Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഇന്ത്യയിലെ മികച്ച കടൽത്തീര വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായ വർക്കല ടൂറിസം പദ്ധതികൾ ഇനി ഓർമയിലോ ?

08 JULY 2019 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

ഇന്ത്യയിലെ മികച്ച കടൽത്തീര വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ വർക്കല ടൂറിസം പദ്ധതികൾ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുന്നു. ഇന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നാലാം സ്ഥാനമാണ് വർക്കലയ്‌ക്കുള്ളത്. സഞ്ചാരികളുടെ പ്രധാന ആകർഷണം പാപനാശം, കാപ്പിൽ, ഇടവ തീരം എന്നിവയാണ്. എന്നാൽ ഇവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും സഞ്ചാരികളുടെ സുരക്ഷയ്ക്കായുള്ള പദ്ധതികളും ഫലം കാണുന്നില്ല.

നിരവധി വിനോദ സഞ്ചാരികളാണ് ദിവസവും ഇവിടെ എത്തുന്നത്. എന്നാൽ ഇവർക്കുള്ള അടിസ്ഥാന സൗകര്യങ്ങളായ ടോയ്‌ലറ്റ്,കുടിവെള്ളം, ഇരിപ്പിട സൗകര്യം ഒന്നും തന്നെ ഇവിടെ ലഭ്യമല്ല. പാർക്കിങ് സൗകര്യം പോലും ലഭ്യമല്ല . മറ്റൊരു പ്രധാനപെട്ട പ്രശ്നം മാലിന്യമാണ് . തോട്ടിലൂടെയും മറ്റും എത്തുന്ന മാലിന്യങ്ങൾ കടൽ തീരങ്ങളിൽ അടിഞ്ഞു കിടക്കുകയാണ്. അതുപോലെ തന്നെ മറ്റൊരു പ്രേശ്നമാണ് ലൈഫ് ഗാർഡുകളുടെ എണ്ണക്കുറവ്. പത്തിൽ കുറവാണു ലൈഫ് ഗാർഡുകൾ. പോലീസ് എയ്ഡ് പോസ്റ്റും ഇവിടെ ഇല്ല . സഞ്ചാരികൾ ആരെങ്കിലും അപകടത്തിൽ പെട്ടാൽ പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്താനുള്ള ഒരു മാർഗവും പാപനാശം തീരത്തില്ല. കാരണം ഹെലിപ്പാഡിന്റെ സുരക്ഷാ വേലിയും പാപനാശം തീരത്തിന്റെ കുന്ന് ഇടിയുന്നതും ഈ തീരത്തിന്റെ നാശത്തിന് കാരണമാകുന്നു. ഇത് സഞ്ചാരികളിൽ ഭീതിയും അതൃപ്തിയും ഉണ്ടാക്കുന്നുണ്ട്. ഇതിൽ സർക്കാരിന്റെ പ്രതികരണം ലൈഫ് ഗാർഡുകളുടെയും പോലീസ്‌കാരുടെയും എണ്ണം വർധിപ്പിക്കുകയും, പാപനാശം ബ്യൂട്ടിഫിക്കേഷൻ പദ്ധതി ഉടൻ ആരംഭിക്കുകയും ചെയ്യുമെന്ന് എം. എ ൽ. എ. വി .ജോയി പറഞ്ഞു.

