Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ജയരാജനെ മനപൂര്‍വ്വം വേട്ടയാടുന്നതോ: ജയരാജന്റെ കത്തില്‍ തൂങ്ങി സിപിഎം സിപിഐ കൊമ്പുകോര്‍ക്കല്‍

22 OCTOBER 2016 04:32 PM IST
മലയാളി വാര്‍ത്ത

വനം മന്ത്രി കെ രാജുവിന് രഹസ്യമായി നല്‍കിയ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സിപിഐയും സിപിഎമ്മും തമ്മില്‍ വീണ്ടും ഉടക്കുന്നു. ജയരാജന്‍ നല്‍കിയ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുക വഴി സര്‍ക്കാരിന്റെ സല്‍പേരിന് കളങ്കം വരുത്തി എന്നാണ് ആരോപണം. നേരത്തെ മുതല്‍ സിപിഐയും സിപിഎമ്മും തമ്മിലുള്ള തര്‍ക്കം തുടരുകയായിരുന്നു. അതിനിടയിലാണ് പുതിയ ആരോപണം ഉണ്ടായിരിക്കുന്നത്.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തിലേക്കാണ് തേക്ക് തടി ആവശ്യപ്പെട്ട് ജയരാജന്‍ കത്തെഴുതിയത്. ക്ഷേത്ര പുനരുദ്ധാരണ വേളയില്‍ ഇത്തരം ആവശ്യങ്ങളുമായി ക്ഷേത്രം ഭരണസമിതിക്കാര്‍ മന്ത്രിമാരെ സമീപിക്കാറുണ്ട്. മന്ത്രിമാര്‍ വനം മന്ത്രിക്കാണ് പ്രസ്തുത കത്തുകള്‍ അയക്കാറുള്ളത്. ഇ.പി. ജയരാജന്‍ പറയുന്നതു പോലെ ഇത് ഒരു സാധാരണ നടപടിക്രമം മാത്രമാണ്.
സിപിഎമ്മിനുള്ളില്‍ നിന്നും ജയരാജനെതിരെ ചില നീക്കങ്ങള്‍ നടക്കുന്നതിനായി ഔദ്യോഗിക പക്ഷം സംശയിക്കുന്നുണ്ട്. അതിന് സിപിഐയുടെ പിന്തുണ ഉണ്ടെന്നാണ് സിപിഎമ്മിന്റെ സംശയം, പിന്തുണയ്ക്കാന്‍ തങ്ങള്‍ ആദര്‍ശവാദികളാണെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതായും സിപിഎം വിശ്വസിക്കുന്നു. ജയരാജന് വിഷയത്തില്‍ ജനയുഗം എഴുതിയ എഡിറ്റോറിയല്‍ സിപിഎം നേതൃത്വത്തെ ചെറുതായിട്ടൊന്നുമല്ല ചൊടിപ്പിച്ചിട്ടുള്ളത്.
അഞ്ചു വര്‍ഷവും ഒരമ്മ പെറ്റ മക്കളെ പോലെ സിപിഐയും സിപിഎമ്മും കഴിയുമെന്ന് വിശ്വസിക്കാന്‍ സാധിക്കില്ല. സിപിഐ ഉടക്കി പോവുകയാണെങ്കില്‍ അതേ നിമിഷത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ കൂടെ കൂട്ടാനായിരിക്കും സിപിഎം ശ്രമിക്കുക. കേരള കോണ്‍ഗ്രസിനെ സിപിഎം നിശ്ചിത അകലത്തില്‍ നിര്‍ത്തിയിരിക്കുന്നതിന്റെ രഹസ്യം ഇതാണ്. വനം മന്ത്രി കെ രാജുവിനും കാനം രാജേന്ദ്രനുമെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുകയാണ് . സിപിഐ ഇത്തരത്തില്‍ പെരുമാറുന്നതിനു പിന്നില്‍ വിഎസ് അച്യുതാനന്ദനും കൈയുണ്ടോ സംശയിക്കുന്നു,. സിപിഐയ്ക്ക് വിഎസ് വിശ്വസ്തനാണ്.

