Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

ഡ്രോണുകൾ വർഷിച്ച ഐഇഡികൾ നിർമ്മിച്ചിരിക്കുന്നത് ആർഡിഎക്‌സും, നൈട്രേറ്റുമുപയോഗിച്ച് : ഇത് ഇന്ത്യയിൽ ലഭ്യമല്ല: ഡ്രോണുകൾ ക്ക് പിന്നിൽ പാകിസ്ഥാനും ചൈനയും തന്നെ: അന്വേഷണസംഘത്തിന്റെ ഞെട്ടിക്കുന്ന കണ്ടെത്തൽ

05 JULY 2021 04:53 PM IST
മലയാളി വാര്‍ത്ത

More Stories...

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥാനിൽ മലയാളി വിദ്യാർത്ഥിയ്ക്ക് ജീവൻ നഷ്ടമായതിങ്ങനെ

അമേരിക്കയുടെ സംഹാരതാണ്ഡവം..തുറമുഖ നഗരമായ ചബഹാറിന് നേരെ ചരിത്രത്തിലാദ്യമായി ശക്തമായ അമേരിക്കന്‍ വ്യോമാക്രമണം.. പത്തോളം വന്‍ സ്‌ഫോടനങ്ങൾ..

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

ജമ്മുകാശ്മീരിലെ വിമാനത്താവളത്തിൽ നടന്ന സ്ഫോടനവും തുടരെത്തുടരെ കണ്ട് ഡ്രോണുകളും രാജ്യത്തെ ഞെട്ടിച്ച സംഭവങ്ങളായിരുന്നു.ജമ്മു-കശ്മീർ അപകടത്തിന് പിന്നിലുള്ള സത്യത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകൾ ഓരോന്നായി പുറത്തേക്ക് വരികയാണ്....

ജമ്മു കശ്മീരിലെ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ചൈനയും പാകിസ്താനും തന്നെയാണെന്ന് തറപ്പിച്ചു പറയുകയാണ് പുതിയ കണ്ടെത്തലുകൾ. ഡ്രോണുകൾ വർഷിച്ച ഐഇഡികൾ നിർമ്മിച്ചിരിക്കുന്നത് ആർഡിഎക്‌സും, നൈട്രേറ്റുമുപയോഗിച്ചാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുകയാണ്.

ഇന്ത്യയിൽ കിട്ടാനില്ലാത്ത ആർഡിഎക്‌സിന്റെ പ്രധാന നിർമ്മാതാക്കൾ പാകിസ്താനാണ്. അതുകൊണ്ട് തന്നെ ഈ ഡ്രോൺ വന്നത് പാകിസ്ഥാനിൽ നിന്നാണ് എന്ന കാര്യത്തിൽ സംശയമില്ല.ഫോറൻസിക് സംഘം നടത്തിയ പരിശോധനയിലാണ് ആർഡിഎക്‌സും നൈട്രേറ്റുമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയത്. സംഭവ സ്ഥലത്തു നിന്നും സ്‌ഫോടക വസ്തുവിന്റെ സാമ്പിളുകൾ സംഘം ശേഖരിക്കുകയും ചെയ്തു . ഈ കാര്യത്തിൽ വിശദമായ പരിശോധന നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

ഐഇഡികളാണ് ഡ്രോണുകൾ വർഷിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തുകയുണ്ടായി. രണ്ട് ഐഇഡികളാണ് വർഷിച്ചത്. ഇതിൽ ഒരെണ്ണം വലുതും, മറ്റേത് ചെറുതുമാണ്. ഇതിൽ വലിയ ഐഇഡി വ്യോമസേന ഹെലികോപ്റ്ററുകളെയാണ് ലക്ഷ്യമിട്ടത്. ചെറുത് വ്യോമസേനയെ ലക്ഷ്യമിട്ടുമാണ് അവർ പ്രയോഗിച്ചത് എന്നതും കണ്ടെത്തുകയുണ്ടായി.

ജിപിഎസ് ഡ്രോണുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. ഈ ഡ്രോണുകൾ ചൈനീസ് നിർമ്മിതമാണെന്നും കണ്ടെത്തുകയുണ്ടായി.

