Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെന്നിന്ത്യൻ വാനമ്പാടി എസ് ജാനകിയുടെ സംസ്‌കാരം ഇന്ന് ... രാവിലെ എട്ടു മണി മുതൽ എസ് ജാനകിയുടെ ഭൗതികദേഹം മൈസൂരു മഹാരാജ കോളജ് ഗ്രൗണ്ടിൽ പൊതു ദർശനം


അപ്രതീക്ഷിത ധനലാഭവും സ്ഥാനക്കയറ്റവും; ജൂലൈ 12 മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം!


കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.... എട്ട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത.... ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്


വിഖ്യാത പിന്നണി ​ഗായിക എസ്. ജാനകി അന്തരിച്ചു.... മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ പാ‌ട്ട് പാടിയ അപൂർവ ​ഗായിക... അനുശോചനയറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും...


സര്‍ക്കാര്‍ ജോലി സ്വന്തമാക്കുന്നതിനും കുടുംബ സ്വത്ത് കൈക്കലാക്കാനും മകൾ ചെയ്ത ക്രൂരത.. ആയുഷി ശര്‍മ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന സംശയവുമായി ബന്ധുക്കള്‍..

യെമൻ മണ്ണിൽ ഇസ്രായേൽ തേരോട്ടം.. ഹിസ്ബുള്ള ആയുധ സംഭരണകേന്ദ്രങ്ങൾ നിന്ന് കത്തി ...!!

22 JULY 2024 07:04 PM IST
മലയാളി വാര്‍ത്ത

More Stories...

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച അതീവ സുരക്ഷാ മേഖലയായ, പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ സുരക്ഷാവീഴ്ച..22-കാരന് അലറിവിളിച്ച് എത്തി..വളഞ്ഞ് എസ് പി ജി..

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തെക്കൻ ലെബനനിലെ രണ്ട് ഹിസ്ബുള്ള ആയുധ സംഭരണ ​​കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമസേന ആക്രമണം നടത്തിയതായി സൈന്യം .കഴിഞ്ഞ ദിവസം ടെൽ അവീവിൽ വിമത സംഘം നടത്തിയ മാരകമായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് പടിഞ്ഞാറൻ യെമനിലെ നിരവധി ഹൂതി കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു.

ഒക്ടോബറിൽ ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം യെമൻ മണ്ണിൽ ആദ്യമായാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത് .ഹൂത്തികളുടെ ശക്തികേന്ദ്രമായ പടിഞ്ഞാറൻ തുറമുഖ നഗരമായ ഹൊദൈദയിൽ നിരവധി "സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ ബോംബർ വിമാനങ്ങൾ ചീറിപ്പാഞ്ഞു .. , സമീപ മാസങ്ങളിൽ ഇസ്രായേലിനെതിരെ നടന്ന നൂറുകണക്കിന് ആക്രമണങ്ങൾക്ക് മറുപടിയായാണ് തങ്ങളുടെ ആക്രമണമെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.

തുറമുഖത്തും പ്രാദേശിക ഇലക്‌ട്രിസിറ്റി കമ്പനിയിലും എണ്ണ, ഡീസൽ സംഭരണ ​​കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടതായും അനേകം പേർക്ക് ഗുരുതരമായി പൊള്ളലേറ്റതായും പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു . തുറമുഖത്ത് വൻ തീപിടിത്തം ഉണ്ടായെന്നും വൈദ്യുതി തടസ്സം വ്യാപകമാണെന്നും ആണ് റിപ്പോർട്ട് . തുറമുഖം, പവർ സ്റ്റേഷൻ, ഇന്ധന ടാങ്ക് എന്നിവിടങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തിയതായി യഹ്യ സാരി കുറ്റപ്പെടുത്തി

 

ഇസ്രായേലി ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പലർക്കും പരിക്കേൽക്കുകയും ചെയ്തതായി യെമനിലെ ആരോഗ്യ ഉദ്യോഗസ്ഥരും പറഞ്ഞു.. എന്നാൽ കൂടുതൽ വിശദവിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല

