Widgets Magazine
18
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം


ചക്രവാതച്ചുഴിയുടെ സ്വാധീനം.... സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയുണ്ടാകും, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, കേരളതീരത്ത് മത്സ്യ ബന്ധനത്തിന് വിലക്ക്


നടൻ വിജയ്‌യുടെ രാഷ്ട്രീയ സംഘടനയായ തമിഴക വെട്രി കഴകം..അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ലെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ..മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു..തിരിച്ചടി..


വാ തുറന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍..പേരാമ്പ്രയില്‍ പൊലീസിനു നേരെ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞു സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത് യുഡിഎഫ്..


മൂക്കുപൊട്ടിയ ‘തൊരപ്പൻ കൊച്ചുണ്ണി ഷാഫി പറമ്പിലെന്ന് അണികൾ.. എം പിയെ പരിഹസിക്കുന്നതാണ് എന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചാരണമുണ്ടായി..കാരിക്കേച്ചറാക്കി പുറത്തിറക്കിയ പരസ്യം മിൽമ പിൻവലിച്ചു...

ഇന്ത്യൻ പ്രധാന മന്ത്രിയോട് ഖേദം അറിയിച്ച് ബ്രിട്ടൻ പ്രധാന മന്ത്രി ; കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് ബ്രിട്ടന്റെ പിന്തുണ

21 AUGUST 2019 06:10 PM IST
മലയാളി വാര്‍ത്ത

More Stories...

മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു: മലയാളിയടക്കം അഞ്ചുപേരെ കാണാതായി

ക്രൂ ചേഞ്ചിങ്ങിനിടെ ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യക്കാരെ കാണാതായി

കാസര്‍കോട് സ്വദേശിനി നഗ്മ മുഹമ്മദ് മാലിക് ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറായി

ബന്ദികളുടെ മൃതദേഹങ്ങൾ കിട്ടിയില്ലെങ്കിൽ വെറുതെയിരിക്കില്ല; ഗാസയിൽ വീണ്ടും തീപ്പൊരി! ഹമാസിനോട് ട്രംപിന്റെ കടുത്ത നിലപാട്...

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..തനിക്ക് ഉറപ്പ് നൽകിയതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്..ഇത് ഒരു വലിയ ചുവടുവയ്പ്പാണെന്നും ട്രംപ്..

ഭാരത സ്വാതന്ത്ര ദിനത്തിൽ ബ്രിട്ടനിൽ നടന്ന ഇന്ത്യ വിരുദ്ധ പ്രകടനത്തിൽ ഖേദം പ്രകടിപ്പിച്ച്‌ ബ്രിട്ടൻ പ്രധാന മന്ത്രി ബോറിസ് ജോൺസൻ. പ്രധാന മന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ വിളിച്ചു ഈ കാര്യം പറഞ്ഞിരുന്നു. ൽഫോണിലൂടെ നടന്ന സംഭാഷണത്തിലാണ് ബ്രിട്ടൻ പ്രധാന മന്ത്രി ഇന്ത്യൻ പ്രധാന മന്ത്രിയോട് മാപ്പ് അപേക്ഷിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു ബ്രിട്ടനിൽ ഇന്ത്യ വിരുദ്ധ പ്രകടനങ്ങൾ നടന്നത്. ബ്രിട്ടന്റെ തലസ്ഥാനത്ത് ഭാരതവിരുദ്ധ പ്രകടനവും കശ്മീര്‍ വിരുദ്ധ പ്രതിഷേധവും നടന്നിരുന്നു. ആഗസ്റ്റ് 15നു ലണ്ടനില്‍ നടന്ന പ്രകടനത്തില്‍ ഭാരതത്തിന്റെ ദേശീയപതാകയെ അപമാനിച്ചു. വലിയ സുരക്ഷ നല്‍കിയിട്ടുണ്ടെന്ന് കരുതുന്ന നയതന്ത്രകാര്യാലയത്തിനു നേരെ കല്ലെറിയാനുള്ള ശ്രമം നടന്നു. എന്നാൽ ലണ്ടന്‍ പോലീസ് ഭാരതീയരുടെ പരാതിയില്‍ നടപടി എടുക്കാന്‍ വൈകിയിരുന്നു. ഇത് ഏറെ പ്രതിഷേധത്തിന് വഴിയൊരുക്കി. ഇതിന്റെ പഛാത്തലത്തിലാണ് നരേന്ദ്ര മോദി ബോറിസ് ജോൺസണുമായി ഫോണിൽ സംസാരിച്ചത്.

