ഹമാസിന്റെ ഡെപ്യൂട്ടി കമാന്ററേ ഇസ്രായേൽ വ്യോമാക്രമണത്തിൽ വധിച്ചു...ഐക്യ രാഷ്ട്രസഭയുടെ ക്യാമ്പിൽ ഇയാൾ ഒളിച്ച് കഴിയുകയായിരുന്നു. ഇവിടെ നിന്നും കാർ മാർഗം രക്ഷപെടാൻ ശ്രമിക്കുമ്പോൾ ഇസ്രായേൽ സൈന്യം എയർ സ്ട്രൈക്ക് നടത്തി...

ഹമാസിന്റെ ഡെപ്യൂട്ടി കമാന്ററേ ഇസ്രായേൽ വ്യോമാക്രമണത്തിൽ വധിച്ചു.ഗാസയിലെ ഷെജയ്യയിൽ ഐക്യ രാഷ്ട്രസഭയുടെ ക്യാമ്പിൽ ഇയാൾ ഒളിച്ച് കഴിയുകയായിരുന്നു. ഇവിടെ നിന്നും കാർ മാർഗം രക്ഷപെടാൻ ശ്രമിക്കുമ്പോൾ ഇസ്രായേൽ സൈന്യം എയർ സ്ട്രൈക്ക് നടത്തി ഹമാസ് ഡെപ്യൂട്ടി കമാൻഡറായ അയ്മൻ ഷ്വീദയെ വധിക്കുകയായിരുന്നു.ലോകത്തേ അത്യുഗ്രവും വൻ ശാസ്ത്രീയ മാർഗങ്ങലും യുദ്ധ കരുത്തിൽ ഉള്ള ഇസ്രായേലിനോട് ഹമാസും ഇസ്ളാമിക ഭീകര സംഘടനകളും എന്തിനു യുദ്ധത്തിനു പോയി കൂട്ട നരഹത്യകൾ ഇരന്നു വാങ്ങി എന്നതിനു ഇനിയും മറുപടിയില്ല. ഇസ്രായേൽ എന്ന ലോകത്തേ 70 ലക്ഷം പേർ മാത്രം ഉള്ള ലോകത്തേ ഏറ്റവും വലിയ ഒരു ന്യൂന പക്ഷത്തോടെ ഏറ്റുമുട്ടാൻ ലോകത്തേ മുഴുവൻ അറബ് രാജ്യങ്ങൾ ഒന്നിച്ചാലും തികയില്ലെന്ന് വ്യക്തമായ തിരിച്ചറിയാണ് അറബ്, ഗൾഫ് രാജ്യങ്ങളുടെ തികഞ്ഞ് മൗനം.
ഇപ്പോഴും വെടി നിർത്തലിനായി രാജ്യങ്ങൾ തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. പക്ഷെ ഒന്നും തന്നെ സംഭവിക്കുന്നില്ല. ഷെജയ്യയിൽ ഇസ്രായേൽ ആക്രമിച്ച ഐക്യരാഷ്ട്ര സഭയുടെ ക്യാമ്പിൽ ഹമാസിന്റെ താവളം പ്രവർത്തിക്കുകയായിരുന്നു. ഇതിനു സമീപം വയ്ച്ചായിരുന്നു ഹമാസിൻ്റെ ഷെജയ്യ ബറ്റാലിയനിലെ ഡെപ്യൂട്ടി കമാൻഡറായ അയ്മൻ ഷ്വീദയെ ഇസ്രായേൽ സൈന്യം വധിച്ചത്. ഐക്യ രാഷ്ട്ര സഭയുടെ ക്യാമ്പിൽ റെയ്ഡും ആക്രമവും ഉണ്ടായപ്പോൾ ഷ്വീദ ഇറങ്ങി രക്ഷപെട്ട് ഓടുകയായിരുന്നു എന്നാണ് റിപോർട്ട്. ഈ സമയത്ത് ആകാശത്ത് തയ്യാറായി നിന്ന ഇസ്രായേൽ ബോംബറുകൾ ഷ്വീദയുടെ മേൽ ബോംബിടുകയായിരുന്നു എന്നും പറയുന്നുയുഎൻആർഡബ്ല്യുഎ കേന്ദ്രത്തിൽ സൈന്യം ആക്രമണം നടത്തിയപ്പോൾ ഹമാസിന്റെ കമാന്റ് സെന്റർ അവിടെ കണ്ടെത്തി.ഐഡിഎഫ് പറയുന്നതനുസരിച്ച്, ഗാസയിൽ സൈനികർക്കെതിരെ നിരവധി ആക്രമണങ്ങൾ ആയിരുന്നു
https://www.facebook.com/Malayalivartha
























