Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

തിലാപ്പിയ മീൻ കഴിച്ച യുവതിയുടെ കൈകാലുകൾ നഷ്ടമായി: മീനിലുണ്ടായിരുന്ന ബാക്ടീരിയ ശരീരത്തിയ നാല്പതുകാരിയ്ക്ക് സംഭവിച്ചത് ഇത്...

18 SEPTEMBER 2023 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു

തല വെട്ടിയാലും ജീവനിടുന്നു അവസാന മണിക്കൂറിൽ മാരക ട്വിസ്റ്റ്..പാക്കികൾ ചമ്മി നാറി..അവറ്റകളുടെ കരച്ചിൽ

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ

മുപ്പതുകാരിക്ക് പാമ്പുകൾ വെറും വിനോദമല്ല, കോടികൾ ലാഭം തരുന്ന ബിസിനസ്സാണ്..നഗരത്തിലെ ആഡംബര ജീവിതം ഉപേക്ഷിച്ച് സ്വന്തം ഗ്രാമത്തിലെത്തി 50,000 പാമ്പുകളെ വളർത്തുന്നു..

വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ.. ഇറാൻ ചർച്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു.. അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ നടക്കുന്നു..ടെഹ്‌റാനെ ശവപ്പറമ്പാക്കും..

തിലാപ്പിയ മീൻ കഴിച്ച യുവതിയുടെ കൈകാലുകൾ നഷ്ടമായതായി റിപ്പോർട്ട്. യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ലോറ ബരാജാസ് എന്ന നാല്പതുകാരിക്കാണ് ഭക്ഷണത്തിലൂടെയുള്ള അണുബാധ കാരണം ഇരു കൈയും കാലുകളും നഷ്ടപ്പെട്ടത്. കാലിഫോർണിയയിലാണ് സംഭവം. തിലാപ്പിയ മീനിന് അണുബാധ ഏറ്റിരുന്നു. ഇത് വേവിക്കാതെ കഴിച്ചതാണ് അവയവങ്ങൾ നഷ്ടമാകാൻ കാരണം.

ലോറ ബറാഹ വീടിനടുത്തുള്ള സാൻ ജോസിലെ ഒരു പ്രാദേശിക മാർക്കറ്റിൽ നിന്നാണ് തിലാപ്പിയ വാങ്ങിയത്. തുടർന്ന് വീട്ടിലെത്തി പാകം ചെയ്ത് കഴിക്കുകയായിരുന്നു. എന്നാൽ മീൻ ശരിയായി വേവിച്ചിരുന്നില്ലെന്നും മീനിലുണ്ടായിരുന്ന ബാക്ടീരിയ ശരീരത്തിലെത്തുകയുമായിരുന്നെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഭക്ഷണം കഴിച്ച ഉടനെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ലോറയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഏകദേശം 40 ദിവസത്തോളമായി ലോറ ആശുപത്രിയിൽ കഴിയുകയാണ്. ദിവസങ്ങൾക്കുള്ളിൽ ലോറ കോമ അവസ്ഥയിലെത്തി. കാലുകളും വിരലുകളുമെല്ലാം ചുണ്ടുകളും കറുത്ത നിറത്തിലാകുകയും വൃക്കകൾ തകരാറിലാകുകയും ചെയ്തതായി സുഹൃത്തുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ ഓക്‌സിജൻ മാസ്‌കിന്റെ സഹായത്തോടെയാണ് ലോറ ജീവൻ നിലനിർത്തുന്നത്.

വ്യാഴാഴ്ചയാണ് ലോറയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമം എന്ന നിലയിലാണ് ശസ്ത്രക്രിയയിലൂടെ രണ്ട് കൈകളും കാലുകളും ഡോക്ടർമാർ മുറിച്ചുമാറ്റിയത്. സമുദ്രവിഭവങ്ങളിലും കടൽജലത്തിലും കാണപ്പെടുന്ന മാരക ബാക്ടീരിയയായ വിബ്രിയോ വൾനിഫിക്കസാണ് ലോറയുടെ ശരീരത്തിലെത്തിയത്. ബാക്ടീരിയ അടങ്ങിയ സമുദ്രവിഭവങ്ങളിൽ നിന്നോ കടൽ വെള്ളത്തിലൂടെയോ ഈ അണുബാധയുണ്ടാകാം എന്നാണ് വിദഗ്ധ‍ർ പറയുന്നത്. കടൽവെള്ളവുമായി ശരീരസ്രവങ്ങൾ നേരിട്ട് സമ്പ‍ർക്കത്തിലായാൽ അപകടസാധ്യതയുണ്ട്.

