Widgets Magazine
10
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനിൽ പ്രതിഷേധത്തിനിടെ സ്ത്രീകൾ സിഗററ്റ് പുകച്ചുകൊണ്ട് , പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ ഫോട്ടോ കത്തിക്കുന്ന ചിത്രങ്ങൾ വൈറലായി...ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യവുമായി തെരുവിൽ..


കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായുടെ സന്ദർശനം...തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി


ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം തടവ് ശിക്ഷവരെ കിട്ടാവുന്ന ഗുരുതര കുറ്റങ്ങൾ: പോലീസ് വാഹനത്തില്‍ കേറും മുമ്പ് ശരണം വിളി; കുടുക്കിയതാണ്... ഉറപ്പെന്ന് നിലവിളി


ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം... ഒമ്പത് മരണം, നാൽപതോളം പേർക്ക് പരുക്ക്


ശബരിമല സ്വര്‍ണക്കൊള്ള കേസ്... കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ രാത്രി വൈകി തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെത്തിച്ചു, 14 ദിവസത്തേക്ക് തന്ത്രി റിമാന്‍ഡിൽ

ബ്രിട്ടനിലെ ഏറ്റവും നീചനായ ബാല പീഡകനെ സെല്ലിനുള്ളില്‍ കൊലപ്പെടുത്തിയതിന് ഒരാള്‍ അറസ്റ്റില്‍, ഗിറ്റാറിന്റെ കമ്പി കഴുത്തില്‍ മുറുക്കിയും ഗര്‍ഭനിരോധന ഉറകള്‍ തൊണ്ടയ്ക്കുള്ളില്‍ കുത്തിനിറച്ചും ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം!

17 JANUARY 2020 02:08 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനിൽ പ്രതിഷേധത്തിനിടെ സ്ത്രീകൾ സിഗററ്റ് പുകച്ചുകൊണ്ട് , പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ ഫോട്ടോ കത്തിക്കുന്ന ചിത്രങ്ങൾ വൈറലായി...ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യവുമായി തെരുവിൽ..

പ്രക്ഷോഭം 12ാം ദിവസത്തിലേക്ക്..ഇറാൻ ആളിക്കത്തുന്നു..ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയെ കൊല്ലാനുള്ള പടപ്പുറപ്പാട്..അമേരിക്കൻ പട്ടാളം നീക്കം തുടങ്ങി..45 മരണം..

ഇസ്ലാമിക വിപ്ലവത്തിൽ പുറത്താക്കപ്പെട്ട ഷായുടെ മകനും നാടുകടത്തപ്പെട്ട ഒരു പ്രധാന പ്രതിപക്ഷ നേതാവുമായ റെസ പഹ്‌ലവിയുടെ ആഹ്വാനം ; ഖമേനി വിരുദ്ധ പ്രതിഷേധം ശക്തം; ഇറാനിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

അമേരിക്കയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 309 പൗണ്ട് കൊക്കെയ്‌നുമായി ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ പിടിയില്‍

സങ്കടക്കാഴ്ചയായി... ഭുവനേശ്വറിൽ സി​ഗ്നലിൽ കാത്തു നിൽക്കുകയായിരുന്ന ഓട്ടോറിക്ഷക്ക് പിന്നിൽ ബസ് ഇടിച്ച് ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം..

കൗമാരക്കാര്‍ മുതല്‍ നവജാത ശിശുക്കളെ വരെ ലൈംഗിക പീഡനത്തിന് ഉപയോഗപ്പെടുത്തിയ ബ്രിട്ടനിലെ ഏറ്റവും നീചനായ ബാല പീഡകനെ, ബാലപീഡനത്തിന് തടവുശിക്ഷ അനുഭവിക്കുന്നതിനിടയില്‍ സെല്ലിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13-നായിരുന്നു.

ഗിറ്റാറിന്റെ കമ്പി കഴുത്തില്‍ മുറുക്കിയും വായിലൂടെ ഗര്‍ഭനിരോധന ഉറകള്‍ തൊണ്ടയ്ക്കുള്ളില്‍ കുത്തിനിറച്ചും ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. കത്തികൊണ്ട് കുത്തിയതായും കാണപ്പെട്ടു.

71-ലധികം കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന റിച്ചാര്‍ഡ് ഹക്കിള്‍ എന്ന 33-കാരനായിരുന്നു ദാരുണാന്ത്യം. കഴുത്തില്‍ കുരുക്ക് മുറുക്കുന്നതിന് മുമ്പായി ശ്വാസം മുട്ടുന്ന വിധത്തില്‍ അനേകം ഗര്‍ഭനിരോധന ഉറകള്‍ വായ്ക്കുള്ളില്‍ ഒരു തരം പേന ഉപയോഗിച്ച് കുത്തിത്തിരുകിയിരുന്നു. കുത്തും ഏറ്റിരുന്നെങ്കിലും മരണം ഉണ്ടായത് ശ്വാസം മുട്ടിയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായിട്ടുണ്ട്.

2016-ല്‍ ഓള്‍ഡ് ബെയ്ലി കോടതി ബാലപീഡനവുമായി ബന്ധപ്പെട്ട് 22 ജീവപര്യന്തങ്ങളാണ് ഇയാള്‍ക്ക് വിധിച്ചിരുന്നത്. ആഷ്ഫോര്‍ഡ് കെന്റില്‍ നിന്നുള്ള ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ ഹക്കിള്‍ താന്‍ 191-ലധികം കൗമാരക്കാരെ ഇരയാക്കിയിട്ടുണ്ടെന്നാണ് മൊഴി നല്‍കിയത്. കുട്ടികളില്‍ താന്‍ നടത്തുന്ന ലൈംഗിക ഹീനകൃത്യങ്ങളുടെ ദൃശ്യങ്ങള്‍ വില്‍പ്പന നടത്തുകയും ചെയ്തിരുന്നു. മലേഷ്യയിലും മറ്റുമുള്ള ദരിദ്രരായ കുട്ടികളായിരുന്നു ഇയാളുടെ പ്രധാന ഇരകള്‍.

