Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...


സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  

ജയരാജനെ മനപൂര്‍വ്വം വേട്ടയാടുന്നതോ: ജയരാജന്റെ കത്തില്‍ തൂങ്ങി സിപിഎം സിപിഐ കൊമ്പുകോര്‍ക്കല്‍

22 OCTOBER 2016 04:32 PM IST
മലയാളി വാര്‍ത്ത

More Stories...

തലസ്ഥാനത്ത് എന്തും സംഭവിക്കാം... കലാപ നീക്കം ശക്തം ശ്രീലേഖ വിവാദം റിഹേഴ്സൽ മാത്രം സൂക്ഷിച്ച് ബി ജെ പി

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് ജനുവരി 7മുതൽ 13വരെ നടക്കും... മീഡിയ സെൽ ഓഫീസിൽ ഉദ്‌ഘാടനം ചെയ്ത് സ്‌പീക്കർ

ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ഘാടനമുൾപ്പെടെ രണ്ടുദിവസത്തെ പരിപാടികൾക്കായി സംസ്ഥാനത്തെത്തിയ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന് ഉഷ്മള സ്വീകരണം

ശിവഗിരി മഹാതീർത്ഥാടനത്തിന് ഇന്ന് തുടക്കമാവും...രാവിലെ 9.30 ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ 93-ാമത് തീർത്ഥാടനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും...

വനം മന്ത്രി കെ രാജുവിന് രഹസ്യമായി നല്‍കിയ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സിപിഐയും സിപിഎമ്മും തമ്മില്‍ വീണ്ടും ഉടക്കുന്നു. ജയരാജന്‍ നല്‍കിയ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുക വഴി സര്‍ക്കാരിന്റെ സല്‍പേരിന് കളങ്കം വരുത്തി എന്നാണ് ആരോപണം. നേരത്തെ മുതല്‍ സിപിഐയും സിപിഎമ്മും തമ്മിലുള്ള തര്‍ക്കം തുടരുകയായിരുന്നു. അതിനിടയിലാണ് പുതിയ ആരോപണം ഉണ്ടായിരിക്കുന്നത്.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തിലേക്കാണ് തേക്ക് തടി ആവശ്യപ്പെട്ട് ജയരാജന്‍ കത്തെഴുതിയത്. ക്ഷേത്ര പുനരുദ്ധാരണ വേളയില്‍ ഇത്തരം ആവശ്യങ്ങളുമായി ക്ഷേത്രം ഭരണസമിതിക്കാര്‍ മന്ത്രിമാരെ സമീപിക്കാറുണ്ട്. മന്ത്രിമാര്‍ വനം മന്ത്രിക്കാണ് പ്രസ്തുത കത്തുകള്‍ അയക്കാറുള്ളത്. ഇ.പി. ജയരാജന്‍ പറയുന്നതു പോലെ ഇത് ഒരു സാധാരണ നടപടിക്രമം മാത്രമാണ്.
സിപിഎമ്മിനുള്ളില്‍ നിന്നും ജയരാജനെതിരെ ചില നീക്കങ്ങള്‍ നടക്കുന്നതിനായി ഔദ്യോഗിക പക്ഷം സംശയിക്കുന്നുണ്ട്. അതിന് സിപിഐയുടെ പിന്തുണ ഉണ്ടെന്നാണ് സിപിഎമ്മിന്റെ സംശയം, പിന്തുണയ്ക്കാന്‍ തങ്ങള്‍ ആദര്‍ശവാദികളാണെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതായും സിപിഎം വിശ്വസിക്കുന്നു. ജയരാജന് വിഷയത്തില്‍ ജനയുഗം എഴുതിയ എഡിറ്റോറിയല്‍ സിപിഎം നേതൃത്വത്തെ ചെറുതായിട്ടൊന്നുമല്ല ചൊടിപ്പിച്ചിട്ടുള്ളത്.
അഞ്ചു വര്‍ഷവും ഒരമ്മ പെറ്റ മക്കളെ പോലെ സിപിഐയും സിപിഎമ്മും കഴിയുമെന്ന് വിശ്വസിക്കാന്‍ സാധിക്കില്ല. സിപിഐ ഉടക്കി പോവുകയാണെങ്കില്‍ അതേ നിമിഷത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ കൂടെ കൂട്ടാനായിരിക്കും സിപിഎം ശ്രമിക്കുക. കേരള കോണ്‍ഗ്രസിനെ സിപിഎം നിശ്ചിത അകലത്തില്‍ നിര്‍ത്തിയിരിക്കുന്നതിന്റെ രഹസ്യം ഇതാണ്. വനം മന്ത്രി കെ രാജുവിനും കാനം രാജേന്ദ്രനുമെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുകയാണ് . സിപിഐ ഇത്തരത്തില്‍ പെരുമാറുന്നതിനു പിന്നില്‍ വിഎസ് അച്യുതാനന്ദനും കൈയുണ്ടോ സംശയിക്കുന്നു,. സിപിഐയ്ക്ക് വിഎസ് വിശ്വസ്തനാണ്.