വിഷയത്തില്‍ ജയരാജന്റെ വിശദീകരണം
ക്ഷേത്ര നിര്‍മാണത്തിന് തേക്ക് തടി സൗജന്യമായി ചോദിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി മുന്‍ മന്ത്രി ഇപി ജയരാജന്‍. ക്ഷേത്രകമ്മിറ്റി നല്‍കിയ കത്ത് വനംമന്ത്രിക്ക് കൈമാറുക മാത്രമാണ് താന്‍ ചെയ്തതെന്ന് ജയരാജന്‍ വ്യക്തമാക്കി. ഒരുമന്ത്രി എന്ന നിലയിക്ക് ലഭിച്ച നിവേദനം താന്‍ കീറിക്കളയണമായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു.
ഇരിണാവ് ക്ഷേത്രം തന്റെ കുടുംബ ക്ഷേത്രമല്ലെന്നും അത് ദേവസ്വം ബോര്‍ഡിന്റേതാണെന്നും ജയരാജന്‍ പറഞ്ഞു. ക്ഷേത്രഭാരവാഹികളും വനംമന്ത്രിക്ക് കത്ത് നല്‍കിയിരുന്നതായി ജയരാജന്‍ അഭിപ്രായപ്പെട്ടു.
വ്യവസായ മന്ത്രിയായിരിക്കെ ഇരിണാവിലുള്ള ക്ഷേത്ത്രിലെ കൊടിമര നിര്‍മാണത്തിനായി ഇപി ജയരാജന്‍ 1,200 ക്യുബിക് മീറ്റര്‍ തേക്ക്തടി വനംവകുപ്പിനോട് ആവശ്യപ്പെട്ടു എന്നാണ് ആരോപണം. ഇതാണ് പുതിയ വിവാദത്തിന് വഴിവെച്ചത്.
വനംമന്ത്രി കെ രാജുവിന് മന്ത്രിയെന്ന നിലയില്‍ തന്റെ ഔദ്യോഗിക ലെറ്റര്‍പാഡിലൂടെ ജയരാജന്‍ തേക്ക് ആവശ്യപ്പെടുകയായിരുന്നു എന്നാണ് ആരോപണം. കത്ത് ലഭിച്ചതായി വനം മന്ത്രി കെ രാജു സ്ഥിരീകരിച്ചിട്ടുണ്ട്. ജയരാജന്റെ കത്ത് ലഭിച്ച വനംമന്ത്രി അത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഡിഎഫ്ഒ ഇക്കാര്യം പരിശോധിച്ച് കണ്ണവം വനത്തില്‍ ഇത്രയും തേക്ക് ലഭ്യമാണോ എന്ന് ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിച്ചു. എന്നാല്‍ കണ്ണവം, തളിപ്പറമ്പ് വനങ്ങളില്‍ ആവശ്യപ്പെട്ടിരിക്കുന്നത്രയും തേക്ക് ലഭ്യമല്ലെന്നും ഭീമമായ തുകയാണ് ഇത്രയും തേക്കിന് വിലവരികയെന്നും ഉണ്ടെങ്കില്‍ത്തന്നെ അങ്ങനെ സൗജന്യമായി നല്‍കാന്‍ ചട്ടമില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് തേക്ക് നല്‍കാനാവില്ലെന്ന് വനം വകുപ്പ് ജയരാജനെ അറിയിച്ചു. ജയരാജനെ വേട്ടയാടുന്നതിനെതിരെ മാതൃഭൂമി ചാനലില്‍ തമ്മിലടി തുങ്ങി




 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (5 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (5 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (5 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (5 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (6 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (6 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (6 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (6 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (7 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (7 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (7 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (11 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (11 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (11 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (12 hours ago)

Malayali Vartha Recommends