Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..


ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..

ഇന്ത്യൻ പ്രധാന മന്ത്രിയോട് ഖേദം അറിയിച്ച് ബ്രിട്ടൻ പ്രധാന മന്ത്രി ; കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് ബ്രിട്ടന്റെ പിന്തുണ

21 AUGUST 2019 06:10 PM IST
മലയാളി വാര്‍ത്ത

More Stories...

ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..

കംബോഡിയയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിൽ ബസ് പാലത്തിൽ നിന്ന് നദിയിലേക്ക് മറിഞ്ഞ് 16 യാത്രക്കാർക്ക് ദാരുണാന്ത്യം, 24 പേർക്ക് പരുക്ക്

ആകർഷകമായ ഘോഷയാത്രയോടെ 56-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഇഫി) തുടക്കമായി

കാലാവസ്ഥാ ഉച്ചകോടിയുടെ വേദിയിൽ വൻ തീപിടുത്തം;ബെലെം വേദി ഒഴിപ്പിച്ചു ;ഇന്ത്യൻ സംഘം സുരക്ഷിതർ

സങ്കടക്കാഴ്ചയായി... ഓസ്‌ട്രേലിയയില്‍ കാര്‍ അപകടത്തില്‍ ഇന്ത്യക്കാരിയായ ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം

ഭാരത സ്വാതന്ത്ര ദിനത്തിൽ ബ്രിട്ടനിൽ നടന്ന ഇന്ത്യ വിരുദ്ധ പ്രകടനത്തിൽ ഖേദം പ്രകടിപ്പിച്ച്‌ ബ്രിട്ടൻ പ്രധാന മന്ത്രി ബോറിസ് ജോൺസൻ. പ്രധാന മന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ വിളിച്ചു ഈ കാര്യം പറഞ്ഞിരുന്നു. ൽഫോണിലൂടെ നടന്ന സംഭാഷണത്തിലാണ് ബ്രിട്ടൻ പ്രധാന മന്ത്രി ഇന്ത്യൻ പ്രധാന മന്ത്രിയോട് മാപ്പ് അപേക്ഷിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു ബ്രിട്ടനിൽ ഇന്ത്യ വിരുദ്ധ പ്രകടനങ്ങൾ നടന്നത്. ബ്രിട്ടന്റെ തലസ്ഥാനത്ത് ഭാരതവിരുദ്ധ പ്രകടനവും കശ്മീര്‍ വിരുദ്ധ പ്രതിഷേധവും നടന്നിരുന്നു. ആഗസ്റ്റ് 15നു ലണ്ടനില്‍ നടന്ന പ്രകടനത്തില്‍ ഭാരതത്തിന്റെ ദേശീയപതാകയെ അപമാനിച്ചു. വലിയ സുരക്ഷ നല്‍കിയിട്ടുണ്ടെന്ന് കരുതുന്ന നയതന്ത്രകാര്യാലയത്തിനു നേരെ കല്ലെറിയാനുള്ള ശ്രമം നടന്നു. എന്നാൽ ലണ്ടന്‍ പോലീസ് ഭാരതീയരുടെ പരാതിയില്‍ നടപടി എടുക്കാന്‍ വൈകിയിരുന്നു. ഇത് ഏറെ പ്രതിഷേധത്തിന് വഴിയൊരുക്കി. ഇതിന്റെ പഛാത്തലത്തിലാണ് നരേന്ദ്ര മോദി ബോറിസ് ജോൺസണുമായി ഫോണിൽ സംസാരിച്ചത്.