ഹൂതികൾക്ക് ആയുധം നൽകുന്നത് ഇറാൻ ആണെന്ന് അനലിസ്റ്റുകളും പാശ്ചാത്യ രഹസ്യാന്വേഷണ വിഭാഗങ്ങളും പണ്ടേ ആരോപിച്ചിരുന്നു, എന്നാൽ ഇത് ടെഹ്‌റാൻ നിഷേധിക്കുന്നുമുണ്ട് . ഇറാനിൽ നിന്ന് യെമനിലെ ഹൂത്തി നിയന്ത്രണപ്രദേശത്തേക്ക് റൈഫിളുകളും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകളും മിസൈൽ ഭാഗങ്ങളും ആയി പോകുന്ന നിരവധി കപ്പലുകൾ യുഎസ് നാവിക സേന തടനഞ്ഞതായും റിപ്പോർട്ടുകളുണ്ട്
ആയുധ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഹൂതികൾക്ക് ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളും ചെറിയ ക്രൂയിസ് മിസൈലുകളും "ആത്മഹത്യ ഡ്രോണുകളും" ഉണ്ട്, ഇവയെല്ലാം തെക്കൻ ഇസ്രായേലിലേക്ക് എത്താൻ പ്രാപ്തമാണ്.

ഹൂത്തികൾ, തലസ്ഥാനമായ സന, സൗദി അറേബ്യയോട് ചേർന്നുള്ള പടിഞ്ഞാറൻ, വടക്കൻ പ്രദേശങ്ങൾ എന്നിവയുൾപ്പെടെ യെമനിലെ മിക്ക ഭാഗങ്ങളും നിയന്ത്രിക്കുന്ന ഒരു സായുധ സംഘമാണ്. 1990-കളിൽ ഉയർന്നുവന്ന ഹൂത്തികൾ 2014-ൽ യെമൻ സർക്കാരിനെതിരെ കലാപം നടത്തിയാണ് ശക്തി അറിയിക്കുന്നത് . സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിനെതിരെ ഇറാൻ്റെ പിന്തുണയോടെ ഈ സംഘം വർഷങ്ങളോളം ആയി പോരാടിക്കൊണ്ടിരിക്കുന്നു .

 



യെമൻ സംഘം വിക്ഷേപിച്ച ഡ്രോൺ, യുണൈറ്റഡ് സ്റ്റേറ്റ്സ് എംബസി ബ്രാഞ്ച് ഓഫീസിൽ നിന്ന് 100 മീറ്റർ (330 അടി) അകലെയുള്ള സെൻട്രൽ ടെൽ അവീവിലെ ഒരു കെട്ടിടത്തിൽ പതിച്ചിരുന്നു .ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു, പ്രത്യാക്രമണമായി യുദ്ധവിമാനങ്ങളും ടാങ്കറുകളും ഉൾപ്പെടെ ഒരു ഡസൻ വിമാനങ്ങൾ ഉപയോഗിച്ചാണ് യെമനിൽ വ്യോമാക്രമണം നടത്തിയതെന്ന് സൈനിക നടപടികളെക്കുറിച്ച് ഐഡിഎഫ് ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. "ലോംഗ് റേഞ്ച്" സ്‌ട്രൈക്കുകൾ ഇസ്രായേലിൽ നിന്ന് 1,050 മൈൽ (1,700 കിലോമീറ്റർ) പിന്നിട്ട് ലക്ഷ്യസ്ഥാനത്ത് എത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഹൂതികൾക്ക് ഇറാൻ നൽകുന്ന മാരകായുധങ്ങൾക്കുള്ള പ്രവേശന കേന്ദ്രമാണ് ഹൊദൈദ തുറമുഖമെന്നതിനാലാണ് ഇസ്രായേൽ തുറമുഖം തകർത്തതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയതായാണ് ഇസ്രായേലിൽ നിന്നുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്തത് . ഇതോടെ ഇസ്രായേൽ രാജ്യത്തിൻ്റെ നീണ്ട കൈ എത്താത്ത സ്ഥലമില്ലെന്ന് നമ്മുടെ ശത്രുക്കൾക്ക് വ്യക്തമാക്കി കൊടുത്തിട്ടുണ്ടെന്നും ” നെതന്യാഹു പറഞ്ഞു.

യെമനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം മേഖലയിലെ നിലവിലെ സംഘർഷം കൂടുതൽ വഷളാക്കുന്നുവെന്നും യെമനിലെ ഏറ്റവും പുതിയ സൈനിക സംഭവവികാസങ്ങൾ “വളരെ ഉത്കണ്ഠയോടെ” തന്നെയാണ് കാണുന്നതെന്നും സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