ക്രിസ്മസ് ആഘോഷിക്കാനായി 2014-ല്‍ കുടുംബത്തോടൊപ്പം പോകുമ്പോള്‍ ഗാറ്റവിക് വിമാനത്താളത്തില്‍ നിന്നുമാണ് അറസ്റ്റിലായത്. യുകെയിലെ ദേശീയ ക്രൈം ഏജന്‍സിയിയ്ക്ക് ഓസ്ട്രേലിയന്‍ അധികൃതര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പിടിക്കപ്പെടുമ്പോള്‍ കുട്ടികളെ എങ്ങിനെ ലൈംഗികപീഡനത്തിന് ഇരയാക്കാമെന്നും എന്നിട്ടും എങ്ങിനെ പിടിക്കപ്പെടാതിരിക്കാമെന്നുമുള്ള ഒരു ഗൈഡ് തയ്യാറാക്കുന്ന ജോലിയിലായിരുന്നു ഹക്കിള്‍. പോലീസ് പിടിച്ചെടുത്ത ഇയാളുടെ ലാപ്ടോപ്പില്‍ നിന്നും 20,000 പരം ലൈംഗിക വീഡിയോകളും ചിത്രങ്ങളുമാണ് കണ്ടെത്തിയത്. ഇതിനൊപ്പം തുറക്കാന്‍ കഴിയാത്ത അനേകം ഫയലുകളും ഉണ്ടായിരുന്നു.

തന്റെ ദുഷ്പ്രവര്‍ത്തികളെ മറയ്ക്കാനും ഇരകളെ പിടികൂടാനുമായി നല്ല ഭക്തനായി നടിച്ച് ബാപ്റ്റിസ്റ്റ് സഭയുമായി ചേര്‍ന്നായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ക്രിസ്തീയ സമൂഹത്തിലെ കുട്ടികളെ പിടിക്കാനുള്ള ഉപാധിയാക്കുകയായിരുന്നു ഈ ഭക്തിയുടെ പിന്നാമ്പുറ ലക്ഷ്യം. മലേഷ്യയിലെ അനാഥാലയങ്ങളില്‍ വോളന്റിയറായി സേവനമനുഷ്ഠിക്കവേയാണ് ആറുമാസം പ്രായത്തിലുള്ളവര്‍ മുതല്‍ 12 വയസ്സു വരെയുള്ള അവിടത്തെ അന്തേവാസികളെ ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്  (8 minutes ago)

IRAN ടെഹ്‌റാന്‍ ഉടന്‍ വീഴും  (11 minutes ago)

സ്കൂട്ടർ ഓടയിൽ വീണ് യുവാവിന് ദാരുണാന്ത്യം  (16 minutes ago)

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം തടവ് ശിക്ഷവരെ കിട്ടാവുന്ന ഗുരുതര കുറ്റങ്ങൾ: പോലീസ് വാഹനത്തില്‍ കേറും മുമ്പ് ശരണം വിളി; കുടുക്കിയതാണ്... ഉറപ്പ  (23 minutes ago)

മോട്ടോര്‍ റാലിയോടെ ടെക് എ ബ്രേക്കിന് ടെക്നോപാര്‍ക്കില്‍...  (57 minutes ago)

അമിത് ഷായുടെ സന്ദർശനം...  (1 hour ago)

ഒളിംപ്യന്‍ പിവി സിന്ധുവിന്റെ കുതിപ്പിന് സെമി ഫൈനലില്‍ വിരാമം..  (1 hour ago)

SIT-യുടെ പോക്കില്‍ സംശയം അയ്യപ്പനെ തന്ത്രി തൊടില്ല...! ബോംബിട്ട് ശ്രീലേഖ..! കേന്ദ്രത്തിൽ നിന്ന് വിളി പിന്നാലെ സംഭവിച്ചത്..!  (1 hour ago)

കത്ത് പുറത്ത് വിട്ട് യുവതിയുടെ ഭർത്താവ്...!ഒരുത്തനും തിരിഞ്ഞ് നോക്കിയില്ല..!രാഹുലിന് ആശ്വാസം ആ MLA റഡാറിൽ..! 21 കോടതിയിൽ  (1 hour ago)

മോഷണശ്രമത്തിനിടെ യുവതിയെ കുത്തി വീഴ്ത്തി പെട്രോൾ ഒഴിച്ച് കത്തിച്ചു.... ഒരാൾ പിടിയിൽ  (1 hour ago)

മന്ത്രി ഗതിപിടിക്കില്ല..പ്രാകി തുലച്ച് തന്ത്രി താഴ്‌മൺ കുടുംബത്തിൽ ശത്രു സംഹാരം..!എല്ലാം നിന്ന് കത്തും തന്ത്രിയുടെ ഇല്ലം വളഞ്ഞ് SIT  (1 hour ago)

വളർത്തു മൃ​ഗങ്ങളെ വഴിയിൽ ഉപേക്ഷിച്ചാൽ....  (1 hour ago)

പുതിയ വസ്ത്രങ്ങൾ, നിനച്ചിരിക്കാത്ത ധനലാഭം: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം  (2 hours ago)

വിവാഹ രജിസ്റ്ററിൽ പേര് തിരുത്താമെന്ന് ഹൈക്കോടതി  (2 hours ago)

ഹിയറിങ് സമയത്ത് ഹാജരാകാതെ തന്നെ രേഖകൾ സമർപ്പിക്കാം  (2 hours ago)

Malayali Vartha Recommends