Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സഖാവ് കനിയും ; കെ എസ് ആർ ടി സിയിൽ നിന്നും നീക്കിയ ടോമിൻ തച്ചങ്കരിയെ കേരളാ പോലീസിലെ ആകർഷണീയതയുള്ള ഉന്നത തസ്തികയിൽ നിയമിക്കാൻ സാധ്യത; തസ്തിക അന്വേഷിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വിവരം

02 FEBRUARY 2019 03:00 PM IST
മലയാളി വാര്‍ത്ത

കെ എസ് ആർ ടി സിയിൽ നിന്നും നീക്കിയ ടോമിൻ തച്ചങ്കരിയെ കേരളാ പോലീസിലെ ആകർഷണീയതയുള്ള ഉന്നത തസ്തികയിൽ നിയമിക്കാൻ സാധ്യത. തസ്തിക അന്വേഷിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം. ഡിജിപി ലോക്നാഥ് ബഹ്റയെ ആണ് മുഖ്യമന്ത്രി ഇക്കാര്യം ഏൽപ്പിച്ചത്. കടലിനും ചെകുത്താനും ഇടയിലാണ് ബഹ്റ.

ഇന്റലിജൻസ് മേധാവി പോലുള്ള ഉയർന്ന തസ്തികയിലാണ് തച്ചങ്കരിയുടെ നോട്ടം. ഇന്റലിജൻസ് മേധാവി സ്ഥാനം കിട്ടിയില്ലെങ്കിൽ കലിക്കും എന്നാണ് തച്ചങ്കരി പറയുന്നത്. തച്ചങ്കരിയെ ഉപേക്ഷിക്കാൻ മുഖ്യമന്ത്രിക്ക് തത്കാലം കഴിയില്ല. ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നിന്നും തച്ചങ്കരിയെ മാറ്റാൻ മുഖ്യമന്ത്രി തീരുമാനിച്ചപ്പോൾ തന്നെ അദ്ദേഹത്തിന് നല്ലൊരു തസ്തിക നൽകാൻ മുഖ്യമന്ത്രി ആഗ്രഹിച്ചിരുന്നു. . മുഖ്യമന്ത്രി പറഞ്ഞാൽ അത് അക്ഷരം പ്രതി അനുസരിക്കുന്ന വ്യക്തിയാണ് തച്ചങ്കരി.

ക്രൈംറെക്കോർഡ്സ് ബ്യൂറോ പോലൊരു സ്ഥാപനത്തിൽ തച്ചങ്കരിയെ പോലൊരാൾക്ക് എടുത്തു പറയത്തക്ക ജോലിയൊന്നുമില്ല. എന്ത് ചെയ്താലും ഒരു നേട്ടവുമില്ല. ഏതെങ്കിലും ജൂനിയർ ഉദ്യോഗസ്ഥനെ ഇത്തരമൊരു തസ്തികയിൽ നിയമിച്ചാൽ മതി. ഒരു പത്രകുറിപ്പ് നൽകാൻ പോലും സാധ്യതയില്ലാത്ത പോസ്റ്റാണ് ഇത്. ക്രൈംറെക്കോർഡ്‌സ് ബ്യൂറോയുടെ ചുമതല ഉണ്ടായിരുന്നത് കൊണ്ട് ശമ്പളം പോലും തച്ചങ്കരി കോർപ്പറേഷനിൽ നിന്നും വാങ്ങിയിരുന്നില്ല.കെ എസ് ആർ റ്റിസിയിൽ ചേരുന്നതിന് മുമ്പ് തച്ചങ്കരിയെ പോലീസിൽ നിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതിനുശേഷമാണ് തച്ചങ്കരിയെ ക്രൈം റെക്കോർഡ്സിൽ നിയമിച്ചത്. കെ എസ് ആർ റ്റി സിയെ സ്വയംപര്യാപ്തമാക്കിയ ശേഷമാണ് തച്ചങ്കരി പടിയിറങ്ങിയത്. ആരോപണങ്ങൾ കേൾപ്പിച്ചിട്ടുണ്ടെങ്കിലും കെ എസ് ആർ റ്റി സിയിൽ നിന്നും തച്ചങ്കരി പഴി കേൾപ്പിച്ചില്ല. കോർപ്പറേഷനെ അഴിമതി മുക്തമാക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞു. മുഖ്യമന്ത്രി ഒഴിച്ച് ആരു പറഞ്ഞാലും കേൾക്കില്ലെന്ന കുഴപ്പം മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത് .