നരേന്ദ്രമോദി ബോറിസ് ജോണ്‍സനെ ഫോണില്‍ വിളിക്കുകയും അതൃപ്തി അറിയിക്കുകയും ചെയ്തു. പാക്കിസ്ഥാനും ഖാലിസ്ഥാനും വേണ്ടി വാദിക്കുന്നവര്‍ ഇത്രയധികം ഭാരതീയര്‍ സമാധാനപരമായി ജീവിക്കുന്ന ബ്രിട്ടണില്‍ പ്രക്ഷോഭങ്ങള്‍ക്ക് ഒരുങ്ങുന്ന സാഹചര്യങ്ങളെപ്പറ്റിയുളള ആശങ്ക മോദി പങ്കുവച്ചു. ഇതേ തുടര്‍ന്ന് ജോണ്‍സണ്‍ ഫോണിലൂടെ തന്നെ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ആഗസ്റ്റ് 15നു ലണ്ടനില്‍ നടന്ന പ്രകടനത്തില്‍ ഭാരതത്തിന്റെ ദേശീയപതാകയെ അപമാനിക്കുകയും വലിയ സുരക്ഷ നല്‍കിയിട്ടുണ്ടെന്ന് കരുതുന്ന നയതന്ത്രകാര്യാലയത്തിനു നേരെ കല്ലെറിയാന്‍ ശ്രമിച്ചതും മോദി ചൂണ്ടിക്കാട്ടുകയുണ്ടായി. ലണ്ടന്‍ പോലീസ് ഭാരതീയരുടെ പരാതിയില്‍ നടപടി എടുക്കാന്‍ വൈകിയതും അദ്ദേഹം എടുത്തു കാട്ടി. ജമ്മുകശ്മീര്‍ വിഷയം ഇന്ത്യ- പാക് ഉഭയ കക്ഷി വിഷയമാണെന്നും മറ്റുള്ളവര്‍ ഇടപെടേണ്ടതല്ലെന്നും ബോറിസ് ജോണ്‍സണ്‍ ഇതിനെ തുടര്‍ന്ന് പ്രസ്താവിക്കുകയും ചെയ്തു. ഭാരതവുമായി ജലവായു സംരക്ഷണ മേഖലയിലേയും ഭീകരവിരുദ്ധ വിഷയത്തിലും കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. ഇരുവരും ഈ ആഴ്ച ഫ്രാന്‍സില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ കൂടിക്കാഴ്ച നടത്തുമെന്നും ജോണ്‍സണ്‍ പറഞ്ഞു.

കശ്മീര്‍ പ്രശ്നത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നും ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി പറഞ്ഞു. കശ്‌മീർ വിഷയത്തില്‍ മധ്യസ്ഥ വാഗ്ദാനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോ​ണ​ള്‍​ഡ്​ ട്രം​പ് വീണ്ടും രംഗത്തെത്തിയതിന് പിന്നാലെയാണ് ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി നിലപാട് വ്യക്തമാക്കിയത്. കശ്മീരിലേത് സങ്കീര്‍ണ സാഹചര്യമാണെന്നും മധ്യസ്ഥക്ക് തയാറാണെന്നും ട്രംപ് പറഞ്ഞിരുന്നു.കാശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് ബോറിസ് ജോൺസൺ പിന്തുണ അറിയിചിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം പാകിസ്ഥാന്‍ വിഷയത്തില്‍ അയല്‍ രാജ്യങ്ങളുടെ സഹായം തേടിവരുകയാണ്. പാകിസ്ഥാന്റെ സൗഹൃദ രാജ്യമായ ചൈന മാത്രമാണ് വിഷയത്തില്‍ പാകിസ്ഥാനെ പിന്തുണയ്ക്കുന്നത്. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ രഹസ്യ ചര്‍ച്ച വേണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നായിരുന്നു മറ്റ് രാജ്യങ്ങളുടെ നിലപാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച്  (3 minutes ago)

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയുണ്ടാകും  (11 minutes ago)

കൊല്ലം മരുതിമലയില്‍ നിന്ന് താഴേക്ക് വീണ രണ്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു  (7 hours ago)

മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു: മലയാളിയടക്കം അഞ്ചുപേരെ കാണാതായി  (7 hours ago)

വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ലെന്ന് മന്ത്രി  (8 hours ago)

ബെംഗളൂരുവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായി  (8 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (8 hours ago)

ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ചതായി പരാതി  (9 hours ago)

3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 277 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്  (9 hours ago)

ദുല്‍ഖര്‍ സല്‍മാനില്‍ നിന്ന് പിടിച്ചെടുത്ത കാര്‍ കസ്റ്റംസ് വിട്ടുകൊടുത്തു  (10 hours ago)

വിജയിയുടെ പാർട്ടിക്ക് അംഗീകാരമില്ല:  (11 hours ago)

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.  (11 hours ago)

Shafi-parambil -മിൽമയെ പൂട്ടിച്ചു  (11 hours ago)

കാട്ടുറാസാ.... പ്രഥ്വിരാജ് സുകുമാരന്റെ ജന്മ ദിനത്തില്‍ വിലായത്ത് ബുദ്ധയുടെ ആദ്യ ഗാനം പുറത്ത്  (11 hours ago)

തിരുവനന്തപുരത്ത് വയോധികയ്ക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു  (12 hours ago)

Malayali Vartha Recommends