Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും


തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയും കരാറുകാരനുമായ സതീശൻ മരണത്തിന് കീഴടങ്ങി... ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...

അലി അബ്ദുള്ള സാലിഹ്; സദ്ദാം ഹുസൈനെ റോൾ മോഡലാക്കി മുന്ന് പതിറ്റാണ്ട് യമൻ ഭരിച്ച ഭരണാധികാരിയുടെ ജീവിതം.

05 DECEMBER 2017 02:30 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി

പരസ്പരം വെല്ലുവിളിച്ച് ഇറാനും അമേരിക്കയും.. ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം പാളുന്നു..മുപ്പതിലധികം ഇറാനിയന്‍ കപ്പലുകള്‍ കടലിടുക്കിലൂടെ രഹസ്യമായി യാത്ര ചെയ്തു..

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു

അലി അബ്ദുള്ള സാലിഹ് എന്നും കരുത്തിന്റെ ഭരണാധികാരിയായിരുന്നു. പ്രസിഡന്റ് അൽ ഗാഷ്‌മി യുടെ വധത്തെ തുടർന്ന് നോർത്ത് യമൻ പ്രസിഡന്റ് ആയി 1978 ൽ 36 മത്തെ വയസിൽ അധികാരത്തിലെത്തി. രണ്ടു യമനുകളെ ഒരുമിപ്പിക്കുക എന്നും സാലിഹിന്റെ വലിയ മോഹമായിരുന്നു. രാജ്യത്തെ ട്രൈബൽ വിഭാഗത്തെ കൂടെ നിർത്താൻ തുടക്കം മുതൽ ശ്രദ്ധിച്ചു. 1990 ൽ രണ്ടു യമനുകളെ ഒരുമിപ്പിച്ചതോടെ ഏകീകൃത യമനെ മുന്നോട്ടുകൊണ്ടുപോകാൻ സാലിഹിനെ കഴിയു എന്ന ചിന്ത യമനികൾക്കിടയിൽ ശക്തമായി. സാലിഹ് യെമനെ നയിക്കുവാൻ തനിക്കെ കഴിയു എന്ന സന്ദേശം സ്വയം പ്രചരിപ്പിച്ചു.

1946 ൽ സാൻഹാൻ ട്രൈബ് വിഭാഗത്തിൽ ജനനം. പിന്നീട് മിലിറ്ററിയിൽ ചേർന്നു. റിപ്പബ്ലിക്കൻ സർക്കാരിനുവേണ്ടി പോരാടിയ നാളുകൾ. എന്നും സൗദിയോട് അകലം പാലിച്ചു.1978 ൽ രാഷ്ട്രീയത്തിലെത്തി. വെറും 6 മാസത്തെ ഭരണ കാലാവധി സി ഐ എ വിലയിരുത്തിയിടത്തുനിന്നു സാലിഹ് സർവ്വാധികാരിയായി മാറി. ട്രൈബുകളുടെ സപ്പോർട്ടിൽ തുടർന്ന് 1982 ലും 1988 ലും ഭരണം നിലനിർത്തി. കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിച്ചിരുന്ന സൗത്ത് യെമനെ സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ഒരുമിപ്പിച്ചു.

സൗത്ത് യെമെനിൽ പൊട്ടിപുറപ്പെട്ട ആഭ്യന്തര യുദ്ധത്തെ അടിച്ചൊതുക്കി.

എന്നും സദ്ദാം ഹുസൈനായിരുന്നു സുഹൃത്തും, റോൾ മോഡലും. ഗൾഫ് യുദ്ധ കാലത്തു ഇറാഖിന് പിന്തുണ നൽകി. ഒരു പക്ഷെ സാലിഹിന്റെ വീഴ്ചയുടെ തുടക്കവും അതാകാം. അമേരിക്കയുടെ സഖ്യകക്ഷിയായ സൗദി ഇടഞ്ഞു. സൗദിയിൽ ജോലി ചെയ്തിരുന്ന ഒന്നര മില്യൺ യെമെനികളെ സൗദി തിരിച്ചയച്ചു. യമൻ തകർച്ചയുടെ വക്കിലായി.

സെപ്റ്റംബർ 11 ആക്രമണത്തിന് ശേഷം സാലിഹ് അമേരിക്കയോടടുത്തു. 2007 ൽ വാഷിങ്ങ്ടണിലെത്തി. അമേരിക്കയുടെ സൈനികർക്കു എല്ലാ വിധ സഹായവും വാഗ്ദാനം ചെയ്തു. അമേരിക്കയുടെ ഡ്രോൺ വിമാനങ്ങൾ യെമെനിലെ അൽ ക്വയ്‌ദ താവളങ്ങൾ തകർത്തു. പകരമായി മില്യൺ കണക്കിന് ഡോളർ സഹായമാണ് അമേരിക്ക നൽകിയത്.

