Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

നടന്നത് നിയമസഭയുടെ ചരിത്രത്തിലില്ലാത്ത കാര്യം; ചട്ടവിരുദ്ധമായി പ്ലക്കാര്‍ഡും ബാനറുകളും ഉയര്‍ത്തി! എന്തുകൊണ്ടാണ് പ്രതിപക്ഷം ഇത്തരത്തിലൊരു നിലപാട് എടുക്കുന്നതെന്ന് വ്യക്തമല്ല, പ്രതിപക്ഷ നേതാവ് ഒരക്ഷരം സംസാരിച്ചില്ല... മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

27 JUNE 2022 02:11 PM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

നിയമസഭയുടെ ചരിത്രത്തിലില്ലാത്ത കാര്യമാണ് ഇന്നുണ്ടായതെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. സഭാ നടപടികള്‍ തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ബഹളവും കോലാഹലവും മാത്രമാണ് ആകെ നടന്നത്. കല്‍പ്പറ്റ എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസില്‍ ചര്‍ച്ച നടത്താന്‍ സമ്മതിക്കുകയല്ലേ വേണ്ടത്. പ്രതിപക്ഷം നല്‍കിയ നോട്ടീസ് അവര്‍ തന്ന തടസ്സപ്പെടുത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതോടൊപ്പം തന്നെ ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്നത് എന്തിനാണെന്ന് യുഡിഎഫിന് പറയാനായില്ല. ചട്ടവിരുദ്ധമായി പ്ലക്കാര്‍ഡും ബാനറുകളും ഉയര്‍ത്തിയിരുന്നു. എന്തുകൊണ്ടാണ് പ്രതിപക്ഷം ഇത്തരത്തിലൊരു നിലപാട് എടുക്കുന്നതെന്ന് ഇതുവരെ വ്യക്തമല്ല. വല്ലാത്തൊരു അസഹിഷ്ണുതയാണ് കാണിക്കുന്നത്. പ്രതിപക്ഷ നേതാവ് ഒരക്ഷരം പോലും സംസാരിച്ചില്ല. സര്‍ക്കാരിന്റെ മറുപടി കേള്‍ക്കാനും പ്രതിപക്ഷം തയ്യാറായിരുന്നില്ല. ജനാധിപത്യമായ അവകാശം വിനിയോഗിക്കാന്‍ അവര്‍ തയ്യാറായില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തുകയുണ്ടായി.

കൂടാതെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തെ ആരും അനുകൂലിച്ചില്ല. അഖിലേന്ത്യാ തലത്തില്‍ വരെ സംഭവത്തെ അപലപിക്കുകയുണ്ടായി. പെണ്‍കുട്ടികളടക്കം മാര്‍ച്ചില്‍ പങ്കെടുത്ത എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയുണ്ടായി. 24 പേരെ സസ്‌പെന്‍ഡ് ചെയ്ത് എസ്എഫ്‌ഐ സംഭവം അന്വേഷിക്കുകയാണ്. കല്‍പ്പറ്റ ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്തു. ആക്രമണത്തില്‍ കൃത്യമായ അന്വേഷണത്തിന് എഡിജിപിക്ക് ചുമതല നല്‍കി. ഇത്രയെല്ലാം കാര്യങ്ങള്‍ സംഭവിച്ചിട്ടും പ്രതിഷേധം എന്തിനാണെന്നും മുഖ്യമന്ത്രി ചോദിക്കുകയുണ്ടായി.

ഇവിടൊരു കലാപ അന്തരീക്ഷം എങ്ങനെ ഉണ്ടാക്കാനാകും എന്നാണ് പലരും നോക്കിയത് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. പത്ര ഓഫീസുകള്‍ക്ക് നേരെ വരെ ആക്രമണമുണ്ടായി. കല്‍പ്പറ്റ എംഎല്‍എയുടെ ഗണ്‍മാന്‍ വരെ പങ്കെടുത്തെന്ന വാര്‍ത്ത പോലും വരുകയുണ്ടായി. കല്‍പ്പറ്റ ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്തു. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ ഇറക്കിവിടുമെന്ന് പ്രതിപക്ഷ നേതാവ് ആക്രോശിച്ചുകൊണ്ട് രംഗത്തെത്തി. അവസരം കിട്ടിപ്പോയി എന്ന മട്ടിലാണ് യുഡിഎഫിന്റെ നിലപാടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

കൂടാതെ ഒരു കേന്ദ്ര ഏജന്‍സി രാഹുല്‍ ഗാന്ധിയെ വിധേയനാക്കിയെന്നത് ശരിയാണ്. രാഹുലിനെ ചോദ്യം ചെയ്യാനിടയാക്കിയ സംഭവത്തില്‍ സിപിഎമ്മിനോ ഇടതുപക്ഷത്തിനോ ഏതെങ്കിലും തരത്തിലുള്ള പങ്കുണ്ടോ? രാഹുലിനെതിരെ പരാതി നല്‍കിയാത് ഇടതുപക്ഷമാണോ? എന്നും അദ്ദേഹം ചോദിക്കുകയുണ്ടായികോണ്‍ഗ്രസ് പറയുന്നതില്‍ നിന്ന് വ്യത്യസ്ത നിലപാട് സിപിഎം സ്വീകരിക്കുന്നത്. വാളയാറിന് അപ്പുറം ഒരു നിലപാട് വാളയാറിന് ഇപ്പുറം മറ്റൊരു നിലപാടെന്ന രീതി സിപിഎമ്മിനോ എല്‍ഡിഎഫിനോ ആയില്ല എന്നും അദ്ദേഹം പറയുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (11 minutes ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (20 minutes ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (29 minutes ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (39 minutes ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (44 minutes ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (1 hour ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (2 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (2 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (6 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (6 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (6 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (6 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (6 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (6 hours ago)

Malayali Vartha Recommends