Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴിമാറ്റത്തിന് പിന്നില്‍ ആര്‍എസ്എസ്?

16 JUNE 2017 09:46 AM IST
മലയാളി വാര്‍ത്ത

സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി മാറ്റത്തിന് പിന്നില്‍ വന്‍ ശക്തികള്‍ പ്രവര്‍ത്തിച്ചിരുന്നതായി റിപ്പോര്‍ട്ട്. വീട്ടുകാരില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദവും ആര്‍എസ്എസ്സിന്റെ ഇടപെടലുമാണ് മൊഴിമാറ്റത്തിന് പിന്നിലെന്നാണ് സൂചന. നേരത്തതന്നെ സ്വാമിക്ക് സഹായവുമായി സംഘപരിവാര്‍ രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു.

പതിനാറാം വയസുമുതല്‍ അനുഭവിച്ചുവരുന്ന പീഡനത്തില്‍നിന്നും രക്ഷപ്പെടാനായിട്ടായിരുന്നു സ്വാമിയുടെ ലിംഗം മുറിച്ചതെന്നാണ് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കിയിരുന്നത്. സംഭവം നടന്ന് ആഴ്ചകള്‍ക്കുശേഷം ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് ചൂഷണത്തിന് ഇരയായ പെണ്‍കുട്ടി കത്തിലൂടെ വെളിപ്പെടുത്തുകയായിരുന്നു.

ഈ കത്ത് ഗംഗേശാനന്ദയുടെ അഭിഭാഷകനാണ് കോടതിയില്‍ സമര്‍പ്പിച്ചത് എന്നത് അട്ടമറി സാധ്യത സ്ഥിരീകരിക്കുന്നു. കാമുകന്‍ അയ്യപ്പദാസ് ആണ് ജനനേന്ദ്രിയം മുറിച്ചതെന്നാണ് പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ മൊഴി. ഇതേകാര്യമാണ് നേരത്തെ സ്വാമി പോലീസില്‍ പറഞ്ഞതും. പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതിയും നല്‍കിയുന്നു.

കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ശ്രമിക്കുന്നുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സംഘപരിവാര്‍ സംഘടനയില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദമാണ് ഇതിന് പിന്നില്‍. മൊഴിമാറ്റാനായി പെണ്‍കുട്ടിക്ക് ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്. പെണ്‍കുട്ടി ഇപ്പോഴത്തെ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ സ്വാമിക്കെതിരായ പീഡനക്കേസ് തള്ളപ്പെടുമെന്നുറപ്പാണ്.

തന്റെ സുഹൃത്ത് അയ്യപ്പദാസും അയാളുടെ രണ്ടു സുഹൃത്തുക്കളും ചേര്‍ന്നാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയതെന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും സമാനമായ മൊഴികള്‍ മുന്‍പ് കൊടുത്തിരുന്നു. എന്നാല്‍ പെണ്‍കുട്ടിയും അതിനോട് യോജിക്കുന്ന തരത്തിലാണ് ഇപ്പോള്‍ മൊഴി കൊടുത്തിരിക്കുന്നത്. മലയാളം വായിക്കാനറിയാത്ത തന്നെക്കൊണ്ട് പോലീസ് പരാതിയെഴുതി അതില്‍ ഒപ്പിടീക്കുകയായിരുന്നു എന്നാണു പെണ്‍കുട്ടി പറയുന്നത്. സ്വാമിയുടെ അഭിഭാഷകനായ അഡ്വ. ശാസ്തമംഗലം അജിത്തിനു പെണ്‍കുട്ടി നല്‍കിയ കത്ത് വഞ്ചിയൂര്‍ കോടതി ഫയലില്‍ സ്വീകരിച്ചു.

തന്റെ അമ്മയ്ക്കു സ്വാമിയുമായി അവിഹിതബന്ധമുണ്ടെന്നു മൊഴി നല്‍കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുമെന്നുമുള്ള യുവതിയുടെ ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. തന്നെ മകളെപ്പോലെ കാണുന്ന സ്വാമി ഒരിക്കലും തന്നെ പീഡിപ്പിച്ചിരുന്നില്ലെന്നു പെണ്‍കുട്ടി പറയുന്നു.സ്വാമിയുടെ പ്രേരണയേത്തുടര്‍ന്നാണ് എല്‍.എല്‍.ബി പഠനത്തിനു പോലും ചേര്‍ന്നത്.സ്വാമിജിയുടെ പരിചയക്കാരന്‍ അയ്യപ്പദാസുമായി ഉള്ള ബന്ധമാണ് എല്ലാത്തിനും കാരണം. അയ്യപ്പദാസാണ് സ്വാമിക്കെതിരെ തന്നെക്കൊണ്ട് ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.

എന്നാല്‍ കൃത്യം നടന്ന ദിവസം രാത്രി തനിക്കു അതിനു ധൈര്യം ഉണ്ടായില്ല. തുടര്‍ന്ന് സ്വാമിയുടെ മുറിയില്‍ നിന്ന് നിലവിളി കേട്ട് താന്‍ പുറത്തേക്ക് ഇറങ്ങിയോടി. എ ഡി ജി പി സന്ധ്യയുടെ വീട്ടില്‍ ചെല്ലാന്‍ തന്നോട് നേരത്തെ പറഞ്ഞിരുന്നതും അയ്യപ്പദാസാണ്. എ.ഡി.ജി.പിയുടെ വീട്ടില്‍ ചെന്നു പലതവണ കാളിങ് ബെല്‍ അമര്‍ത്തിയെങ്കിലും ആരും ഇറങ്ങി വന്നില്ല. പിന്നീട് 100ല്‍ വിളിച്ചു പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്വാമിക്ക് അമ്മയുമായി അവിഹിതം ഉണ്ടെന്നു പറയാന്‍ തന്നെ ഒരുപാട് നിര്ബന്ധിച്ചിരുന്നുവെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.തിരുവനന്തപുരത്തു പെണ്‍കുട്ടിയുടെ വീടിനു സമീപമുള്ള ചട്ടമ്പിസ്വാമി ജന്മഗൃഹവുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥയുമായുള്ള തര്‍ക്കത്തില്‍ മുന്നില്‍ നിന്നയാളാണ് ഗംഗേശാനന്ദ സ്വാമി.

അന്ന് അത് ഏറെ വിവാദങ്ങള്‍ക്കു വഴി വച്ചിരുന്നു. ആ വിഷയത്തില്‍ സ്വാമിക്കെതിരായ പകപോക്കലാണ് ജനനേന്ദ്രിയം മുറിക്കലിലും തുടര്‍ന്നുള്ള കേസില്‍ സ്വാമിയെ തന്നെ പ്രതിക്കൂട്ടില്‍ ആക്കിയതെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന ആരോപണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു  (8 minutes ago)

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (32 minutes ago)

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (1 hour ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (1 hour ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (1 hour ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (1 hour ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (2 hours ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (3 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (3 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

Malayali Vartha Recommends