വീഡിയോയിൽ ലൈംഗികത ഇല്ല വക്കീലന്മാർ മുട്ടുമടക്കി.. കോടതി രഹനയ്‌ക്കൊപ്പം! ഭർത്താവിന്റെ കുറിപ്പ്!
നഗ്ന ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച കേസില്‍ രഹ്ന ഫാത്തിമക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ച വാര്ത്ത പുറത്തുവന്നിരുന്നു. കേസില്‍ രഹ്നയ്ക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.എന്നാൽ ആ വീഡിയോയിൽ ലൈംഗികത ഇല്ലെന്ന് അവസാനം വക്കീലന്മാർക്ക് സമ്മതിക്കേണ്ടി വന്നുവെന്ന് പറഞ്ഞുകൊണ്ട് രംഗത്ത വന്നിരിക്കുകയാണ് രെഹ്ന ഫാത്തിമയുടെ ഭർത്താവ്.
ഹിന്ദു തീവ്രവാദി k സുരേന്ദ്രൻ ശബരിമല ആചാരസംരക്ഷണം ആഹ്വാനം ചെയ്ത് സ്ത്രീകളെ ശബരിമല പ്രവേശനത്തിൽ നിന്ന് തടഞ്ഞപ്പോൾ നിയമത്തിന്റെ ആനുകൂല്യത്തിൽ/സംരക്ഷണയിൽ മല കയറിയ രഹനയെ തടഞ്ഞത് മറ്റൊരു ഹിന്ദു തീവ്രവാദി കടകം പള്ളി സുരേന്ദ്രന്റെ 'ആക്ടിവിസ്റ്റ്' ഫത്വ ആയിരുന്നു. പിന്നീട് എല്ലാ ഹിന്ദു തീവ്രവാദികളും ഒരുമിച്ചു രഹനയെ ജയിലിൽ അടച്ചു നവോദ്ധാനം നടപ്പാക്കി, അയ്യപ്പനെ ഇസ്ലാം തീവ്രവാദിയിൽ(പേരിൽ) നിന്നും രക്ഷിച്ചു .പക്ഷെ 2കൊല്ലമായിട്ടും ഇതുവരെ പൊലീസിന് ശബരിമല കയറ്റത്തിലെ രെഹ്ന ചെയ്ത കുറ്റങ്ങൾ കണ്ടുപിടിച്ചു കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞില്ല. എന്നാൽ ഇല്ലാത്ത ആ കേസിന്റെ പേരിലാണ് bsnl ഇപ്പോൾ ജോലിയിൽ നിന്ന് പിരിയാനും കോട്ടേഴ്‌സ് ഒഴിയാനും നിർബന്ധിക്കുന്നത്.
ഇന്ന് കോടതിയിൽ രെഹനയുടെ ബോഡി പെയിന്റിംഗ് കേസിലും സർക്കാർ വക്കീലിനു ആണ് bjpക്കാരന്റെ പരാതിയിൽ രഹനയെ ജാമ്യം കൊടുക്കാതെ അകത്തു ഇടാൻ ധൃതി. എന്തായാലും കേരള സംസ്കാരത്തെ രെഹ്ന മോശം ആക്കി എന്ന് വാദിച്ച bjp വക്കീലിനോട് പോയി കേരള ഹിസ്റ്ററി വായിച്ചു വരാൻ ജഡ്ജ് നിർദേശിച്ചു. (Bjp വക്കീലിനെയും സർക്കാർ വക്കീലിനെയും സദാചാര വാദങ്ങളിൽ നിന്ന് തിരിച്ചറിയാൻ വളരെ പ്രയാസപ്പെട്ടു ). ആ വീഡിയോയിൽ ലൈംഗികത ഇല്ലെന്ന് അവസാനം വക്കീലന്മാർക്ക് സമ്മതിക്കേണ്ടി വന്നു. ജഡ്ജും 4വക്കീലന്മാരും ഒരു മണിക്കൂറോളം നീണ്ടു നിന്ന വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ കേസ് കൂടുതൽ കേൾക്കാനായി ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു.
എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രഹനാ ഫാത്തിമയും ഭർത്താവും സംസാരിക്കുന്ന ഒരു അഭിമുഖമാണ്.പ്രതികരിക്കുന്ന പെണ്ണ് പിശാശാണ് എന്ന് പറയുന്ന സമൂഹമാണ് ഇപ്പോൾ എന്ന് തുറന്ന് പറയുന്ന രഹനാ ഫാത്തിമയും ഭർത്താവും.. രഹനയെ പോലുള്ള സ്ത്രീകളുടെ ഭർത്താവിന് കഴിവില്ല എന്ന് പറയുന്ന സമൂഹമാണ്..!!പക്ഷേ അതല്ല സത്യം !അവരെ ആ സ്ത്രീയെ നമ്മൾ ബഹുമാനിക്കുകയാണ് എന്നത് സമൂഹം മനസ്സിലാക്കുന്നില്ല.
https://www.facebook.com/Malayalivartha