Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പരിശോധന സ്ത്രീകളുടെ ജനനേന്ദ്രിയത്തിലും മലദ്വാരത്തിലും വരെ..അതും പുരുഷ പോലീസ് ഉദ്യോഗസ്ഥർ.. കിം ജോംഗ് ഉന്നിന്റെ കീഴിൽ നടക്കുന്നത് കൊടിയ പീഡനം

28 MARCH 2022 06:34 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

എന്നും നിഗൂഢത നിറഞ്ഞ ഒരു രാജ്യമായിരുന്നു ഉത്തര കൊറിയ. തിരശീലയ്ക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന അവിടത്തെ ജനതയുടെ യഥാർത്ഥ ജീവിതം മനസ്സിലാക്കാൻ മിക്കപ്പോഴും ലോകത്തിന് കഴിയാറില്ല. ആ രാജ്യത്തിന്‍റെ ഏകാധിപത്യത്തിന് കീഴിൽ ജനങ്ങൾ എങ്ങനെ ജീവിക്കുന്നു എന്നത് പുറംലോകത്തിന് എന്നും കൗതുകമായിരുന്നു. എന്നാൽ, അതിലും നിഗൂഢമായത് ഉത്തര കൊറിയയിലെ കുപ്രസിദ്ധമായ ജയിൽ ക്യാമ്പുകളിലെ ആളുകളുടെ ജീവിതമാണ്.

 

ദിവസേന പീഡനത്തിന്‍റെയും മരണത്തിന്‍റെയും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ നടക്കേണ്ടി വരുന്ന ദശലക്ഷക്കണക്കിന് ആളുകളാണ് അവിടെ ഉള്ളത്.സ്ത്രീകളോട് വരെ അതിക്രൂരത. കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോംഗ് ഉന്നിന് ഇഷ്ടപ്പെടാത്തവർക്കും രാജ്യത്തുനിന്ന് ഒളിച്ചോടാൻ ശ്രമിച്ച് പിടിയിലായവർക്കുമാണ് അതിക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നത്. ഒറ്റയടിക്ക് കൊല്ലാതെ മാസങ്ങളെടുത്ത് പരമാവധി വേദന അനുഭവിപ്പിച്ച് ഇഞ്ചിഞ്ചായി കൊല്ലുന്നതാണ് അവിടുത്തെ രീതി .

ദിവസംമുഴുവൻ മുട്ടുകുത്തിയോ സാങ്കല്പിക കസേരയിലോ ഇരിക്കണം. ഒരുമണിക്കൂർ കഴിയുമ്പോൾ കഷ്ടിച്ച് ഒരുമിനിട്ട് കാലുകൾ നിവർത്താൻ അനുവദിക്കും. അതുകഴിഞ്ഞാൽ വീണ്ടും പഴയതുപോലെ. ഉറങ്ങാതിരിക്കാൻ ജയിൽ ഗാർഡുമാർ ഊഴംവച്ച് കാവലിരിക്കും. ഇടയ്ക്കിടെ സ്ത്രീകൾ ഉൾപ്പടെയുള്ളവരെ പൂർണ നഗ്നരാക്കി ദേഹ പരിശോധന.

 

സ്ത്രീകളുടെ ജനനേന്ദ്രിയത്തിനുള്ളിലും മലദ്വാരത്തിനുള്ളിലും വരെ പുരുഷ ഗാർഡുമാർ പരിശോധിക്കും. ഒരു മൂളലിൽ പോലും എതിർപ്പ് പ്രകടിപ്പിക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ ജീവൻ പോലും നഷ്ടപ്പെട്ടെന്നുവരാം. ഭാരമേറിയ താക്കോലുകൾ പോലുള്ള വസ്തുക്കൾ കൊണ്ടാണ് മർദ്ദനം. കൈ വിരലുകളിൽ തുടങ്ങി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ഇഞ്ച ചതയ്ക്കുന്നതുപോലെയാക്കും. നീല നിറമാകുമ്പോൾ മതിയാക്കും. ശേഷം അടുത്തയാഴ്ച...

 

ചൈനീസ് അതിർത്തിക്കടുത്തുളള ഒൺസോങ് ഡിറ്റൻഷൻ സെന്ററിലാണ് കടുത്ത കുറ്റം ചെയ്തവരെ പാർപ്പിക്കുന്നത്. ഇതിനുള്ളിൽ അകപ്പെട്ടാൽ പിന്നെ ജീവനോടെ പുറത്തെത്തുക മിക്കവാറും ഉണ്ടാകില്ല. കൊടിയ പീഡനങ്ങൾക്കുശേഷം കുടിക്കാൻ നൽകുന്നത് ഒരു കവിൾ വെള്ളം മാത്രം. തിന്നാൽ ഏതാനും ധാന്യമണികൾ. തൊട്ടപ്പുറത്ത് ഇരിക്കുന്ന ജയിൽപുള്ളിയോടുപോലും മിണ്ടാൻ പാടില്ല. അതും മാപ്പർഹിക്കാത്ത കുറ്റമാണ്.