വർക്കലയിലെ ഇടവ ഗ്രാമ പഞ്ചായത്തിൽ തന്നെയാണ് കാപ്പിൽ തീരവും സ്ഥിതിചെയ്യുന്നത്. വർക്കലയുടെ ടൂറിസം സാദ്ധ്യതകളോട് കിടപിടിക്കത്തക്ക കായൽ - കടൽ സൗന്ദര്യം സഞ്ചാരികളെ ഇവിടേക്കും ആകർഷിക്കുന്നു. ദിവസവും നിരവധിപേരാണ് ഈ സൗന്ദര്യം നുകരാനെത്തുന്നത്. വർക്കലയുടെ ടൂറിസം സാദ്ധ്യതകളിലെ സുപ്രധാന കണ്ണിയാണ്കാപ്പിൽ തീരവും. വർക്കലയിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ മാറിയാണ് കാപ്പിൽ തീരം സ്ഥിതി ചെയ്യുന്നത്. കാപ്പിൽ തീരദേശ ടൂറിസം പദ്ധതി പ്രഖ്യാപിച്ചത് 2007ൽ ആയിരുന്നു, ചെലവ് 2 കോടിയും എന്നാൽ ആ പദ്ധതി എങ്ങുമെത്തിയില്ല. കടലും കായലും സംഗമിക്കുന്ന അപൂർവ കാഴ്ച കാണാൻ സ്വദേശികളും വിദേശികളും ഇവിടെ ദിവസേന എത്തുന്നുണ്ട്. എന്നാൽ പൊലീസ് സ്റ്റേഷൻ ഇല്ലാത്തതാണ് ഈ തീരത്തിന്റെ ശാപം. വിശാലമായ തീരമായതിനാൽ തദ്ദേശീയരായ സഞ്ചാരികളും പ്രഭാത സവാരിക്കാരും ധാരാളം എത്താറുണ്ട്. ഇവിടം കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും ശല്യവും നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് കുടുംബസമേതം എത്തിയ സ്ത്രീയുടെ സ്വർണമാല കവർന്ന സംഭവവും ഉണ്ടായി. കൂട്ടുകാരിയുമൊത്ത് കാപ്പിലിലെത്തിയ കൊല്ലം സ്വദേശിയായ യുവാവിനെ തടഞ്ഞു നിറുത്തി ഭീഷണിപ്പെടുത്തിയ ശേഷം യുവാവിന്റെ അഞ്ച് പവന്റെ മാല സദാചാര പൊലീസ് ചമഞ്ഞെത്തിയ സംഘം കവർന്നു. മാനഹാനി ഭയന്ന് യുവാവ് പരാതിപോലും നൽകാതെ തടിതപ്പുകയായിരുന്നു. ഇത്തരത്തിൽ ഉള്ള നിരവധി പ്രേശ്നങ്ങളാണ് കപ്പിൽ തീരത്തുള്ളത് .

വേണ്ടപ്പെട്ട അധികൃതരുടെ അലംഭാവം തന്നെയാണ് ഇതുപോലെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ ശാപം. സർക്കാരിന്റെ അവഗണനയുടെ നേർക്കാഴ്ചയാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ചിലപ്പോൾ വർക്കല പാപനാശവും കാപ്പിൽ തീരവും ഒക്കെ നാളെ ഒരു ഓർമയായി മാറിയേക്കാം. സഞ്ചാരികളുടെ പ്രധാന ആകർഷണം പാപനാശം ,കാപ്പിൽ ,ഇടവ തീരം എന്നിവയാണ് .എന്നാൽ ഇവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും സഞ്ചാരികളുടെ സുരക്ഷയ്ക്കായുള്ള പദ്ധതികളും ഫലം കാണുന്നില്ല . പല പദ്ധതികളും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി പോവുകയാണ് .

നിരവധി വിനോദ സഞ്ചാരികളാണ് ദിവസവും ഇവിടെ എത്തുന്നത്. എന്നാൽ ഇവർക്കുള്ള അടിസ്ഥാന സൗകര്യങ്ങളായ ടോയ്‌ലറ്റ് ,കുടിവെള്ളം ,ഇരിപ്പിട സൗകര്യം ഒന്നും തന്നെ ഇവിടെ ലഭ്യമല്ല. പാർക്കിങ് സൗകര്യം പോലും ഇല്ല . മറ്റൊരു പ്രധാനപെട്ട പ്രെശ്നം മാലിന്യമാണ്. തോട്ടിലൂടെയും മറ്റും എത്തുന്ന മാലിന്യങ്ങൾ കടൽ തീരങ്ങളിൽ അടിഞ്ഞു കിടക്കുകയാണ്. അതുപോലെ തന്നെ മറ്റൊരു പ്രേശ്നമാണ് ലൈഫ് ഗാർഡുകളുടെ എണ്ണക്കുറവ്. പത്തിൽ കുറവാണു ലൈഫ് ഗാർഡുകൾ. പോലീസ് എയ്ഡ് പോസ്റ്റും ഇവിടെ ഇല്ല .സഞ്ചാരികൾ ആരെങ്കിലും അപകടത്തിൽ പെട്ടാൽ പെട്ടെന്ന് രക്ഷപ്രേവർത്തനം നടത്താനുള്ള ഒരു മാർഗവും പാപനാശം തീരത്തില്ല. കാരണം ഹെലിപ്പാഡിന്റെ സുരക്ഷാ വേലിയും പാപനാശം തീരത്തിന്റെ കുന്ന് ഇടിയുന്നതും ഈ തീരത്തിന്റെ നാശത്തിന് കാരണമാകുന്നു. ഇത് സഞ്ചാരികളിൽ ഭീതിയും അതൃപ്തിയും ഉണ്ടാക്കുന്നുണ്ട് .

