Widgets Magazine
26
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാധാരണ കുടുംബത്തിൽ ജനിച്ച് പിന്നീട് കോടീശ്വരനായി മാറിയ മുരാരി ബാബു; പൊലീസ് ജോലി ഉപേക്ഷിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായി; പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിര നിയമനം: പഴയ തറവാടിരുന്ന സ്ഥലത്ത് 2019ൽ ഒന്നര വർഷം കൊണ്ട് കോടികൾ ചെലവിട്ട് വീട് നിർമ്മാണം നടന്നപ്പോൾ ശബരിമലയിൽ സ്വർണക്കൊള്ള നടന്നതും ഈ കാലഘട്ടത്തിൽ...


‘മോൻതാ’ ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിൽ 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത..ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയാണ് ന്യൂനമർദം രൂപപ്പെട്ടത്..


ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തികൂടിയ ന്യൂനമര്‍ദം ആയി; ഞായറാഴ്ചയോടെ 'മന്‍ ത' രൂപപ്പെടും...


അവതാരകന്‍ രാജേഷ് കേശവിന്റെ ആരോഗ്യ നില..രാജേഷ് കണ്ണു തുറന്നോ എന്ന് ചോദിക്കുന്നവരോട് അതെ എന്നാണ് ഉത്തരം എങ്കിലും.. പലവിധ തെറാപ്പികള്‍ ഇനിയും ചെയ്താൽ മാത്രമേ ശെരിയാവു..


ആരാണ് SIT പിടികൂടിയ മുരാരി ബാബു ? സ്വർണക്കൊള്ളയിൽ മുരാരി ബാബുവിന്റെ റോളെന്താണ് ? സ്വർണം ചെമ്പാക്കുന്ന വിദ്യ കണ്ടുപിടിച്ച മഹാനാണ്...ദൈവത്തെ പോലും കൊള്ളയിടച്ച് പുട്ടടിച്ചു നടക്കുന്ന ആളുകൾ..

വി.എസ് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ സ്ഥാനം ഒഴിയുന്നു; ഔദ്യോഗിക വസതി ഒഴിഞ്ഞു; അസുഖവും പ്രായത്തിന്റെ ക്ഷീണവും സ്ഥാനം ഒഴിയുന്നതിന് കാരണമായി; ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് പൂര്‍ണ വിശ്രമം; വി.എസ് മോഡല്‍ ധിക്കാരങ്ങളില്ലാതെ ഒരു വര്‍ഷം

09 JANUARY 2021 03:47 PM IST
മലയാളി വാര്‍ത്ത

More Stories...

ഏഷ്യാ കപ്പിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി നല്‍കാതിരുന്ന സംഭവം പുതിയ വഴിത്തിരിവിലേക്ക്..ടീമിന് ഏഷ്യാ കപ്പ് ട്രോഫി നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി..പക്ഷെ ഇക്കാര്യങ്ങൾ അനുസരിക്കണം..

പാക്കിസ്ഥാനിലെ സെനിക കേന്ദ്രത്തിനു മുന്നിൽ ഉഗ്രസ്ഫോടനം..13 പേർ കൊല്ലപ്പെട്ടു,, പൊട്ടിത്തെറിച്ചത് കാർ,..

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..

മേഘയുടെ കാമുകൻ സുകാന്ത് സുരേഷ്. എറണാകുളത്ത് കറങ്ങിയത് തൂക്കി അച്ഛൻ..! അക്കൗൺടിൽ 80രൂപ.

വി എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഉടന്‍ ഒഴിയും. സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി കാവടിയാറിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ബാര്‍ട്ടന്‍ ഹില്ലിലെ വീട്ടിലേക്ക് ഇന്നലെ താമസം മാറി. കഴിഞ്ഞ ഒക്ടോബറില്‍ വി.എസ് 97 വയസ് പിന്നിട്ടിയിരുന്നു. 

1932 ഓക്ടോബര്‍ 20 -ന് ആലപ്പുഴയിലാണ് വെലിക്കക്കത്ത് ശങ്കരന്‍ അചുതാനന്ദന്റെ ജനനം. 2006 മുതല്‍ 2011 വരെ കേരള മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകരിലൊരാളാണ്.

ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്റെ ഔദ്യോഗിക വസതി വിട്ട് വി.എസ് പുറത്തിറങ്ങിയിട്ട് ഏതാണ്ട് ഒരു വര്‍ഷത്തിലധികമാകുന്നു. അസുഖവും പ്രായത്തിന്റെ ക്ഷീണവും ഒരു ഘടകമാണ്. കോവിഡ് കാലത്ത് പ്രത്യേകിച്ച്. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് വിഎസിന് ആശുപത്രിയില്‍ കഴിയേണ്ടി വന്നിരുന്നു. ഇതിനുശേഷം പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സന്ദര്‍ശകരെ സ്വീകരിക്കുന്നില്ല. ചിട്ടയായ ജീവിത രീതികള്‍ കൊണ്ട് പതിവ് ജീവിതത്തിലേക്ക് അദ്ദേഹം ഏറെക്കുറെ മടങ്ങിവന്നെങ്കിലും നടക്കുന്നതിന് പരസഹായം വേണ്ടിവരുന്നു. പത്രങ്ങള്‍ വായിച്ചാണ് കേള്‍ക്കുന്നത്. രാഷ്ട്രീയ രംഗത്തെ ഓരോ ചലനങ്ങളും കൃത്യമായി മനസിലാക്കുന്നു എന്നാണറിവ്. എങ്കിലും കേരള രാഷ്ട്രീയത്തില്‍ കലഹം തീര്‍ക്കുന്ന ഇടപെടലുകള്‍ മാത്രം ഇല്ല. പൂര്‍ണ നിശബ്ദത. ഒരു വരി പ്രസ്താവനയുടെ പേരിലുള്ള വി എസ് മോഡല്‍ ധിക്കാരമില്ല.

കൊറോണയെ ചാരി പലരും പലതില്‍ നിന്നും പല വിധത്തില്‍ രക്ഷപ്പെടുമ്പോള്‍ അങ്ങനെ വി എസിന്റെ കാര്യത്തില്‍ രക്ഷപെടാനാകുമോ. തെരഞ്ഞെടുപ്പുകളില്‍ പട നയിക്കാന്‍ വി എസ് വേണമെന്ന് പാര്‍ട്ടിയെ ബോധ്യപ്പെടുത്താന്‍ കൃഷ്ണയ്യറെ പോലുള്ളവര്‍ ഇറങ്ങി വന്നപ്പോള്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ തന്നെ തിരികെ വന്നതും അതിന്റെ സുഖസൗകര്യങ്ങളില്‍ മുഴുകുകയും ചെയ്യുമ്പോള്‍ വി എസും തൃപ്തിപ്പെട്ടു എന്നു വേണം കരുതാന്‍. അല്ലെങ്കില്‍ ക്യാബിനറ്റ് സൗകര്യങ്ങളോടെ ഒരു പരിഷ്‌കരണ സാധ്യതയുമില്ലാത്ത കമ്മീഷന്റെ തലപ്പത്ത് എത്തിക്കുകയിരുന്നു. ഖജനാവിലെ ചോര്‍ച്ചക്ക് ഒരു വഴി മാത്രമാക്കി ആ സംവിധാനം ശരിക്കും 'കമ്മീഷനായി' തുടരുകയാണെന്ന ആക്ഷേപവും ശക്തമായിരുന്നു. പദവി ഒഴിഞ്ഞതിലൂടെ ഈ ആക്ഷേപത്തില്‍ നിന്നും വി.എസ് ഒഴിയുകയാണ്.

