Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

'നിസാമുദ്ദിൻ എക്സ്പ്രസ്സിന് തീയിട്ടത് കൊണ്ട് എന്ത് നേട്ടമാണ് തൊഴിൽ തേടുന്നവർക്ക് ഉണ്ടാകുക? ഹരിയാനയിലും സെക്കന്ദരാബാദിലും ഒക്കെ പ്രക്ഷോഭം ട്രെയിനുകൾ കത്തിക്കുന്നതും റെയിൽവേ സ്റ്റേഷൻ തീയിടുന്നതും ഒക്കെയായി മാറുകയാണ്...' അഞ്ചു പാർവതി പ്രഭീഷ് കുറിക്കുന്നു

17 JUNE 2022 02:30 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ

സായുധ സേനയിലേക്ക് യൂവാക്കളെ ആകർഷിക്കാനായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് പ്രതിഷേധമുയരുകയാണ്. പലയിടത്തും പ്രതിഷേധക്കാർ അക്രമാസക്തരാവുകയും ട്രെയിൻ അടക്കമുള്ള തീവച്ച് നശിപ്പിക്കുകയും ചെയ‌്തു. ബീഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ജമ്മു, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പരക്കേ പ്രതിഷേധമുണ്ടായത്. ഇതിനെതിരെ മുൻനിർത്തി അഭിപ്രായം പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ചു പാർവതി പ്രഭീഷ്


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

അഗ്നിപഥ് പദ്ധതിക്കെതിരെ വടക്കേ ഇന്ത്യയിൽ പ്രക്ഷോഭം ആളിപ്പടരുകയാണ്. അഗ്നിപഥിനെ അഗ്നി കൊണ്ട് നേരിടുന്ന ഈ പ്രക്ഷോഭത്തിന് തൊഴിലവസരം നഷ്ടപ്പെടുന്ന യുവതയുടെ വികാരമോ വിചാരമോ അല്ല നിലവിൽ കാണുന്നത്. പൊതുമുതൽ നശിപ്പിച്ചുകൊണ്ട് നടത്തുന്ന ഈ പ്രക്ഷോഭം രാജ്യത്തെ സേവിക്കാൻ കൊതിക്കുന്നവരുടേത് എന്ന് എങ്ങനെ അവകാശപ്പെടാനാകും? നിസാമുദ്ദിൻ എക്സ്പ്രസ്സിന് തീയിട്ടത് കൊണ്ട് എന്ത് നേട്ടമാണ് തൊഴിൽ തേടുന്നവർക്ക് ഉണ്ടാകുക? ഹരിയാനയിലും സെക്കന്ദരാബാദിലും ഒക്കെ പ്രക്ഷോഭം ട്രെയിനുകൾ കത്തിക്കുന്നതും റെയിൽവേ സ്റ്റേഷൻ തീയിടുന്നതും ഒക്കെയായി മാറുകയാണ്.

കേന്ദ്ര ഗവൺമെൻ്റ് പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയെ പ്രതി നിരവധി ആശങ്കകളുണ്ട്. ശരിയാണ്. സായുധ സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് കഴിഞ്ഞ രണ്ടു വർഷമായി നിർത്തി വെച്ചിരുന്ന സർക്കാർ ഇപ്പോൾ നാല് വർഷത്തെ കരാർ തൊഴിലാളികളായി യുവജനങ്ങളെ അതിർത്തിയിലേക്ക് ക്ഷണിക്കുന്നത് പലരിലും ആശങ്കകൾ ഉളവാക്കും. നാല് വർഷത്തെ കരാർ തൊഴിൽ കൊണ്ട് സൈന്യത്തിന് എന്ത് കാര്യക്ഷമത ലഭ്യമാകും എന്നതിൽ സന്ദേഹമുണ്ടാകും. അത് സ്വാഭാവികം. കരാർവല്ക്കരണം സൈന്യത്തിനു ബാധകമാക്കണോ എന്നതും ചർച്ചയിൽ വരണം. ശരി തന്നെയാണ്. എന്നാൽ ഈ പദ്ധതിക്ക് നിലവിലുള്ള റിക്രൂട്ട് മെന്റുമായോ സജീവ സായുധ സേനയുമായോ യാതൊരു ബന്ധവുമില്ല എന്നാണ് അറിയുന്നത്. 17-നും 23 നും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് നിശ്ചിത കാലയളവിൽ ടൂർ ഓഫ് ഡ്യൂട്ടി നൽകുക എന്നതാണ് ഈ പദ്ധതിയെങ്കിൽ . അങ്ങനെ അവർക്ക് സായുധ പരിശീലനവും ആർമി ജോബിന്റെ പരിചയവും ലഭിക്കുമെങ്കിൽ അത് നല്ലതാണെന്ന അഭിപ്രായമുണ്ട്.

ഒരു പദ്ധതി പ്രഖ്യാപിക്കുമ്പോൾ അത് പൊതുജനസമക്ഷം നെല്ലും പതിരും തിരിച്ച് എത്തിക്കാൻ പലപ്പോഴും ഈ സർക്കാർ പരാജയപ്പെടുന്നുണ്ട്. കാർഷിക ബില്ലിലൊക്കെ അത് പ്രകടവുമായിരുന്നു. ഇത്തരം പരാജയങ്ങളാണ് പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിക്കുന്നത്. പിന്നീട് അത് ക്ഷുദ്ര ശക്തികൾ ഏറ്റെടുത്ത് കലാപത്തിലെത്തിക്കും.