 

തടവുപുള്ളികളെ അപകട സാദ്ധ്യത കൂടിയ ലേബർ ക്യാമ്പുകളിലും മറ്റും മണിക്കൂറുകൾ വിശ്രമമില്ലാതെ ജോലിചെയ്യിക്കുന്നതും കിമ്മിന്റെ ഇഷ്ട വിനോദനങ്ങളിൽ ഒന്നാണ്. പലരും ലേബർ ക്യാമ്പുകളിൽ തന്നെ മരിച്ചുവീഴും. ഇങ്ങനെയുളളവരുടെ ശവശരീരം പോലും പുറമേ കാണില്ല.

തടവുകാരിൽ പലരും മാരക രോഗങ്ങൾക്ക് അടിമകളാണ്. എന്നാൽ മതിയായ ചികിത്സ ലഭിക്കാറില്ല. ശ്വാസകോശ രോഗങ്ങൾ ഉൾപ്പടെയുള്ളവയാണ് പടർന്നുപിടിക്കുന്നത്. ജയിൽ ജീവനക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന ഘട്ടംവരുമ്പോൾ മാത്രമാണ് ഡാേക്ടറെ ജയിലിൽ എത്തിക്കുക. സ്ത്രീ തടവുകാരെ അബോർഷന് വിധേയരാക്കുന്നതും ജയിലിൽ പതിവാണ്. എട്ടുമാസം ഗർഭിണിയായ സ്ത്രീകളെപ്പോലും ഇത്തരത്തിൽ പ്രാകൃതമായ രീതിയിൽ അബോർഷന് വിധേയാക്കാറുണ്ട്. ഇങ്ങനെ പുറത്തെടുക്കുന്ന കുട്ടികൾക്ക് ജീവനുണ്ടെന്ന് തോന്നിയാൽ അവരെയും കൊലപ്പെടുത്തുമത്രേ.

 

1948 -ൽ കിം ഇൽ-സുങ് അധികാരത്തിൽ വന്നപ്പോൾ മുതൽ രാജ്യം ഒരേ കുടുംബത്തിന് കീഴിലാണ്. 1994 -ൽ അദ്ദേഹത്തിന്‍റെ മകൻ കിം ജോങ് ഇൽ അധികാരമേറ്റു. തുടർന്ന് 2011 -ൽ സ്വന്തം മകൻ കിം ജോങ് ഉൻ അധികാരമേറ്റു. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിനുശേഷം കൊറിയ രണ്ടായി വിഭജിക്കപ്പെട്ടു, രണ്ട് സ്വാധീന മേഖലകളായി വിഭജിക്കപ്പെട്ടപ്പോൾ റഷ്യ വടക്ക് കമ്മ്യൂണിസ്റ്റ് ഭരണകൂടം സ്ഥാപിച്ചു. ഉത്തര കൊറിയക്കാർ സർക്കാരിനോട് വിശ്വസ്തരാണെന്ന് ആദ്യ കാഴ്‌ചയിൽ തോന്നുമെങ്കിലും, അവർ സർക്കാരിനെ ഭയപ്പെടുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ അവർക്ക് മനസ്സിലുള്ളത് തുറന്ന് സംസാരിക്കാൻ ഭയമാണ്.

 

ഉത്തരകൊറിയൻ ജയിലുകളിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഐക്യരാഷ്ട്ര സഭ ഉൾപ്പടെയുള്ള അന്താരാഷ്ട്ര സംഘടനങ്ങൾ പലതവണ പ്രമേയം പാസാക്കിയെങ്കിലും ഒരുകാര്യവുമുണ്ടായില്ല. ക്രൂരതകൾ അവസാനിക്കുന്നതിനുകപരം കൂടുകയാണുണ്ടായത്. തങ്ങളുടെ രാജ്യത്തെ തടവറകളിൽ ഇത്തരം ക്രൂരതകൾ ഒന്നും ഇല്ലെന്നും എല്ലാം വെറു കെട്ടുകഥകൾ മാത്രമാണെന്നുമാണ് കിമ്മിന്റെ അവകാശവാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends