Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

ഇനി അവൻ സംസാരിക്കട്ടെ!! ഹാഷ്മിയെ ചൊറിയാൻ വന്ന ലക്ഷ്മി പത്മയെ വലിച്ച് കീറി ഒട്ടിച്ച് ആയിശ

03 FEBRUARY 2026 02:30 PM IST
മലയാളി വാര്‍ത്ത

More Stories...

അഴിമതിയും കൊള്ളയും നടത്തുന്ന എൽഡിഎഫ് സർക്കാരിനെതിരെ വോട്ട് രേഖപ്പെടുത്തി എൽഡിഎഫിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ജനങ്ങൾ കാത്തിരിക്കുന്നു; ആഞ്ഞടിച്ച് കെ.സി വേണുഗോപാൽ എംപി

200 കോടി രൂപയുടെ ബംഗ്ലാവ് ഞാൻ ഉണ്ടാക്കിയതാ.. പക്ഷേ അതെന്റെ പേരില്ല.. വിവാദങ്ങൾക്ക് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

നിയമസഭാ വിജയത്തിൽ ബിജെപി വിജയിക്കും; തിരഞ്ഞടുപ്പ് നിർണ്ണായകമാണന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു

ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുന്നു; ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്ത മാധ്യമപ്രവർത്തകനോട് ചില ചോദ്യങ്ങൾ.. രൂക്ഷവിമർശനവുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് മാധ്യമ പ്രവർത്തകയായ ലക്ഷ്മി പത്മ. സമൂഹമാധ്യമമായ ഫേസ്ബുക്കിലൂടെയാണ് പ്രതികരണം..

പോസ്റ്റ് ഇങ്ങനെ

മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ 24 മാധ്യമപ്രവർത്തകൻ ഹാഷ്മി താജ് ഇബ്രാഹിം ചോദിക്കാതെപോയ ചില ചോദ്യങ്ങൾ …സമാഹരിക്കാതെ പോയ തെളിവുകൾ
1.മൂന്നാമത്തെ പരാതിക്കാരിയിൽ നിന്നും സാമ്പത്തികവും സമ്മാനങ്ങളും സ്വീകരിച്ചില്ല എങ്കിൽ അവർ നടത്തിയിരിക്കുന്ന ബാങ്ക് ട്രാൻസ്ഫറുകളും ഓൺ ലൈൻ പേർച്ചസുകളും കൊറിയർ ഡിറ്റൈലുകളും എങ്ങനെ ആണ് രാഹുൽ മാങ്കൂട്ടത്തിന്റെ പേരിലേക്ക് ആകുന്നത്.കോടതിസമക്ഷമുള്ള തെളിവുകൾ ആണ്ഞാനിവിടെ പോസ്റ്റ് ചെയ്യുന്നത്
2.അതിജീവിതകൾക്കെതിരെ ദുർബല വാദമുഖങ്ങൾ ഉയർത്താൻ ഒരു മടിയും കാണിക്കാത്ത രാഹുൽ എന്തുകൊണ്ടാണ് ഗർഭഛിദ്രം അടക്കമുള്ള ഗുരുതര പരാതികളെ കുറിച്ച് മിണ്ടാത്തത് ?
3.തനിക്ക് ഉത്തരം ഇല്ലാത്ത കാര്യങ്ങൾ വരുമ്പോൾ അവയല്ലാം കോടതിയുടെ പരിഗണനയിൽ അല്ലേ എന്ന് ഉരുളുന്ന രാഹുൽ കോടതിയുടെ പരിഗണനയിൽ തെളിവുകൾ ആയി ഇരിക്കുന്ന ചാറ്റുകളെ പറ്റി തെറ്റിദ്ധാരണ ജനകമായ കാര്യങ്ങൾ പറയുന്നത് എങ്ങനെ?
4.പാലക്കാട്കാരി അല്ലാത്ത മൂന്നാം പരാതിക്കാരിയെ എന്തിന് രാഹുൽ ഫ്ലാറ്റ് വാങ്ങലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബിൽ ടെക് ഗ്രൂപ്പുമായി സംസാരിക്കാൻ ചുമതലപ്പെടുത്തണം?