അതേസമയം ജമ്മുകാശ്മീരിൽ തുടർച്ചയായ നാല് ദിവസങ്ങൾ ആയിരുന്നു ഡ്രോൺ കണ്ടെത്തിയത്. ജമ്മുകാശ്മീരിലെ വിമാനത്താവളത്തിൽ സ്ഫോടനം നടന്നതിന് പിന്നാലെയാണ് തുടരെത്തുടരെയായി ഡ്രോണുകൾ കണ്ടെത്തിയത്. ഏറ്റവും ഒടുവിലായി
കാലാചൗക് , കനൗജ് മേഖലയിലാണ് നാല് ഡ്രോണുകൾ കണ്ടെത്തിയത്. പുലർച്ചെയായിരുന്നു ഡ്രോണുകളെ ആകാശത്ത് കണ്ടത് .

ഈ മാസം 27നും 28നുമാണ് ഡ്രോണുകൾ ആദ്യം ജമ്മുകശ്മീർ വ്യോമതാവളത്തിൽ ബോംബാക്രമണ ശ്രമം നടത്തിയത്. തുടർന്ന് മൂന്നാം ദിവസവും രണ്ടു ഡ്രോണുകൾ ശ്രദ്ധയിൽപെട്ടതോടെ സേന പ്രത്യാക്രമണം നടത്തുകയായിരുന്നു. രത്‌നാചാക്-കാലൂചാക് മേഖലയിലെ സൈനിക താവളങ്ങളെ ലക്ഷ്യമാക്കി പറന്ന ഡ്രോണുകളെയാണ് വെടിവെച്ച് തുരത്തിയത്.

പാകിസ്താൻ കേന്ദ്രീകരിച്ചാണ് ഡ്രോണുകൾ നിയന്ത്രിക്കുന്നതെന്ന് സൈന്യം നേരത്തെ കണ്ടെത്തിയിരുന്നു . ലഷ്‌കർ ഭീകരരാണ് ഡ്രോൺ സംവിധാനത്തിലൂടെ ആക്രമണവും നിരീക്ഷണവും നടത്തുന്നതെന്നാണ് നിഗമനം. ഭീകരരുടെ ലക്ഷ്യം സൈനിക കേന്ദ്രങ്ങളാണെന്നും ആദ്യം കണ്ടെത്തിയിരുന്നു . ദേശീയ സുരക്ഷാ ഏജൻസിയെ അന്വേഷണ ചുമതല ഏൽപ്പിച്ചിക്കുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' സംഘടനയ്ക്കുള്ളിലെ ഏറ്റവും വലിയ പ്രശ്‌നം മറ്റൊരാളാണെന്ന് മായ വിശ്വനാഥ്  (1 hour ago)

ആലുവയില്‍ 523 കോടിയുടെ ശുദ്ധീകരണ പ്ലാന്റിന് ഭരണാനുമതി  (1 hour ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (1 hour ago)

പെരുമ്പാവൂരില്‍ യുവാക്കളെ ബലമായി തലമൊട്ടയടിപ്പിച്ചു  (1 hour ago)

ഓപ്പറേഷന്‍ തണ്ടർ : 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 419 കേസുകൾ, 87 പേരെ അറസ്റ്റ് ചെയ്തു,  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാനത്ത് 85 പേരെ അറസ്റ്റില്‍  (2 hours ago)

വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും ഭർത്താവ് കുവൈറ്റിലേക്ക് പോയതിന്റെ മനോവിഷമം. 19കാരിയായ നവവധു ജീവനൊടുക്കി  (2 hours ago)

ഇടിച്ചു കുത്തി മഴ!! 3000 ​ഗ്യാസ് സിലിണ്ടറുകൾ ഒഴുകി പോയി..വൻ ജാ​ഗ്രതാ നിർദ്ദേശം..  (2 hours ago)

സ‍‍ര്‍വ്വീസുകളിൽ മാറ്റം  (2 hours ago)

കടുത്ത നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ  (2 hours ago)

ചാലയിൽ MRT പൂട്ടിച്ച് വിവിആർ 100ലധികം തൊഴിലാളികളെ ആട്ടിയിറക്കി പോലീസ് ..ഹൈക്കോടതി ഇണ്ടാസിൽ പെട്ടു,സ​ഹോദരന്റെ ചതി  (3 hours ago)

ദുരന്ത സ്ഥലം സന്ദർശിച്ച് പിണറായി വിജയൻ  (3 hours ago)

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥ  (3 hours ago)

പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്  (3 hours ago)

പക്ഷെ ഹൈക്കോടതിയിൽ ട്വിസ്റ്റ്..  (3 hours ago)

Malayali Vartha Recommends