 

തുറന്ന മുറിവുകളിലൂടെയും ബാക്ടീരിയ ഉള്ളിൽ പ്രവേശിക്കാം. ശരിയായി ഉണങ്ങാത്ത ടാറ്റൂവുമായി കടൽവെള്ളത്തിൽ ഇറങ്ങിയാലും ഇതേ പ്രശ്നമുണ്ട്. സമുദ്രജലത്തിൽ ഈ ബാക്ടീരിയയുടെ സാന്നിധ്യമു‌ണ്ടെങ്കിൽ ഇതുവഴി ഇവ ശരീരത്തിലെത്താമെന്നും സുഹൃത്തായ മെസ്സിന ചൂണ്ടിക്കാണിക്കുന്നു.

യുസിഎസ്എഫ് പകർച്ചവ്യാധി വിദഗ്ധയായ ഡോ. നടാഷ സ്പോട്ടിവുഡ് ഇക്കാര്യം ശരിവെക്കുന്നുണ്ട്. അപൂർവമാണെങ്കിലും വിബ്രിയോ വൈറസ് വഴിയുണ്ടാകുന്ന രോഗബാധ ഇതാദ്യമല്ല.

 

പ്രതിവർഷം ഇത്തരത്തിൽ 150 മുതൽ 200 കേസുകൾ വരെ റിപ്പോ‍ർട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും രോഗം പിടിപെടുന്നവരിൽ അഞ്ചിലൊരാൾ മരണപ്പെടാമെന്നും സിഡിസി വ്യക്തമാക്കുന്നു. ആഴ്ചകളോളം ആശുപത്രിയിൽ കിടന്ന ലോറയുടെ ചികിത്സയ്ക്കുള്ള ചെലവിനായി കുടുംബം ക്രൗഡ്ഫണ്ടിങ് തുടങ്ങിയിട്ടുണ്ട്. കടലിൽ ഇറങ്ങുമ്പോൾ സംഭവിക്കുന്ന മുറിവുകളിലൂടെയാണ് പലപ്പോഴും ഈ ബാക്ടീരിയ ശരീരത്തിലെത്തുന്നത്.

 

ബീച്ചിലെ കക്കകളിലോ മറ്റോ ചവിട്ടുന്നതുവഴി ഉണ്ടാകുന്ന മുറിവുകൾ ബാക്ടീരിയ ഉള്ളിലെത്തുന്നിനു കാരണമാകാം. കൂടാതെ, പാകം ചെയ്യാത്ത മത്സ്യവും മറ്റ് സമുദ്രവിഭവങ്ങളും കഴിക്കുന്നതുവഴിയും അണുബാധയുണ്ടാകാം. പലപ്പോഴും ആൻ്റിബയോട്ടിക്കുകൾ അടക്കമുള്ള മരുന്നുകൾ ഉപയോഗിച്ച് ഇത് ചികിത്സിക്കാൻ സാധിക്കുമെങ്കിലും രോഗം ഗുരുതരമായാൽ ജീവനുതന്നെ ഭീഷണിയായേക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിയലയില്‍ കണ്ടെത്തി  (8 minutes ago)

സഹോദരങ്ങളെ പാമ്പുകടിച്ച വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വീണ്ടും പാമ്പ്  (13 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ  (37 minutes ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം  (45 minutes ago)

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍  (56 minutes ago)

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും  (1 hour ago)

വെടിക്കെട്ട് അപകടത്തില്‍ മരിച്ച ബിജീഷിന് ഓര്‍മ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്  (1 hour ago)

ആശീര്‍വാദ് സിനിമാസിനെതിരെ ആമസോണ്‍ പ്രൈം  (1 hour ago)

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (1 hour ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (4 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (4 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (5 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (5 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (5 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (6 hours ago)

Malayali Vartha Recommends