നരേന്ദ്രമോദി ബോറിസ് ജോണ്‍സനെ ഫോണില്‍ വിളിക്കുകയും അതൃപ്തി അറിയിക്കുകയും ചെയ്തു. പാക്കിസ്ഥാനും ഖാലിസ്ഥാനും വേണ്ടി വാദിക്കുന്നവര്‍ ഇത്രയധികം ഭാരതീയര്‍ സമാധാനപരമായി ജീവിക്കുന്ന ബ്രിട്ടണില്‍ പ്രക്ഷോഭങ്ങള്‍ക്ക് ഒരുങ്ങുന്ന സാഹചര്യങ്ങളെപ്പറ്റിയുളള ആശങ്ക മോദി പങ്കുവച്ചു. ഇതേ തുടര്‍ന്ന് ജോണ്‍സണ്‍ ഫോണിലൂടെ തന്നെ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ആഗസ്റ്റ് 15നു ലണ്ടനില്‍ നടന്ന പ്രകടനത്തില്‍ ഭാരതത്തിന്റെ ദേശീയപതാകയെ അപമാനിക്കുകയും വലിയ സുരക്ഷ നല്‍കിയിട്ടുണ്ടെന്ന് കരുതുന്ന നയതന്ത്രകാര്യാലയത്തിനു നേരെ കല്ലെറിയാന്‍ ശ്രമിച്ചതും മോദി ചൂണ്ടിക്കാട്ടുകയുണ്ടായി. ലണ്ടന്‍ പോലീസ് ഭാരതീയരുടെ പരാതിയില്‍ നടപടി എടുക്കാന്‍ വൈകിയതും അദ്ദേഹം എടുത്തു കാട്ടി. ജമ്മുകശ്മീര്‍ വിഷയം ഇന്ത്യ- പാക് ഉഭയ കക്ഷി വിഷയമാണെന്നും മറ്റുള്ളവര്‍ ഇടപെടേണ്ടതല്ലെന്നും ബോറിസ് ജോണ്‍സണ്‍ ഇതിനെ തുടര്‍ന്ന് പ്രസ്താവിക്കുകയും ചെയ്തു. ഭാരതവുമായി ജലവായു സംരക്ഷണ മേഖലയിലേയും ഭീകരവിരുദ്ധ വിഷയത്തിലും കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. ഇരുവരും ഈ ആഴ്ച ഫ്രാന്‍സില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ കൂടിക്കാഴ്ച നടത്തുമെന്നും ജോണ്‍സണ്‍ പറഞ്ഞു.

കശ്മീര്‍ പ്രശ്നത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നും ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി പറഞ്ഞു. കശ്‌മീർ വിഷയത്തില്‍ മധ്യസ്ഥ വാഗ്ദാനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോ​ണ​ള്‍​ഡ്​ ട്രം​പ് വീണ്ടും രംഗത്തെത്തിയതിന് പിന്നാലെയാണ് ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി നിലപാട് വ്യക്തമാക്കിയത്. കശ്മീരിലേത് സങ്കീര്‍ണ സാഹചര്യമാണെന്നും മധ്യസ്ഥക്ക് തയാറാണെന്നും ട്രംപ് പറഞ്ഞിരുന്നു.കാശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് ബോറിസ് ജോൺസൺ പിന്തുണ അറിയിചിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം പാകിസ്ഥാന്‍ വിഷയത്തില്‍ അയല്‍ രാജ്യങ്ങളുടെ സഹായം തേടിവരുകയാണ്. പാകിസ്ഥാന്റെ സൗഹൃദ രാജ്യമായ ചൈന മാത്രമാണ് വിഷയത്തില്‍ പാകിസ്ഥാനെ പിന്തുണയ്ക്കുന്നത്. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ രഹസ്യ ചര്‍ച്ച വേണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നായിരുന്നു മറ്റ് രാജ്യങ്ങളുടെ നിലപാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി  (7 hours ago)

വൈക്കം സത്യാഗ്രഹം സമാപിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷം കെപിസിസിയുടെ നേതൃത്വത്തില്‍ നവംബര്‍ 23ന് വൈക്കത്ത്  (8 hours ago)

തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയിലുള്ള കെ.എസ്.ഇ.ബി. ഓഫീസുകള്‍‍‍‍‍ക്ക് അവധി  (8 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ  (10 hours ago)

ശത്രുക്കളുടെ അടിവേര് പിഴുതെറിയാൻ മിടുക്കൻ;  (10 hours ago)

ജനം ഇളകി, വൈഷ്ണയെ തൊട്ട മേയറിന്റെ കിളിപാറിച്ച് CPM  (10 hours ago)

പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്‍... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍  (10 hours ago)

ഷാജി കൈലാസിൻ്റെ വരവ് ഫുൾ പായ്ക്കപ്പ്  (10 hours ago)

പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി  (11 hours ago)

ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണു  (11 hours ago)

ISRAEL IDF ഹമാസിന്റെ കൂറ്റൻ തുരങ്കം  (12 hours ago)

Hospital-wedding- ആശുപത്രി വിവാഹവേദിയായി  (12 hours ago)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്; ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി  (12 hours ago)

നിപ അതിജീവിതയായ 42 വയസുകാരി ഡിസ്ചാര്‍ജ് ആയി; മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (13 hours ago)

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല;  (13 hours ago)

Malayali Vartha Recommends