സമരങ്ങളുടെ ചൂട് പകര്‍ന്ന ആലപ്പുഴയിലെ പുന്നപ്രയില്‍ ജനിച്ച വി എസിന് എന്നും കൂട്ട് സമരങ്ങള്‍ തന്നെയാണ്. ജീവിത പ്രാരാബ്ധങ്ങളോട് പടവെട്ടി വന്ന അച്യുതാനന്ദന്‍ അങ്ങനെ കലഹപ്രിയനായി വളര്‍ന്നു. വിദ്യാഭ്യാസം ഏഴാം തരത്തില്‍ അവസാനിപ്പിച്ച് തൊഴിലാളികള്‍ക്കായി കൊടി പിടിച്ചു. അറസ്റ്റ്, ജയില്‍വാസം, മര്‍ദ്ദനം ഇങ്ങനെ കമ്യൂണിസ്റ്റ് ജീവിതത്തെ വളര്‍ത്തി. പാര്‍ട്ടി ബാലറ്റിലൂടെ ഭരണയന്ത്രം തിരിച്ചു തുടങ്ങിയപ്പോള്‍ വി എസ് പാര്‍ട്ടി തലപ്പത്ത് എത്തിയിരുന്നു. അങ്ങനെ വളര്‍ന്ന വി എസ് പരമോന്നത പദവിയായ പൊളിറ്റ് ബ്യൂറോയില്‍ എത്തിയെങ്കിലും കലഹം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാകുന്ന കാലമായതോടെ വി എസ് പുറത്ത്. ഇന്ന് കേന്ദ്ര കമ്മിറ്റിയില്‍ ക്ഷണിതാവിന്റെ കസേരയില്‍ വിഎസ് ഉണ്ട്. ഇത് പാര്‍ട്ടി അദ്ദേഹത്തോട് കാട്ടുന്ന അവഗണനയുടെ ബാക്കി പത്രമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിന് വേണ്ടി ആറ് മാസം പ്രായമായ കുഞ്ഞിനെ 1.8 ലക്ഷം രൂപയ്ക്ക് വിറ്റു  (1 hour ago)

കോതമംഗലത്തെ സ്വകാര്യ ബസിനെതിരെ ഇതുവരേയും നടപടിയെടുത്തിട്ടില്ല; ഗതാഗത മന്ത്രിയുടെ നിര്‍ദേശം കാറ്റില്‍പ്പറത്തി ഉദ്യോഗസ്ഥര്‍  (2 hours ago)

മന്ത്രിസഭയെ മുഖ്യമന്ത്രി കബളിപ്പിച്ചെന്ന് വി ഡി സതീശന്‍  (2 hours ago)

പഠിക്കാത്തതിന് ശകാരിച്ച അമ്മയെ 14 കാരന്‍ കൊലപ്പെടുത്തി  (2 hours ago)

വിദ്യാഭ്യാസ മേഖലയിലെ വര്‍ഗീയവത്ക്കരണത്തിന് എതിരെ ഉറച്ച നിലപാട് സ്വീകരിക്കുമെന്ന് എം എ ബേബി  (2 hours ago)

അടിമാലി ദേശീയപാതയില്‍ മണ്ണിടിച്ചില്‍; കുടുംബം മണ്ണിനടിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്  (3 hours ago)

കോട്ടയത്ത് ട്രെയിനിടിച്ച് വയോധികന്‍ മരിച്ചു  (3 hours ago)

ഐടിഐ കഴിഞ്ഞവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

ജി സുധാകരനെതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്ത് പോലിസ്  (3 hours ago)

പുല്ലൂരാംപാറിലെ കായികതാരം ദേവനന്ദ വി ബിജുവിന് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിര്‍മ്മിച്ച് നല്‍കും  (4 hours ago)

ബോളിവുഡ് നടന്‍ സതീഷ് ഷാ അന്തരിച്ചു  (4 hours ago)

ചായക്കടയില്‍ ഇരുന്ന ആളുടെ 75 ലക്ഷം രൂപ അഞ്ചംഗസംഘം തട്ടിയെടുത്തു  (4 hours ago)

പാലക്കാട്ടെ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി അജിത്തും കുടുംബവും  (4 hours ago)

കൈവെള്ളയില്‍ കുറിപ്പെഴുതി ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍  (4 hours ago)

ബിഗ് ബോസിനെ കുറിച്ച് ആലപ്പി അഷ്‌റഫിന്റെ വാക്കുകള്‍  (6 hours ago)

Malayali Vartha Recommends