ഭരണപക്ഷത്തിൻ്റെ തീരുമാനങ്ങളോട് എതിർപ്പും വിയോജിപ്പും ആകാം. അഗ്നിപഥ് വിഷയത്തിൽ മേജർ രവിയുടെ അഭിപ്രായം കണ്ടിരുന്നു. രാജ്യ സേവനം സ്തുത്യർഹമായി നടത്തിയ. ഒരു NSG കമാൻഡോ ഓഫീസറായിരുന്ന അദ്ദേഹത്തിന് ആധികാരികമായി ഈ വിഷയത്തെ കാണാനാകും. അതു കൊണ്ട് തന്നെ അഗ്നിപഥിൻ്റെ de - merit അദ്ദേഹം പറയുകയും ചെയ്തു. ആ ഒരു പ്രസ്താവന ഒരു പരിധി വരെ ശരിയാണെന്ന് തോന്നുകയും ചെയ്തു. ഇതു പോലെയുള്ള പ്രസ്താവനകൾ ഈ വിഷയത്തിന്മേൽ നടത്തേണ്ടതും ( മെറിറ്റ് ആയാലും ഡിമെറിറ്റ് ആയാലും) അഭിപ്രായങ്ങൾ പറയേണ്ടതും രാജ്യ സേവനം തടത്തിയ മനുഷ്യരാണ്. അല്ലാതെ ആർമി എന്തെന്നോ ദേശസുരക്ഷ എന്തെന്നോ അറിയാത്ത വെറും രാഷ്ട്രീയ അടിമകളല്ല. കൊടി പിടിക്കാനും സിന്ദാബാദ് വിളിക്കാനും പോയിട്ട് ഒടുക്കം ജീവിതത്തിൽ ഒന്നുമാവാതെ പോകുന്നതിനേക്കാൾ എത്രയോ നല്ലതാണ് നാലു വർഷം ; അതും ജീവിതത്തിൻ്റെ ഒരു പ്രൈം ടൈമിൽ രാജ്യത്തെ സേവിക്കാൻ പോകുന്നത്.

ഏതൊരു വിഷയത്തിനും മെറിറ്റും ഡി-മെറിറ്റും ഉണ്ടാകും. അവ വിശകലനം ചെയ്ത് ജനാധിപത്യ രീതിയിൽ എതിർക്കുകയോ അനുകൂലിക്കുകയോ ആവാം. അല്ലാതെ പൊതുമുതലുകൾക്ക് തീയിട്ട് പ്രക്ഷോഭം കലാപമാക്കി മാറ്റുകയല്ല വേണ്ടത്. നിലവിലെ പ്രക്ഷോഭം കാണുമ്പോൾ ഇത് രാജ്യത്തെ സ്നേഹിക്കുന്ന യുവതയുടെ അല്ല മറിച്ച് രാജ്യവിരുദ്ധ ശക്തികൾ ഹൈജാക്ക് ചെയ്ത പ്രക്ഷോഭമായി തോന്നുന്നുണ്ട്. അഗ്നിപഥിനെ അനുകൂലിക്കുന്നവർ സ്വന്തം വീട്ടിലേയൊ അടുപ്പമുള്ളവരുടെ വീട്ടിലെയോ 17-23 വയസ്സു പ്രായമുള്ള കുട്ടികളെ രാജ്യസേവനത്തിനായി വിടുക. തുടക്കം സ്വന്തം വീടുകളിൽ നിന്നുമാകട്ടെ! പ്രതികൂലിക്കുന്നവർ വിടണ്ടാ. തീർന്നല്ലോ പ്രശ്നം.

ആർമി റിക്രൂട്ട്മെൻ്റ് ഒക്കെ നടക്കുമ്പോൾ തീർത്തും സ്വകാര്യമായ ചോയ്സ് ആണല്ലോ രാജ്യ സേവനം. ആരും തള്ളിപ്പിടിച്ച് വിടുന്നതല്ലല്ലോ. അതു പോലെ തികച്ചും പേഴ്സണൽ ആയ ചോയ്സ് മുന്നിലുള്ളപ്പോൾ എന്തിന് ഇത്രയും വിനാശകരമായ പ്രക്ഷോഭം ? പൊതുമുതൽ നശിപ്പിച്ചിട്ട്, സാധാരണ ജനങ്ങളുടെ ഗതാഗത മാർഗ്ഗങ്ങളെ തടഞ്ഞിട്ട്. റെയിൽവേ സ്റ്റേഷനുകൾ തീ ഇട്ടിട്ട് സൈനിക സുരക്ഷ ഉറപ്പാക്കാനാണ് ഈ സമരം എന്ന് പറയുന്നതിനോട് തീർത്തും വിയോജിപ്പ് 'അതു പോലെ ഈ പദ്ധതിയിൽ പൊതുജനങ്ങൾക്ക് ഉണ്ടായേക്കാവുന്ന സന്ദേഹങ്ങളെ ദുരീകരിക്കാതെ, ആ സന്ദേഹത്തിനു കാരണം സ്വന്തം പാർട്ടിയുടെ എടുത്തു ചാട്ടം എന്നത് മനസ്സിലാക്കാതെ ആശങ്കകൾ പങ്കു വയ്ക്കുന്ന മനുഷ്യരെ ദേശദ്രോഹികൾ ആക്കുന്ന ഭക്ത അടിമകളോടും വിയോജിപ്പ്!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (12 minutes ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (22 minutes ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (36 minutes ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (5 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (5 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (6 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (6 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (6 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (6 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (7 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (7 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (10 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (10 hours ago)

Malayali Vartha Recommends