5.തന്റെ ഫ്ലാറ്റിലേക്ക് വരുന്നത് സേഫ് ആണെന്ന് കരുതിയാണ് മൂന്നാം പരാതിക്കാരി അവിടേക്ക് വരാമെന്ന് ഏറ്റതെങ്കിൽ എന്തിനാണ് അവർ അവരുടെ സുഹൃത്തിനെയും രാഹുലിന്റെ സുഹൃത്തായ ഫെനിയെയും ഒപ്പം കൂട്ടണം എന്ന് ഈ ചാറ്റുകളിൽ പറയുന്നത്?(കോടതിയിൽ തെളിവായിരിക്കുന്ന ചാറ്റ് ന്റെ സ്ക്രീൻ ഷോട്ട് താഴെ)
6.പരാതിപ്പെട്ട മൂന്ന് പേരുമായും ഉഭയകക്ഷി സമ്മതപ്രകാരമാണ് ബന്ധമെന്ന് രാഹുൽ പറയുമ്പോഴും ഒരു രാഷ്ട്രീയ നേതാവിന് ഒരേ സമയം ഇതെങ്ങനെ സാധ്യമാകുമെന്ന ധാർമികമായ ചോദ്യം? ( ഈ കേസുകൾ നേരാംവണ്ണം പഠിച്ചെങ്കിൽ ഹാഷ്മിക്ക് അതിന് ആകുമായിരുന്നു )
അത്യന്തം നിഷ്ഠൂരമായ ലൈംഗിക അതിക്രമങ്ങൾ മാധ്യമമേഖലയിൽ തന്നെയുള്ള മറ്റ് സ്ത്രീകൾക്കെതിരെ ഉണ്ടായി എന്നറിഞ്ഞിട്ടും(ഇതുവരെയും പ്രാതിപ്പെടാത്തവർ)അവയിലെക്കൊന്നും പരോക്ഷമായ ഒരു ചോദ്യമുന പോലും ഹാഷ്മിയുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തത് എന്ത് കൊണ്ടാണ്?
അതിജീവിതകൾ (പരാതിയുമായി എത്തിയവരും അല്ലാത്തവരും)സൈബർ ഇടങ്ങളിലും അല്ലാതെയും നേരിടുന്ന ആക്രമണങ്ങൾ നേരിട്ടറിയാവുന്ന ഹാഷ്മി..അവരൊക്കെ മരണക്കയത്തിലേക്ക് പോകാതെ പിടിച്ചു നിൽക്കുന്നതിന്റെ അധ്വാനം കുറെ ഒക്കെ മനസിലാക്കിയ ഹാഷ്മി അവരുടെയെല്ലാം ചങ്ക് തകരുമെന്ന് നല്ല ഉറപ്പുണ്ടായിട്ടും ഇങ്ങനെ ഒരു വേട്ടക്കാരന് സ്പേസ് ഒരുക്കും മുമ്പ് മിനിമം ഹോം വർക്ക് ചെയ്യണമായിരുന്നു.ശ്വാസമെടുക്കാതെ നിങ്ങൾ നടത്തുന്ന ധാർമിക പ്രസംഗങ്ങളിൽ കുറച്ചെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ മുറിവേറ്റ ഈ മനുഷ്യരെക്കൂടി ഒന്ന് കേൾക്കണമായിരുന്നു.


അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ, അവയിൽ ചിലത് ഇങ്ങനെ
Ayisha Hamna- ജാമ്യ പരിഗണനയിരിക്കുന്ന ഒരു കേസിലെ സുപ്രധാന കാര്യങ്ങളിൽ മറുപടി പറയുകയോ അതിനെപ്പറ്റി എന്തെങ്കിലും പരാമർശം നടത്തുകയോ ചെയ്താൽ അദ്ദേഹത്തിൻറെ ജാമ്യം . റദ്ദാക്കുമെന്ന് കേവലം പ്ലസ് ടു കാരിയായ എനിക്കറിയാം.. പിന്നെ ചേച്ചിക്ക് എന്താണ് രാഹുലിനോട് ഇത്ര വിരോധം അതേപോലെ ഒരുപാട് അതിജീവിതകൾ ഉണ്ടെങ്കിൽ പരാതി കൊടുക്കാൻ പറയും മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൊടുക്കാൻ സാധിക്കുന്ന കാര്യമല്ലേ നിങ്ങൾ അത് ചെയ്യൂ അല്ലാതെ പബ്ലിക് പ്ലാറ്റ്ഫോമിൽ വന്ന് ഇങ്ങനെ പറയുകയല്ല ചെയ്യേണ്ടത്.. അതേപോലെ അദ്ദേഹം പരാമർശിച്ച റിനി ആൻ ജോർജ് ഹണി ഭാസ്കർ എം എ ഷാനവാസ് ഇവരുടെ കാര്യങ്ങളൊന്നും എന്താ ചർച്ച ചെയ്യാത്തത് ഈ ആരോപണങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമായി പറയുന്നു അതുപോലെ കളക്ടർ മുൻ എംപിയുടെ മകൾ ഇതിനെക്കുറിച്ച് അദ്ദേഹം വ്യക്തമായി പറയുന്നുണ്ട് അതിൻറെ കൂടെ തന്നെ രണ്ടാം പരാതിയിലെ വ്യക്തമായ കാര്യങ്ങളും പറയുന്നു. ഒന്നാം പരാതിക്കാരിയുടെ കേസ് ഹൈക്കോടതിയിൽ നിൽക്കുന്നതുകൊണ്ട് അദ്ദേഹത്തിന് അതിൽ കൂടുതൽ ഒന്നും പറയാൻ പറ്റില്ല....
5,6 മാസം ആയി വലിച്ച് കീറി ഒട്ടിക്കുന്നില്ലേ അവനെ അവന് പറയൻ ഉള്ളത് കൂടി ജനം അറിയട്ടെ...pine. ബഹുമാനപ്പെട്ട കോടതി തന്നെ ഇതിലൊന്നും റേപ്പ് നിലനിൽക്കില്ലെന്ന് പറയുന്നു പിന്നെ എങ്ങനെയാണ് അദ്ദേഹം ബലാത്സംഗ വീരൻ ആവുന്നത് അത് പറഞ്ഞു തരാമോ.
കോടതി മുന്നിൽ നിൽക്കുന്ന കേസിലെ സുപ്രധാന തെളിവുകൾ നിങ്ങളുടെ കയ്യിൽ എങ്ങനെ കിട്ടി....???? എനിക്ക് അറിയില്ലാ അറിയാത്തത് കൊണ്ട് ചോദിക്കുന്ന നമ്മുക്ക് കോടതിയിൽ നിന്നും ഇങ്ങനെ കിട്ടുമോ.... കോടതിയുടെ പരിഗണനയുള്ള കേസിന്റെ പ്രധാനപ്പെട്ട തെളിവുകൾ സമൂഹമാധ്യമങ്ങളിലൂടെ . പ്രചരിപ്പിക്കാൻ പാടുണ്ടോ...???
(നമ്മുടെ പാപങ്ങൾ നമ്മുടെ കുട്ടികളുടെ മേലെ വരുമെന്ന് ഒരു പഴമൊഴി ഉണ്ട് കള്ളം വിറ്റ് ജീവിക്കുന്നവർ ഇതിൽ ആരാണെങ്കിലും ഒന്ന് alojichoo... അവനവൻ്റെ കർമ്മ ഫലം അടുത്ത തലമുറയ്ക്ക് കിട്ടാതെ ഇരിക്കട്ടെ)

മറ്റൊരു കമന്റ് ചേച്ചി എന്തിനു വേണ്ടി ആണ് ഇതൊക്കെ പറയുന്നത് അതും ഒരു PR വർക്ക്‌ അല്ലെ... ഇവിടെ നീതി ന്യായ വ്യവസ്ഥകൾ ഉണ്ട് അവർ പൊട്ടന്മാർ ആയിട്ട് അവിടെ ഇരിക്കുന്നത് അല്ല.. അപ്പോൾ നിങ്ങൾ മാപ്രകൾ അവരെക്കാൾ വലിയവർ ആകുന്നത് ആരോ ഉന്തി വിട്ടത് എഴുന്നള്ളിക്കാൻ അല്ലെ... ഇതിലും വലിയ എത്രയോ കാര്യം കേരളത്തിൽ നടക്കുന്നു അതിൽ ഒന്നും നിങ്ങൾ വായ തുറക്കാത്തത് നിങ്ങളെ ആരോ ബന്ധിച്ചിരുന്നു എന്നുള്ളത് അല്ലെ... രാഹുൽ തെറ്റ് ചെയ്തു എങ്കിൽ ഇവിടുത്തെ നീതി വ്യവസ്ഥ ശിക്ഷിക്കും... നിങ്ങൾക്ക് അതിന് യാതൊരു യോഗ്യത ഇല്ല
..Faisal Ibrahim Mohd രാഹുൽ മാങ്കൂട്ടത്തിൽ ശരിയാണോ തെറ്റാണോ എന്നതല്ല വിഷയം.രാഹുലിനെ കുറ്റവാളി ആയി ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ വിധിച്ചിട്ടുമില്ല.വിധി പറയുന്ന ദിവസം വരെ അയാൾ കുറ്റാരോപിതൻ മാത്രമാണ്.വ്യക്തിപരമായി രാഹുൽ മാങ്കൂട്ടത്തിൽ ഒരു തെറ്റാണ് എന്ന അഭിപ്രായം ഉണ്ട് താനും..!!
രാഹുലിന്റെ അഭിമുഖം നടത്തിയതിന്റെ പേരിൽ ഹാഷ്മിയോട് റെസ്‌പെക്ട് തോന്നുകയല്ല മറിച്ച്‌ ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയ്ക്ക് രാഹുലിന് ജനങ്ങളോട് പറയാനുള്ളത് ജനങ്ങൾക്ക് മുന്നിലെത്തിക്കുക എന്ന ധർമ്മം നിർവഹിച്ചതിന് ഒരു കയ്യടി ഉണ്ട്..!!
രാഹുൽ എന്നല്ല ഏത് കുറ്റാരോപിതനും അതിപ്പോൾ ആണായാലും പെണ്ണായാലും ഞാനായാലും നിങ്ങളായാലും അയാളുടെ അല്ലെങ്കിൽ അവളുടെ ഭാഗം ജനങ്ങൾക്ക് മുന്നിൽ പറയാനൊരു സ്‌പേസ് ഒരിക്കലെങ്കിലും ഇവിടെ മാധ്യമങ്ങൾ നൽകുന്നു എന്നത് നല്ല കാര്യം തന്നെയാണ്..!!
സംവാദത്തിൽ എവിടെയും രാഹുലിന്റെ ഭാഗം നിന്ന് കൊണ്ട് സംസാരിക്കാത്ത സ്ഥിതിക്ക് ഹാഷ്മി വിമർശനം അർഹിക്കുന്നില്ല ഈ കാര്യത്തിൽ...!!

