഈ 'വിശദീകരിക്കാത്ത ആരോഗ്യ രോഗങ്ങള്‍' റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വാഷിംഗ്ടണ്‍ ഏരിയയില്‍ കുറഞ്ഞത് രണ്ട് സംഭവങ്ങളെങ്കിലും വെളിപ്പെടുത്തുന്നത് പ്രത്യേകിച്ച്‌ ഭീതിജനകമാണ്, നവംബറില്‍ വൈറ്റ് ഹൗസിന് സമീപം ഒരു ഉദ്യോഗസ്ഥന്‍ തലകറക്കം റിപ്പോര്‍ട്ട് ചെയ്തു.

ഹവാന സിന്‍ഡ്രോം ബാധിച്ച ഒരു വ്യക്തി പല ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നു. ഓക്കാനം, കേള്‍വിശക്തി, ഓര്‍മ്മക്കുറവ്, തലകറക്കം, എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഹവാന സിന്‍ഡ്രോം ബാധിച്ചവരില്‍ ചിലര്‍ ഉച്ചത്തില്‍ ശബ്ദം കേള്‍ക്കുകയും മുഖത്ത് കടുത്ത സമ്മര്‍ദ്ദം അനുഭവപ്പെടുകയും ചെയ്തു.

പലര്‍ക്കും ഇത് പിന്നീട് ഭേദമായെങ്കിലും അപൂര്‍വം ചിലരില്‍ തലവേദന, ഓര്‍മക്കുറവ്, ഏകാഗ്രത കുറവ്, ഉറക്കമില്ലായ്മ, വിഷാദരോഗം, ബാലന്‍സ് നഷ്ടമാകല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ തുടരുകയും ഇതവരുടെ സാധാരണ ജീവിതത്തെയും ഔദ്യോഗിക കൃത്യനിര്‍വഹണത്തെയും ബാധിക്കുകയും ചെയ്തു.

ഇതിന്‍റെ കാരണം കൃത്യമായി കണ്ടെത്താന്‍ സാധിച്ചില്ലെന്നതും അമേരിക്കയും ക്യൂബയും തമ്മിലുള്ള ദീര്‍ഘനാളത്തെ അവിശ്വാസവും രോഗത്തിന്‍റെ നിഗൂഢത വര്‍ധിപ്പിച്ചു. അതേ സമയം ക്യൂബ ഇതില്‍ നിന്ന് അകലം പാലിക്കുകയും തങ്ങള്‍ക്ക് ഇത്തരമൊരു രോഗത്തെ കുറിച്ച്‌ യാതൊരു വിവരവും ലഭ്യമല്ലെന്നും അറിയിച്ചു.

അമേരിക്കന്‍ പൗരന്മാരെ ലക്ഷ്യമിടുന്ന ഈ രോഗം മനപൂര്‍വം സൃഷ്ടിക്കപ്പെടുന്നതാണെന്ന് അമേരിക്ക കരുതുന്നു. അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷനും സിഐഎയും, സൈന്യവും, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തും സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും വര്‍ഷങ്ങളായി ഇതിനെ പറ്റി അന്വേഷണം നടത്തിയിട്ടും ഹവാന സിന്‍ഡ്രോമിന്‍റെ കാരണങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (6 hours ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (7 hours ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (7 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (7 hours ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (10 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (10 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (10 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (10 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (11 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (11 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (11 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (11 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (11 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (12 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (12 hours ago)

Malayali Vartha Recommends