ഉത്ര കൊലക്കേസില്‍ സംഭവിച്ചത് ഇതാണ്.... സ്ത്രീധനം നഷ്ടമാകാതെ ഭാര്യയെ ഒഴിവാക്കാനുള്ള തന്ത്രം അതിബുദ്ധിയായപ്പോൾ.... പ്രതി സൂരജ് മാത്രം
ഉത്ര കൊലക്കേസില്‍ ഭര്‍ത്താവ് സൂരജ് മാത്രമാണ് പ്രതിയെന്ന് പൊലീസ്. സ്ത്രീധനം നഷ്ടമാകാതെ ഭാര്യയെ ഒഴിവാക്കാനാണ് സൂരജ് ശ്രമിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമെന്നും അന്വേഷണസംഘം കുറ്റപത്രത്തില്‍ രേഖപ്പെടുത്തുന്നു. കൊലപാതകം നടന്ന് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ സൂരജിന് സ്വഭാവികജാമ്യം ലഭിക്കില്ല.
മാവേലിക്കര ജയിലിൽ കഴിഞ്ഞുവന്ന സൂരജ് സെല്ലിനുള്ളിൽ ഉണ്ടായിരുന്ന കൊലപാതക കേസിലെ പ്രതികളുമായി ചേർന്നു പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരെ വകവരുത്തുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങളെടുത്തു എന്നാണ് സുരേഷ് കുമാർ മൊഴിനൽകിയത്. മാവേലിക്കര ജയിലിൽ കഴിഞ്ഞുവന്ന സൂരജ് സെല്ലിനുള്ളിൽ ഉണ്ടായിരുന്ന കൊലപാതക കേസിലെ പ്രതികളുമായി ചേർന്നു പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരെ വകവരുത്തുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങളെടുത്തു എന്നാണ് സുരേഷ് കുമാർ മൊഴിനൽകിയത്.
രണ്ടാമത്തെ തവണ സൂരജിനെയും പാമ്പ് പിടുത്തകാരൻ സുരേഷിനെയും കസ്റ്റഡിയിൽ വാങ്ങിയപ്പോൾ ആണ് പാമ്പുപിടുത്തക്കാരൻ സുരേഷ് അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ മൊഴി നൽകിയത്. മാവേലിക്കര ജയിലിൽ കഴിഞ്ഞുവന്ന സൂരജ് സെല്ലിനുള്ളിൽ ഉണ്ടായിരുന്ന കൊലപാതക കേസിലെ പ്രതികളുമായി ചേർന്നു പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരെ വകവരുത്തുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങളെടുത്തു എന്നാണ് സുരേഷ് കുമാർ മൊഴിനൽകിയത്.
ഇതേതുടർന്ന് പുനലൂർ ഡിഎഫ് ഒ രേഖാമൂലം കൊല്ലം റൂറൽ എസ് പിക്ക് പരാതി നൽകുകയും പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി വിനോദ് കുമാറിന് അന്വേഷണച്ചുമതല കൈമാറുകയും ചെയ്തു. ഇതേതുടർന്ന് പുനലൂർ ഡിഎഫ് ഒ രേഖാമൂലം കൊല്ലം റൂറൽ എസ് പിക്ക് പരാതി നൽകുകയും പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി വിനോദ് കുമാറിന് അന്വേഷണച്ചുമതല കൈമാറുകയും ചെയ്തു.
ഇതേതുടർന്ന് പുനലൂർ ഡിഎഫ് ഒ രേഖാമൂലം കൊല്ലം റൂറൽ എസ് പിക്ക് പരാതി നൽകുകയും പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി വിനോദ് കുമാറിന് അന്വേഷണച്ചുമതല കൈമാറുകയും ചെയ്തു.
https://www.facebook.com/Malayalivartha