Widgets Magazine
23
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ അസ്‌മാക്‌ റസ്റ്ററന്റിൽനിന്ന് കടൽവിഭവങ്ങൾ കഴിച്ച് അവശനിലയിലായവർ.. ജയിൽ ഉദ്യോഗസ്ഥൻ അവശനിലയിൽ..അക്യൂട്ട് ഐ.സി.യുവിലേക്ക് മാറ്റുമെന്ന് ഡോക്ടർ..


സ്‌കൂളിൽ തീപിടിത്തം..മൂന്ന് ബസുകള്‍ കത്തിനശിച്ചു.. പുലർച്ചെ 2.45ഓടെയായിരുന്നു അപകടം. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല..സിസിടിവി ദൃശ്യങ്ങൾ കേന്ദീരീകരിച്ചാണ് അന്വേഷണം..


അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളിൽ മഴ..മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.. ഫെബ്രുവരി 26 വരെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം..


വലിയവേളി തീരത്ത് കൈകൾ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്....


16 മിനിറ്റ് നീണ്ട വീഡിയോ, ഉള്ളുലയ്ക്കുന്ന വാക്കുകൾ; മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജസീല വിടവാങ്ങി...

കുവൈറ്റില്‍ രണ്ടു മാസത്തിലേറെയായി തുടരുന്ന രാത്രികാല കര്‍ഫ്യൂവിന് വിരാമം; ഒന്നാം പെരുന്നാള്‍ ദിവസം മുതല്‍ അത് സംഭവിക്കും, രാജ്യത്തെ റസ്റ്റൊറന്റുകളും കഫേകളും മുഴുവന്‍ സമയവും തുറന്നു പ്രവര്‍ത്തിക്കാനും അനുമതി

11 MAY 2021 02:45 PM IST
മലയാളി വാര്‍ത്ത

More Stories...

പുണ്യപുരാതനമായ മസ്ജിദുൽ ഹറാമിൽ ആദ്യ തറാവീഹ് നമസ്കാരം ഭക്തിസാന്ദ്രമായി... വിശുദ്ധ മാസത്തിലെ ഈ ആദ്യ നമസ്കാരത്തിനായി ഹറം ശരീഫിൽ ഒത്തുചേർന്നത് ആയിരക്കണക്കിന് ഉംറ തീർഥാടകരും വിശ്വാസികളും...

ഇന്ത്യ സൂപ്പർ പവർ ഡാ ..!! ഈ 56 രാജ്യങ്ങളിലേക്ക് പറക്കാൻ ഇനി വിസ വേണ്ട!! നേട്ടം ഖത്തർ പ്രവാസികൾക്ക്

വിജയ രഹസ്യം പൊട്ടിച്ച് എം എ യൂസഫല..! അമ്പോ കൈയ്യടിച്ച് പ്രവാസികൾ റെക്കോർഡ് അടിച്ച് LULU

യുഎസിൽ പൊലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിയുടെ കുടുംബത്തിന് 29 മില്യൻ ഡോളർ നഷ്ടപരിഹാരം

പ്രവാസികൾക്ക് സന്തോഷം ദിവസം നാലര മണിക്കൂര്‍ ജോലി ഇഷ്ടമുള്ളപ്പോള്‍ വരാം..... പുതിയ ജോലി സമയം ഇങ്ങനെ

കുവൈറ്റില്‍ രണ്ടു മാസത്തിലേറെയായി തുടരുന്ന രാത്രികാല കര്‍ഫ്യൂവിന് വിരാമം കുറിക്കുകയാണ്. ഒന്നാം പെരുന്നാള്‍ ദിവസം മുതല്‍ ഭാഗിക കര്‍ഫ്യൂ പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി റിപ്പോർട്ട്. രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ തോത് താരതമ്യേന കുറഞ്ഞുവരികയും വാക്സിന്‍ വിതരണം നല്ല രീതിയില്‍ പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിലവിലുള്ള കര്‍ഫ്യൂ പിന്‍വലിക്കാന്‍ കുവൈറ്റിലെ കൊറോണ കമ്മിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനം കൈകൊണ്ടത്. ഇതിനുപിന്നാലെ രാത്രികാല കര്‍ഫ്യൂ മൂലം ദുരിതത്തിലായ പ്രവാസികൾക്ക് ഏറെ ആശ്വാസമാകുകയാണ് തീരുമാനം.

രാജ്യത്തെ റസ്റ്റൊറന്റുകളും കഫേകളും മുഴുവന്‍ സമയവും തുറന്നു പ്രവര്‍ത്തിക്കാനും അനുമതി നൽകി. പക്ഷെ ഇവിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുവാദമില്ല. മറിച്ച് പാര്‍സല്‍, ടെയ്ക്ക് എവേ, ഹോം ഡെലിവറി സംവിധാനം തുടരുന്നതാണ്. വാക്സിന്‍ കുത്തിവയ്പ്പ് എടുത്തവര്‍ക്ക് കഫേകളിലും റസ്റ്റൊറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അവസരം നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നുവെങ്കിലും മന്ത്രിസഭ അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഇവിടങ്ങളിലെ ജീവനക്കാര്‍ക്ക് മുഴുവന്‍ വാക്‌സിന്‍ നല്‍കിയ ശേഷം മാത്രമേ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം അനുവദിക്കുകയുള്ളൂ.