പിന്നീട് സൈന്യത്തെ കയില്ലെടുത്ത സാലിഹ് യെമെൻറെ ആഭ്യന്തര സുരക്ഷിതത്വം അപകടത്തിലാണെന്നും പ്രതിപക്ഷം ദേശദ്രോഹ നടപടികൾക്ക് ശ്രമിക്കുകയാണെന്നും വരുത്തി എതിർപ്പുകളെ അടിച്ചൊതുക്കി.

2011 ലെ അറബ് വസന്തം യെമെനിലും ആഞ്ഞുവീശി. ടുണീഷ്യൻ പ്രസിഡന്റിനെ അധികാരത്തിൽ നിന്ന് മാറ്റിയ ആവേശമുൾക്കൊണ്ടു പ്രതിഷേധക്കാർ സനാ യൂണിവേഴ്‌സിറ്റിയിൽ ഒത്തുകൂടി. മാർച്ച് 18 നു 50 സമരക്കാരെ വെടിവച്ചുകൊന്നതോടെ പ്രതിഷേധം കൈവിട്ടു. യെമെനിലെ പല സിറ്റികളും വിമതരുടെ പിടിയിലായി. സൈന്യം പിന്നോട്ട് വലിഞ്ഞു. ഹൂതി, ഷിയാ വിഭാഗങ്ങൾ ശക്തരായിരുന്നു.

രാജ്യത്തു കൊടിയ ദാരിദ്ര്യം നിലനിന്നത് ജനങ്ങളുടെ എതിർപ്പ് കൂട്ടി. അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണമായിരുന്നു. യൂ എൻ ന്റെ കണക്കനുസരിച്ചു 60 മില്യൺ ഡോളർ നിക്ഷേപമാണ് സാലിഹുവിനു 20 രാജ്യങ്ങളിലായി ഉണ്ടായിരുന്നത്.

ഒടുവിൽ തന്റെ സഹായിക്കു ഭരണമേല്പിച്ചു സാലിഹ് അധികാരമൊഴിഞ്ഞു. പിന്നീട് ജി സി സി യുടെ മധ്യസ്ഥതയിൽ നടന്ന കരാറനുസരിച്ചു പൂർണ്ണമായി അധികാരമൊഴിഞ്ഞു. പകരം കുറ്റവിചാരണ ചെയ്യില്ല എന്ന ഉറപ്പു നേടിയെടുത്തു.

2015 ൽ ഹുതി വിമതരോടൊപ്പം ചേർന്ന് താൻ അധികാരത്തിലേക്കെന്നു പ്രഖ്യാപിച്ചതോടെ ഗൾഫ് രാജ്യങ്ങളുമായി പൂർണ്ണ ശത്രുതയിലായി. സന ഹുതികളുടെ നിയന്ത്രണത്തിലുമായി. സനായിലെ സാലിഹിന്റെ വീട് അലൈഡ് ഫോഴ്സ് മിസൈൽ ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ചതോടെ രാജ്യത്തുനിന്ന് ഒഴിഞ്ഞു പോകാനുള്ള സന്നദ്ധത അറിയിച്ചു. എന്നാൽ ഹുതികളുമായി രഹസ്യബന്ധം തുടർന്നത് സഖ്യ കക്ഷികളുടെ കൂടുതൽ ശത്രുതയ്ക്കിടയാക്കി.

പിന്നീട് ഹൂതി നേതൃത്വത്തോടൊത്തു നീങ്ങിയെങ്കിലും അധികാരത്തിലെത്താനുള്ള സാധ്യതകളൊന്നുമില്ലെന്ന് സാലിഹ് തിരിച്ചറിഞ്ഞു.
രഹസ്യമായി അബുദാബിയിലെത്തി രഹസ്യ സംഭാഷണങ്ങളിൽ ഏർപ്പെട്ടു. നാലു ദിവസം മുൻപ് സൗദി സഖ്യസേനയ്ക് പിന്തുണ നൽകി. ചതിയനെന്നു മുദ്രകുത്തി ഹൂതികൾ മൃഗീയമായി കൊലപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (2 minutes ago)

തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയും കരാറുകാരനുമായ സതീശൻ മരണത്തിന് കീഴടങ്ങി... ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി  (8 minutes ago)

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (6 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (8 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (8 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (8 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (9 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (9 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (9 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (11 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (11 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (12 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (12 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (12 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (12 hours ago)

Malayali Vartha Recommends