കെ എസ് ആർറ്റിസിയിലെ തച്ചങ്കരിയുടെ ഭരണത്തിന് പരക്കെ കൈയടി നേടാനായി. തച്ചങ്കരി തുടർന്നിരുന്നെങ്കിൽ കെ എസ് ആർ റ്റി സി രക്ഷപ്പെടുമായിരുന്നു എന്ന് പൊതുസമൂഹം പറഞ്ഞു തുടങ്ങി. സർക്കാരിന് അഴിമതി നടത്താൻ വേണ്ടിയാണ് തച്ചങ്കരിയെ മാറ്റിയതെന്നും ആരോപണമുണ്ട്. ടിക്കറ്റ് മെഷീൻ ഇടപാടിൽ തച്ചങ്കരി അഴിമതി തടഞ്ഞതാണ് മാറ്റത്തിന് പിന്നിലെന്ന് ഇതിനകം അരേപണം ഉയർന്നിട്ടുണ്ട്. കോടിയേരിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് തച്ചങ്കരിയെ മുഖ്യമന്ത്രി മാറ്റിയതെന്നും പരാതി ഉയർന്നിട്ടുണ്ട്. അവസാന നിമിഷത്തിൽ മന്ത്രി ശശീന്ദ്രനും തമമിലുള്ള കലഹം സമവായത്തിലെത്തിയിരുന്നു. അന്നേരം സി പി എം നിലപാട് കടുപ്പിച്ചു. യൂണിയനുകളുടെ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു പാർട്ടിയും സർക്കാരും.

തച്ചങ്കരിയെ പോലീസിൽ ഏത് തസ്തികയിൽ നിയമിക്കാനും മുഖ്യമന്ത്രിക്ക് സ്വാതന്ത്ര്യമുണ്ട്. അതിനു പാർട്ടിയുടെ അംഗീകാരം ആവശ്യമില്ല. തച്ചങ്കരിയെ പോലൊരാളെ ഇന്റലിജൻസിൽ നിയമിച്ചാൽ മുഖ്യമന്ത്രിക്ക് വിശ്വസ്തനായിരിക്കും. ഒരിക്കലും അദ്ദേഹം മുഖ്യമന്ത്രിയെ വെറുപ്പിക്കില്ല. മുഖ്യമന്ത്രിയെ ദ്രോഹിക്കുകയുമില്ല. എന്നാൽ അതല്ല വിഷയം. പോലീസിലെ നിരവധി ഉദ്യോഗസ്ഥർ തച്ചങ്കരിക്ക് എതിരാണ്. ഏതെങ്കിലും പ്രധാന തസ്തികയിൽ തചങ്കരിയെ നിയമിച്ചാൽ സ്വാഭാവികമായും മുതിർന്ന ഉദ്യോഗസ്ഥർ കലഹിക്കും. എന്നാൽ അത്തരം കാര്യങ്ങൾ പറഞ്ഞ് പിണറായിയെ വിരട്ടാനാവില്ല. ആരെങ്കിലും പിണങ്ങിയാൽ സാരമില്ലെന്ന് പിണറായി തീരുമാനിക്കും.

ഉയർന്ന തസ്തികക്ക് വേണ്ടി തച്ചങ്കരി മുഖ്യമന്ത്രിക്ക് പിന്നാലെ നടക്കുകയാണ്. ഇപ്പോൾ ഇരിക്കുന്ന തസ്തികയിൽ നല്ലൊരു ഔദ്യോഗിക വാഹനം പോലുമില്ല, മാത്രവുമല്ല സഹപ്രവർത്തകർക്കിടയിൽ പരിഹാസ്യനാകുന്ന സാഹചര്യവുമുണ്ട്. വാർത്തകളിൽ നിറഞ്ഞു നിന്ന ഒരാൾ പെട്ടെന്ന് ചിത്രത്തിൽ നിന്നും അപ്രത്യക്ഷ്യമാകുന്ന കാഴ്ചയാണുള്ളത്. പിണറായിയും തച്ചങ്കരി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (33 minutes ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (54 minutes ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (1 hour ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 hour ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (2 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (2 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (2 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (3 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (10 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (12 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (12 hours ago)

Malayali Vartha Recommends