വിഷയത്തില്‍ ജയരാജന്റെ വിശദീകരണം
ക്ഷേത്ര നിര്‍മാണത്തിന് തേക്ക് തടി സൗജന്യമായി ചോദിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി മുന്‍ മന്ത്രി ഇപി ജയരാജന്‍. ക്ഷേത്രകമ്മിറ്റി നല്‍കിയ കത്ത് വനംമന്ത്രിക്ക് കൈമാറുക മാത്രമാണ് താന്‍ ചെയ്തതെന്ന് ജയരാജന്‍ വ്യക്തമാക്കി. ഒരുമന്ത്രി എന്ന നിലയിക്ക് ലഭിച്ച നിവേദനം താന്‍ കീറിക്കളയണമായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു.
ഇരിണാവ് ക്ഷേത്രം തന്റെ കുടുംബ ക്ഷേത്രമല്ലെന്നും അത് ദേവസ്വം ബോര്‍ഡിന്റേതാണെന്നും ജയരാജന്‍ പറഞ്ഞു. ക്ഷേത്രഭാരവാഹികളും വനംമന്ത്രിക്ക് കത്ത് നല്‍കിയിരുന്നതായി ജയരാജന്‍ അഭിപ്രായപ്പെട്ടു.
വ്യവസായ മന്ത്രിയായിരിക്കെ ഇരിണാവിലുള്ള ക്ഷേത്ത്രിലെ കൊടിമര നിര്‍മാണത്തിനായി ഇപി ജയരാജന്‍ 1,200 ക്യുബിക് മീറ്റര്‍ തേക്ക്തടി വനംവകുപ്പിനോട് ആവശ്യപ്പെട്ടു എന്നാണ് ആരോപണം. ഇതാണ് പുതിയ വിവാദത്തിന് വഴിവെച്ചത്.
വനംമന്ത്രി കെ രാജുവിന് മന്ത്രിയെന്ന നിലയില്‍ തന്റെ ഔദ്യോഗിക ലെറ്റര്‍പാഡിലൂടെ ജയരാജന്‍ തേക്ക് ആവശ്യപ്പെടുകയായിരുന്നു എന്നാണ് ആരോപണം. കത്ത് ലഭിച്ചതായി വനം മന്ത്രി കെ രാജു സ്ഥിരീകരിച്ചിട്ടുണ്ട്. ജയരാജന്റെ കത്ത് ലഭിച്ച വനംമന്ത്രി അത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഡിഎഫ്ഒ ഇക്കാര്യം പരിശോധിച്ച് കണ്ണവം വനത്തില്‍ ഇത്രയും തേക്ക് ലഭ്യമാണോ എന്ന് ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിച്ചു. എന്നാല്‍ കണ്ണവം, തളിപ്പറമ്പ് വനങ്ങളില്‍ ആവശ്യപ്പെട്ടിരിക്കുന്നത്രയും തേക്ക് ലഭ്യമല്ലെന്നും ഭീമമായ തുകയാണ് ഇത്രയും തേക്കിന് വിലവരികയെന്നും ഉണ്ടെങ്കില്‍ത്തന്നെ അങ്ങനെ സൗജന്യമായി നല്‍കാന്‍ ചട്ടമില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് തേക്ക് നല്‍കാനാവില്ലെന്ന് വനം വകുപ്പ് ജയരാജനെ അറിയിച്ചു. ജയരാജനെ വേട്ടയാടുന്നതിനെതിരെ മാതൃഭൂമി ചാനലില്‍ തമ്മിലടി തുങ്ങി




 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...  (9 minutes ago)

തലസ്ഥാനത്ത് എന്തും സംഭവിക്കാം... കലാപ നീക്കം ശക്തം ശ്രീലേഖ വിവാദം റിഹേഴ്സൽ മാത്രം സൂക്ഷിച്ച് ബി ജെ പി  (12 minutes ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും...  (22 minutes ago)

രണ്ടുദിവസത്തെ പരിപാടികൾക്കായി സംസ്ഥാനത്തെത്തിയ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന് ഉഷ്മള സ്വീകരണം  (45 minutes ago)

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യാതിഥിയാവും  (1 hour ago)

തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി മണിയെ എസ്‌ഐടി ഇന്ന് വീണ്ടും ചോദ്യം ചെയ്യും.  (1 hour ago)

ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി പുഴയില്‍ മുങ്ങിമരിച്ചു  (1 hour ago)

ഫാൻസി സാധനങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ വിൽക്കുന്ന പന്ത്രണ്ടോളം കടകൾ ....  (1 hour ago)

ഭാര്യവീട്ടിൽ നിന്നും കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടി; മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി; കഴുത്തു മുറിക്കാൻ കാരണം കുടുംബ പ്രശ്നം  (13 hours ago)

ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നെസ് സംസ്ഥാനതല ജനകീയ ക്യാമ്പയിന്‍; പ്രചാരണ റാലിയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും  (13 hours ago)

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി രണ്ടാമതും സൗജന്യ ലീഗൽ ക്ലിനിക്‌ സംഘടിപ്പിച്ചു...  (13 hours ago)

മത്തി ഡിസംബർ 28 ന് കൊച്ചിയിൽ തുടക്കം കുറിച്ചു!!  (13 hours ago)

സത്രം-പുല്‍മേട് വഴി യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് ബയോടോയ്ലെറ്റ് ഉള്‍പ്പെടെ കൂടുതല്‍ ടോയ്ലെറ്റ് സൗകര്യങ്ങളൊരുക്കും; തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ജലലഭ്യതയും ഉറപ്പ് വരുത്തും ; രുക്കങ്ങള്‍ വിലയിരുത്തു  (13 hours ago)

2,500ലധികം വിദ്യാർഥികൾക്ക് ആദരവുമായി സൈലം അവാർഡ്സ്...  (14 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്  (14 hours ago)

Malayali Vartha Recommends