ഇതിൽ സർക്കാരിന്റെ പ്രതികരണം ലൈഫ് ഗാർഡുകളുടെയും പോലീസ്‌കാരുടെയും എണ്ണം വർധിപ്പിക്കുകയും, പാപനാശം ബ്യൂട്ടിഫിക്കേഷൻ പദ്ധതി ഉടൻ ആരംഭിക്കുകയും ചെയ്യുമെന്നാണ് എം. എ ൽ. എ. വി .ജോയി പറഞ്ഞത് .

വർക്കലയിലെ ഇടവ ഗ്രാമ പഞ്ചായത്തിൽ തന്നെയാണ് കാപ്പിൽ തീരവും സ്ഥിതിചെയ്യുന്നത്. വർക്കലയുടെ ടൂറിസം സാദ്ധ്യതകളോട് കിടപിടിക്കത്തക്ക കായൽ - കടൽ സൗന്ദര്യം സഞ്ചാരികളെ ഇവിടേക്കും ആകർഷിക്കുന്നു . ദിവസവും നിരവധിപേരാണ് ഈ സൗന്ദര്യം നുകരാനെത്തുന്നത്. വർക്കലയുടെ ടൂറിസം സാദ്ധ്യതകളിലെ സുപ്രധാന കണ്ണിയാണ് കാപ്പിൽ തീരവും.വർക്കലയിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ മാറിയാണ് കപ്പിൽ തീരം സ്ഥിതി ചെയ്യുന്നത് . കാപ്പിൽ തീരദേശ ടൂറിസം പദ്ധതി പ്രഖ്യാപിച്ചത് 2007ൽ ആയിരുന്നു ,ചെലവ് 2 കോടി എന്നാൽ ആ പദ്ധതി എങ്ങുമെത്തിയില്ല. കടലും കായലും സംഗമിക്കുന്ന അപൂർവ കാഴ്ച കാണാൻ സ്വദേശികളും വിദേശികളും ഇവിടെ ദിവസേന എത്തുന്നുണ്ട്. എന്നാൽ പൊലീസ് സ്റ്റേഷൻ ഇല്ലാത്തതാണ് ഈ തീരത്തിന്റെ ശാപം. വിശാലമായ തീരമായതിനാൽ തദ്ദേശീയരായ സഞ്ചാരികളും പ്രഭാത സവാരിക്കാരും ധാരാളം എത്താറുണ്ട്. ഇവിടം കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും ശല്യവും നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് കുടുംബസമേതം എത്തിയ സ്ത്രീയുടെ സ്വർണമാല കവർന്ന സംഭവവും ഉണ്ടായി. കൂട്ടുകാരിയുമൊത്ത് കാപ്പിലിലെത്തിയ കൊല്ലം സ്വദേശിയായ യുവാവിനെ തടഞ്ഞു നിറുത്തി ഭീഷണിപ്പെടുത്തിയ ശേഷം യുവാവിന്റെ അഞ്ച് പവന്റെ മാല സദാചാര പൊലീസ് ചമഞ്ഞെത്തിയ സംഘം കവർന്നു. മാനഹാനി ഭയന്ന് യുവാവ് പരാതിപോലും നൽകാതെ തടിതപ്പുകയായിരുന്നു. ഇത്തരത്തിൽ ഉള്ള നിരവധി പ്രേശ്നങ്ങളാണ് കപ്പിൽ തീരത്തുള്ളത് .

വേണ്ടപ്പെട്ട അധികൃതരുടെ അലംഭാവം തന്നെയാണ് ഇതുപോലെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ ശാപം. സർക്കാരിന്റെ അവഗണനയുടെ നേർക്കാഴ്ചയാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് . ചിലപ്പോൾ വർക്കല പാപനാശവും കാപ്പിൽ തീരവും ഒക്കെ നാളെ ഒരു ഓർമയായി മാറിയേക്കാം .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (3 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (3 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (3 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (3 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (4 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (4 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (4 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (4 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (4 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (5 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (5 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (5 hours ago)

Malayali Vartha Recommends