അതേസമയം ഇസ്രായേൽ സൈന്യം ഗാസയ്ക്കുള്ളിൽ പ്രവർത്തനം തുടരുകയാണെന്ന് ഐഡിഎഫ് അറിയിച്ചു. റാഫ മേഖലയിൽ, ഇസ്രായേൽ സേന "റെഡി-ടു-ഫയർ മോർട്ടാർ ഷെല്ലുകൾ" കണ്ടെത്തി, താൽ അൽ-സുൽത്താൻ്റെ പ്രദേശത്ത് ടണൽ ഷാഫ്റ്റുകളും അടിസ്ഥാന സൗകര്യങ്ങ ളെല്ലാമുള്ള ഭൂഗർഭ തുരങ്കങ്ങളും സൈന്യം കണ്ടെത്തുകയും പൊളിച്ചുമാറ്റുകയും ചെയ്തതായി ഐഡിഎഫ് അറിയിച്ചു. ഇതേതുടർന്ന് സെൻട്രൽ ഗാസ മുനമ്പിൽ, ഐഡിഎഫ് സൈന്യം "വിവിധ തരം ആയുധങ്ങൾ" സ്ഥാപിച്ചു.

 

യുദ്ധം ആരംഭിച്ചതിന് ശേഷം ഗാസയിൽ കുറഞ്ഞത് 38,983 പേർ കൊല്ലപ്പെടുകയും 89,727 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു..ഹമാസിൻ്റെ ഒക്ടോബർ 7 ന് നടന്ന ആക്രമണത്തിൽ 300-ലധികം സൈനികർ ഉൾപ്പെടെ ഏകദേശം 1,200 പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ കണക്കാക്കുന്നു, ഗാസയിൽ സൈനിക പ്രവർത്തനങ്ങൾ ആരംഭിച്ചതിന് ശേഷം 326 സൈനികരും കൊല്ലപ്പെട്ടതായി IDF പറയുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇണചേരുന്ന സിംഹങ്ങളുടെ അണ്ണാക്കിൽ കയറി 21-കാരൻ കടിച്ചുകീറി വലിച്ച് ഇഴച്ച് കൊന്നു മൃതദേഹത്തിന് കാവലിരുന്ന് ആണ്‍സിംഹം!  (6 minutes ago)

  ലോകകപ്പിലെ നൂറാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും സ്വിറ്റ്സർലൻഡും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടം ശക്തമാകുന്നു...  (19 minutes ago)

മുതിര്‍ന്ന ആര്‍എസ്എസ് സ്വയം സേവകന്‍ ചീരാല്‍ ആശാരിപ്പടി സ്വദേശി മുഹമ്മദ് അന്തരിച്ചു...  (48 minutes ago)

  നാലുവർഷ ബിരുദ കോഴ്സുകളിൽ ഓൺസ്ക്രീൻ മൂല്യനിർണയം നടപ്പാക്കാൻ കേരള സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനം  (1 hour ago)

തെന്നിന്ത്യൻ വാനമ്പാടി എസ് ജാനകിയുടെ സംസ്‌കാരം ഇന്ന് ... രാവിലെ എട്ടു മണി മുതൽ എസ് ജാനകിയുടെ ഭൗതികദേഹം മൈസൂരു മഹാരാജ കോളജ് ഗ്രൗണ്ടിൽ പൊതു ദർശനം  (1 hour ago)

സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതോടെ, സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് പഠിക്കാൻ സർക്കാർ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും... ബസ് ഉടമകളുമായി ചർച്ച നാളെ  (1 hour ago)

ആലപ്പുഴയിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ എഡിജിപി എംആർ അജിത്‌കുമാറിനെതിരെ വകുപ്പുതല നടപടയിലേക്ക് കടക്കാനുള്ള നീക്കവുമായി ആഭ്യന്തരവകുപ്പ്....  (1 hour ago)

കുടുംബത്തിൽ മംഗളകർമ്മങ്ങളും പുതിയ വരുമാനമാർഗ്ഗങ്ങളും; ഈ ആഴ്ചയിലെ വാരഫലം.  (1 hour ago)

കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.... എട്ട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത.... ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്  (2 hours ago)

സർക്കാർ കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ; അറിയാം നിങ്ങളുടെ നക്ഷത്രഫലം!  (2 hours ago)

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവു  (2 hours ago)

വിഖ്യാത പിന്നണി ​ഗായിക എസ്. ജാനകി അന്തരിച്ചു.... മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ പാ‌ട്ട് പാടിയ അപൂർവ ​ഗായിക... അനുശോചനയറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രത  (2 hours ago)

ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ ഗാനം പുറത്ത്!!!  (16 hours ago)

Ayushi-Sharma- പിതാവിന്റെ മരണത്തിലും അന്വേഷണം  (16 hours ago)

SAVARIYA CASE പ്രതിയെ നാട്ടിലെത്തിച്ചിട്ടില്ല  (16 hours ago)

Malayali Vartha Recommends