എന്നാൽ രാജ്യത്തെ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചെങ്കിലും റെസ്റ്റൊറന്റുകള്‍, കഫേകള്‍, ഫാര്‍മസികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, മെഡിക്കല്‍ സപ്ലൈ സ്റ്റോറുകള്‍ എന്നിവ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ രാത്രി എട്ടു മണി മുതല്‍ രാവിലെ അഞ്ചു മണി വരെ അടച്ചിടാനും മന്ത്രി സഭാ യോഗം തീരുമാനിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. രാവിലെ അഞ്ചു മണിക്കും രാത്രി എട്ടു മണിക്കും ഇടയിലുള്ള സമയങ്ങളില്‍ ഇവയ്ക്ക് എല്ലാ കൊവിഡ് പെരുമാറ്റച്ചട്ടങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

അതോടൊപ്പം തന്നെ രാജ്യത്തെ സിനിമാ തിയറ്ററുകള്‍ പെരുന്നാള്‍ ദിവസം മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. എന്നാല്‍ കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമായി ഇവിടത്തെ പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. വാക്‌സിനെടുക്കാത്തവര്‍ക്ക് ഇവിടെ പ്രവേശനം അനുവദിക്കുന്നതല്ല . സിനിമാ തിയറ്ററുകളിലെ മുഴുവന്‍ ജീവനക്കാരും ഇതിനകം വാക്‌സിന്‍ കുത്തിവയ്പ്പ് എടുത്ത പശ്ചാത്തലത്തിലാണ് അകത്തേക്ക് ആളുകളെ പ്രവേശിപ്പിക്കാന്‍ തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ വക്താവ് താരീഖ് അല്‍ മുസ്‌രിം അറിയിച്ചു.

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മെയ് 17 തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടെങ്കിലും 60 ശതമാനം ജീവനക്കാര്‍ മാത്രമേ ജോലിക്ക് ഹാജരാവാന്‍ പാടുള്ളൂ എന്നും മന്ത്രിസഭ യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഓരോ ഓഫീസിന്റെയും സ്ഥിതിക്കനുസരിച്ച് ജീവനക്കാരുടെ തോത് നിര്‍ണയിക്കാം. അതേസമയം ജോലിക്കെത്തുന്ന ജീവനക്കാരുടെ എണ്ണം 60 ശതമാനത്തില്‍ കൂടാന്‍ പാടില്ല. ഏതെങ്കിലും സ്ഥാപനത്തില്‍ കൂടുതല്‍ ജോലിക്കാര്‍ വേണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ അവയ്ക്ക് സിവില്‍ സര്‍വീസ് ബ്യൂറോയുമായി ബന്ധപ്പെട്ട് ആവശ്യമായ തീരുമാനം എടുക്കാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റസ്റ്ററന്റിൽനിന്ന് മീൻമുട്ട കഴിച്ച ജയിൽ ഉദ്യോഗസ്ഥൻ അവശനിലയിൽ  (1 hour ago)

സ്‌കൂളിൽ തീപിടിത്തം,  (2 hours ago)

10 ജില്ലകളിൽ മഴ  (2 hours ago)

'വിരോഷിന്റെ വിവാഹം', ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് താരങ്ങള്‍  (7 hours ago)

ഡല്‍ഹിമീററ്റ് റാപ്പിഡ് റെയില്‍ കോറിഡോര്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിയുടെ ജാമ്യവിധിയില്‍ അസാധാരണത്വമെന്ന് മന്ത്രി പി രാജീവ്  (7 hours ago)

മലേഷ്യന്‍ തീരത്ത് ശക്തമായ ഭൂചലനം  (7 hours ago)

ആരോഗ്യ സംവിധാനത്തില്‍ വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടിയുണ്ടെകുമെന്ന് മുഖ്യമന്ത്രി  (7 hours ago)

12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 4 അധ്യാപകരും പ്യൂണും അറസ്റ്റില്‍  (7 hours ago)

വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം മടങ്ങവേ നവവധുവിനെ മുന്‍ കാമുകന്‍ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി  (7 hours ago)

കരുനാഗപ്പള്ളിയില്‍ മാരക ലഹരിമരുന്നുകളുമായി 25കാരന്‍ എക്‌സൈസ് പിടിയില്‍  (7 hours ago)

തന്ത്രിയെ അറസ്റ്റ് ചെയ്ത നടപടിയില്‍ വന്‍ വീഴ്ചകള്‍ പ്രകടമാണെന്ന് കെ.സി. വേണുഗോപാല്‍  (8 hours ago)

കേരളത്തിലുടനീളം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  (8 hours ago)

കുത്തിവയ്പ്പ് എടുത്തതിന് പിന്നാലെ രണ്ടരവയസുകാരി മരിച്ചെന്ന് പരാതി  (8 hours ago)

നടി വിഷ്ണുപ്രിയയുടെ അച്ഛനെ മരിച്ചനിലയില്‍ കണ്ടെത്തി; ശരീരം മുഴുവനായും ടേപ്പ് കൊണ്ട് വരിഞ്ഞുമുറുക്കിയിരുന്ന നിലയില്‍  (9 hours ago)

Malayali Vartha Recommends