അതേ സമയം അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞത്: ഫ്‌ലാറ്റ് വാങ്ങി നല്‍കാന്‍ താന്‍ ആവശ്യപ്പെട്ടു എന്ന ആരോപണം തെറ്റാണെന്നാണ് രാഹുല്‍ അഭിമുഖത്തില്‍ പറഞ്ഞത്. ഒരു ബില്‍ഡര്‍ തനിക്ക് നല്‍കിയ ഡിസ്‌കൗണ്ട് നിരക്കിനെക്കുറിച്ച് അന്വേഷിക്കാന്‍ സുഹൃത്തെന്ന നിലയില്‍ പരാതിക്കാരിയോട് ആവശ്യപ്പെടുകയാണ് ചെയ്തത്. ആ സംഭാഷണത്തിന്റെ മുകളിലെയും താഴെയും ഉള്ള മെസ്സേജുകള്‍ പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടും. താന്‍ ലോണ്‍ എടുത്ത് സ്വന്തം പണം ഉപയോഗിച്ചാണ് ഫ്‌ലാറ്റ് വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നത്. വിവാഹം കഴിച്ച് കുടുംബമായി ജീവിക്കുമ്പോള്‍ വലിയ ഫ്‌ലാറ്റ് വേണമെന്ന് അവര്‍ തന്നെ പറയുന്ന ചാറ്റുകള്‍ പുറത്തുവിട്ടാല്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതി നിലനില്‍ക്കില്ലെന്നും രാഹുല്‍ ചുണ്ടിക്കാട്ടി. ചെരുപ്പ്, സണ്‍സ്‌ക്രീന്‍ ലോഷന്‍ തുടങ്ങിയവ വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടു എന്ന പരാതികളെയും രാഹുല്‍ പരിഹസിച്ചുരിന്നു. ഒരു ചെരുപ്പിന്റെ ലിങ്ക് അവര്‍ അയച്ചു തരികയും പിന്നീട് താന്‍ അത് സ്വന്തം പണം നല്‍കി വാങ്ങുകയുമാണ് ചെയ്തത്. ഇത്തരം നിസ്സാരമായ കാര്യങ്ങള്‍ വലിയ ആരോപണങ്ങളായി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ പരാതികളില്‍ പറയുന്നതിനേക്കാള്‍ വലിയ സത്യങ്ങള്‍ കോടതിയിലൂടെ പുറത്തുവരുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ അഭിമുഖത്തില്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (8 minutes ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (2 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (3 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (3 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (4 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (4 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (4 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (4 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (4 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (5 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (5 hours ago)

ടേക്ക് ഓഫ് കഴിഞ്ഞ് 4 മിനിട്ട് ഹെര്‍ക്കുലീസ് വിമാനം പിളർന്നു 47 സൈനികർ മരിച്ചു....! അപകടസമയത്ത് വിമാനത്തില്‍  (5 hours ago)

ആസ്തി കുറച്ച് കാണിച്ചു, വരുമാന സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല;വി ഡി സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവെച്ചു  (5 hours ago)

ജിംനേഷ്യത്തിന്റെയും ബ്യൂട്ടി പാര്‍ലറിന്റെയും മറവില്‍ ലഹരിവില്‍പ്പന നടത്തിയ യുവതി പിടിയില്‍  (5 hours ago)

സിലിണ്ടര്‍ കിട്ടാതെ ഹോട്ടല്‍ പൂട്ടി; കടബാധ്യതയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ കടയ്ക്കുള്ളില്‍ ജീവനൊടുക്കി  (6 hours ago)

Malayali Vartha Recommends