Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

നെതന്യാഹു ഗാലന്റിനെ ചവിട്ടി പുറത്താക്കാൻ ഈ ഒരൊറ്റ കാരണം...!400 ദിവസത്തെ പക..!

06 NOVEMBER 2024 02:53 PM IST
മലയാളി വാര്‍ത്ത

ഇസ്രയേല്‍ പ്രതിരോധ മന്ത്രി യവ് ഗാലന്റിനെ പ്രധാനമന്ത്രി നെതന്യാഹു പുറത്താക്കി. അതിന് പിന്നില്‍ ബന്ദിപ്രശ്‌നത്തിന് എന്തെങ്കിലും പങ്കുണ്ടോ? ഈ സംശയം ഇസ്രയേലില്‍ ചര്‍ച്ചയാവുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നിന്ന് ഹമാസ് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി ബന്ദികളാക്കിയവരെ വിട്ടയക്കാനായി ഇസ്രയേല്‍ സര്‍ക്കാര്‍ ഹമാസ് ഭീകരര്‍ക്ക് വന്‍തുക നല്‍കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നതാണ് ഇതിന് കാരണം. ഓരോ ബന്ദിക്കും പകരമായി ലക്ഷക്കണക്കിന് ഡോളറാണ് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇതിന് ഗാലന്റ് എതിര്‍ത്തെന്നും അതുകൊണ്ടാണ് പുറത്താക്കലെന്നുമാണ് വിശകലനങ്ങള്‍. ഹമാസ് പ്രവര്‍ത്തകര്‍ക്ക് ഗാസയില്‍ നിന്ന് സുരക്ഷിതമായി പുറത്ത് കടക്കുന്നതിനും ഇസ്രയേല്‍ എല്ലാ വിധ സഹായങ്ങളും നല്‍കുകയും ചെയ്യും. തട്ടിക്കൊണ്ട് പോയവരില്‍ അറുപതിലധികം ബന്ദികള്‍ മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളതെന്നും മരിച്ച 35 ഓളം പേരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും ഹമാസിന്റെ കൈവശമാണെന്നും പറയപ്പെടുന്നു. തട്ടിക്കൊണ്ട് പോയവരില്‍ നിരവധി വിദേശ പൗരന്‍മാരും ഉള്‍പ്പെടുന്നുണ്ട്.

 

 

 

ഇസ്രയേല്‍ പൗരന്‍മാര്‍ക്ക് നേരേ അതിക്രമം നടത്തിയ ഹമാസ് ഭീകരരേയോ അവരുടെ ബന്ധുക്കളെയോ അറസ്റ്റ് ചെയ്യില്ലെന്നും ഒരു തരത്തിലുമുള്ള നിയമനടപടികള്‍ സ്വീകരിക്കുകയില്ലെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി ഇസ്രയേലിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ദി ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലില്‍ കടന്ന് കയറി ഹമാസ് ഭീകരര്‍ കൂട്ടക്കൊലകളും തട്ടിക്കൊണ്ട് പോകലും നടത്തിയിട്ട് 400 ദിവസത്തോളം ആകുമ്പോഴാണ് ഇസ്രയേല്‍ ഇത്തരത്തില്‍ ഒരു അപ്രതീക്ഷിത നീക്കം നടത്തുന്നത്.

ഇസ്രയേല്‍ പ്രതിരോധ മന്ത്രിയായിരുന്ന യവ് ഗാലന്റിനെ മന്ത്രിസഭ.ില്‍ നിന്ന് പുറത്താക്കി മണിക്കൂറുകള്‍ക്കകമാണ് ഇത്തരമൊരു വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. ഇത്തരത്തില്‍ ഒരു ഒത്തുതീര്‍പ്പ് നടപ്പാക്കുന്നത് യവ് ഗാലന്റ് എതിര്‍ത്തിരുന്നു എന്ന് നേരത്തേയും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. യവ് ഗാലന്റിനെ പുറത്താക്കിയ നടപടിയെ എതിര്‍ക്കുന്നവര്‍ ടെല്‍ അവീവില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അവിടെ മാധ്യമങ്ങളോട് സംസാരിച്ച പ്രതിഷേധക്കാര്‍ പലരും ബന്ദി പ്രശ്നത്തില്‍ സജീവമായി ഇടപെടാന്‍ ഇനി ആരുമില്ലാത്ത അവസ്ഥയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.

 

 

 

കഴിഞ്ഞ ഞായറാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് നെതന്യാഹു മന്ത്രിസഭാംഗങ്ങളോട് ഇത്തരത്തില്‍ ഒരു ഒത്തുതീര്‍പ്പ് ശ്രമം നടക്കുന്നതായി സൂചിപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഹമാസ് ഇനിയും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വെടിനിര്‍ത്തലിനായി മധ്യസ്ഥ ശ്രമം നടത്തുന്ന രാജ്യങ്ങള്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശത്തെ ഹമാസ് നേതാക്കള്‍ തള്ളിക്കളഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസി രണ്ട് ദിവസത്തെ വെടിനിര്‍ത്തലിനായി നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു.

ഇതിന്റെ ഭാഗമായി നാല് ഇസ്രയേല്‍ തടവുകാരയേും ഫലസ്തീന്‍ തടവുകാരേയും വിട്ടയക്കാം എന്നായിരുന്നു ഈജിപ്തിന്റെ നിര്‍ദ്ദേശം. അമേരിക്കയും ഈജിപ്തും ഖത്തറും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്‍കൈയെടുത്താണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടത്തുന്നത്. എന്നാല്‍ സ്ഥിരം വെടിനിര്‍ത്തല്‍ നിലവില്‍ വന്നാല്‍ മാത്രമേ ബന്ദികളെ മോചിപ്പിക്കുകയുളളൂ എന്നാണ് ഹമാസ് നേതൃത്വം വ്യക്തമാക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (6 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (6 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (6 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (6 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (6 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (6 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (7 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (7 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (7 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (7 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (7 hours ago)

Malayali Vartha Recommends