Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'അയാള്‍ പിന്നീട് ഇത് ശീലമാക്കി. പ്രതിരോധിക്കാന്‍ പോയിട്ട് ഉച്ചത്തില്‍ ഒന്നു കരയാന്‍ പോലും എനിക്ക് കഴിയുമായിരുന്നില്ല. നാല് വര്‍ഷത്തോളം അയാള്‍ ഇത് തുടര്‍ന്നു...' 12 വയസ് മുതല്‍ സ്വന്തം അച്ഛനാല്‍ ബലാത്സംഗം ചെയ്യപ്പെട്ട കഥ തുറന്നുപറഞ്ഞ് യുവതി, നിറകണ്ണുകളോടെ ലോകം

21 NOVEMBER 2020 01:03 PM IST
മലയാളി വാര്‍ത്ത

12 വയസ് മുതല്‍ സ്വന്തം അച്ഛനാല്‍ ബലാത്സംഗം ചെയ്യപ്പെട്ട കഥ വെളിപ്പെടുത്തികൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ജെയിം ലീ പേയ്ജ് എന്ന ഓസ്ട്രേലിയന്‍ യുവതി. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ജെയിം താന്‍ അനുഭവിച്ച ക്രൂര കഥകള്‍ ഓരോന്നായി വെളിപ്പെടുത്തിയത്. തന്റെ 12ആം വയസിലാണ് അച്ഛന്‍ ആദ്യമായി തന്നെ റേപ്പ് ചെയ്തതെന്ന് 40 വയസുകാരിയായ ജയിം ലോകത്തോട് പറഞ്ഞത്.

തന്റെ പിതാവ് ഡേവിഡ് ഹുഡ്സണ്‍ കുടുംബാംഗങ്ങളുമായി യാതോരു അടുപ്പവുമില്ലാതിരുന്ന വ്യക്തിയാണെന്ന് ജയിം ഓര്‍ത്തെടുക്കുന്നു. അച്ഛന്‍ തന്നോട് ചെയ്യുന്നത് എന്താണെന്ന് ആദ്യമാദ്യം മനസിലായിരുന്നില്ല എന്നും, എന്നാല്‍ പിന്നീട് അച്ഛനെ പേടിയായിരുന്നുവെന്നും ജയിം പറയുന്നു.

ജയിമിയുടെ വാക്കുകളിങ്ങനെ:

'അയാള്‍ പിന്നീട് ഇത് ശീലമാക്കി. പ്രതിരോധിക്കാന്‍ പോയിട്ട് ഉച്ചത്തില്‍ ഒന്നു കരയാന്‍ പോലും എനിക്ക് കഴിയുമായിരുന്നില്ല. നാല് വര്‍ഷത്തോളം അയാള്‍ ഇത് തുടര്‍ന്നു. അര്‍ധസഹോദരിയായ കരോളിനേയും അയാള്‍ പീഡിപ്പിക്കുന്ന വിവരം അപ്പോഴാണ് ഞാന്‍ അറിയുന്നത്. പൊലീസിനെ വിവരം അറിയിക്കാമെന്ന് കരോള്‍ ആണ് പറഞ്ഞത്. അങ്ങനെ ഞങ്ങള്‍ പൊലീസില്‍ വിവരമറിയിച്ചു. പക്ഷേ, അച്ഛനെതിരെ കോടതിയിലെത്തി മൊഴി നല്‍കാന്‍ കരോള്‍ ഉണ്ടായില്ല. അയാള്‍ കരോളിനെ വെടിവെച്ച്‌ കൊലപ്പെടുത്തി. ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും ഹുഡ്സണ്‍ രക്ഷപെട്ടു.

കരോളിനെ കൊലപ്പെടുത്തിയ കേസില്‍ ഹുഡ്സണ്‍ 19 കൊല്ലം ശിക്ഷിക്കപ്പെട്ടു. കരോള്‍ രക്ഷപെട്ടതോടെ ലൈംഗികാതിക്രമക്കുറ്റത്തില്‍ നിന്നും അയാള്‍ രക്ഷപെട്ടു. 2018ല്‍ ജെയിം അച്ഛനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തി. കേസ് ഫയല്‍ ചെയ്തു. ജെയിമിയുടെ പരാതിയിന്മേല്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ് ഹുഡ്സണ്‍ ഇപ്പോഴും'.

എന്നാൽ തന്റെ യഥാര്‍ത്ഥ പേരും താനനുഭവിച്ച അനുഭവങ്ങളും വെളിപ്പെടുത്താന്‍ അനുവാദം വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ എട്ട് മാസക്കാലത്തോളം നിയമപോരാട്ടത്തിലായിരുന്നു ജയിം. ജെയിം ഒരു വിക്ടോറിയന്‍ കുടുംബാംഗമായതിനാല്‍ തന്നെ ഇത്തരക്കാര്‍ക്ക് തങ്ങള്‍ അനുഭവിച്ച ലൈംഗികാതിക്രമങ്ങള്‍ പൊതുമധ്യത്തിനു മുന്നില്‍ തുറന്നു പറയണമെങ്കില്‍ കോടതിയുടെ അനുമതി വേണം. കഴിഞ്ഞ എട്ട് മാസത്തെ പോരട്ടത്തിനൊടുവില്‍ ജയിം തന്റെ കഥ പറയാനുള്ള അനുമതി സുപ്രീംകോടതി വരെ പോയി നേടിയെടുക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുത നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി...  (16 minutes ago)

പാലക്കാട് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ  (34 minutes ago)

സങ്കടക്കാഴ്ചയായി... ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങവേ മലയാളി തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...  (45 minutes ago)

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (58 minutes ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (1 hour ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (1 hour ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (1 hour ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (1 hour ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (9 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (9 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (9 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (10 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (10 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (11 hours ago)

Malayali Vartha Recommends