Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..


അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാനിൽ നിന്നുള്ള, വ്യാജ ഫുട്ബോൾ ടീമിനെ ജാപ്പനീസ് അധികൃതർ അറസ്റ്റു ചെയ്തു...22പേരെയാണ് ഇമിഗ്രേഷൻ പരിശോധനകൾക്കിടെ അറസ്റ്റു ചെയ്തത്..


കാൽനടയായും വാഹനങ്ങളിലും നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് കൂട്ടപ്പലായനം ചെയ്യുന്നു; ബന്ദികളുടെ മോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാർത്ഥികൾ; ഇസ്രയേലിന്റെ ലക്ഷ്യം പുറത്ത്...


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്

യുസഫലിയെ കണ്ടാല്‍ മുട്ടു വിറയ്ക്കും റാസിഖിന്റെ വീട് ഇടിച്ചു നിരത്തും... എങ്കിലും എന്റെ ഡി വൈ എഫ് ഐ എത്ര കിട്ടിയാലും പഠിക്കില്ലല്ലോ

18 APRIL 2021 12:23 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി

എത്ര കിട്ടിയാലും പഠിക്കാത്ത ഒരു പാര്‍ട്ടി കേരളത്തിലുണ്ടെങ്കില്‍ അത് സി പി എം മാത്രമാണ്. കാസര്‍കോട് ജില്ലയിലെ അജാനൂരില്‍ നടന്ന സംഭവം അതാണ് വെളിപ്പെടുത്തുന്നത്.

കഴിഞ്ഞ ദിവസം യൂസഫലിയുടെ തകരാറിലായ ഹെലികോപ്റ്റര്‍ ചതുപ്പിലിറക്കി അദ്ദേഹത്തെ രക്ഷിച്ചപ്പോള്‍ മലയാളികള്‍ ഉള്ളിടത്തെല്ലാം എത്തിയ ഒരു വാട്ട്‌സ് ആപ്പ് സന്ദേശമുണ്ട്.

 

 

നമ്മുടെ രാജ്യത്ത് ചതുപ്പുകള്‍ നശിപ്പിച്ച് കെട്ടിടമുണ്ടാക്കിയ മുതലാളിയാണ് യൂസഫിലെന്നതായിരുന്നു ആ സന്ദേശം. ഒടുവില്‍ അദ്ദേഹത്തെ രക്ഷിച്ചത് ഒരു ചതുപ്പ് നിലം. ഹെലികോപ്റ്റര്‍ തകരാറായപ്പോള്‍ മാത്രമാണ് ചതുപ്പിന്റെ ചില അദ്ദേഹം മനസിലാക്കിയതെന്നും ആ സന്ദേശത്തില്‍ പറയുന്നു.

യൂസഫിലി ചതുപ്പ് നികത്തിയാണ് ലുലു നിര്‍മ്മിച്ചതെന്ന വ്യാഖ്യാനം ശരിയാണെങ്കില്‍ അതിന് അനുമതി നല്‍കിയത് നമ്മുടെ സര്‍ക്കാരുകള്‍ തന്നെയാണ്. ഏക ജാലക സംവിധാനത്തിലൂടെയാണ് ഇത്തരം അനുമതികള്‍ നല്‍കുക. സര്‍ക്കാര്‍ എന്നതിന് ഇടത് -വലത് ഭേദമില്ല. എന്നാല്‍ ഇടതു സര്‍ക്കാരുകള്‍ ഇത്തരം പരിസ്ഥിതി നാശ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ജനം അംഗീകരിക്കില്ല.

 

 

 


അന്നൊന്നും പ്രതികരിക്കാത്ത ഡി വൈ എഫ് ഐ ആണ് ഇപ്പോള്‍ അജാനൂരില്‍ ഒരു സാധാരണക്കാരന്‍ നിര്‍മ്മിക്കുന്ന വീടിന്റെ ബെയ്‌സ്‌മെന്റ് ഇളക്കി ചെങ്കൊടി നാട്ടിയത്.

സാധാരണക്കാരന്റെ നെഞ്ചത്ത് കയറുകയും പണക്കാരനെ കാണുമ്പോള്‍ തൊഴുകൈകളോടെ നില്‍ക്കുകയും ചെയ്യുന്ന ഡി വൈ എഫ് ഐ യുടെ രീതിയാണ് ആ സംഘടനയെയും അവരുടെ മാത്യ പ്രസ്ഥാനത്തെയും ജനങ്ങളില്‍ നിന്നും അനുദിനം അകറ്റി കൊണ്ടിരിക്കുന്നത്.

 

 



കാഞ്ഞങ്ങാട് അജാനൂര്‍ ചാലിയത്താണ് നിര്‍മാണം നടക്കുന്ന വീടിന്റെ തറയും ഷെഡ്ഡും പൊളിച്ച് ഡി വൈ എഫ് ഐ കൊടി നാട്ടിയത്. സംഭവത്തില്‍ എട്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഇട്ടമ്മലിലെ ലിപന്‍, സുജിത്ത്, കിട്ടു എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരേയുമാണ് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 447, 427, 153, 506(1) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അതിക്രമിച്ച് കയറി തറയും ഷെഡ്ഡും പൊളിച്ച് അരലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നും തടയാന്‍ ചെന്ന ഒന്നിലേറെപ്പേരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു.


ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത സ്ഥലമാണിതെന്നും വീടുനിര്‍മാണത്തിന് പഞ്ചായത്തിന്റെ അനുമതിയുണ്ടെന്നുമാണ് സ്ഥലം ഉടമ വി.എം. റാസിഖിന്റെ വിശദീകരണം.. ഇതിനിടെ സി.പി.എം. തിരഞ്ഞെടുപ്പ് ഫണ്ട് ചോദിച്ചപ്പോള്‍ അത് കൊടുക്കാത്തതിന്റെ വിരോധം തീര്‍ത്തതാണെന്നും റാസിഖും സഹോദരനും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ അഷറഫ് കൊളവയലും പറഞ്ഞു. എന്നാല്‍ ഇക്കാര്യം ഇവര്‍ പോലീസ് സ്റ്റേഷനില്‍ കൊടുത്ത പരാതിയില്‍ പറഞ്ഞിട്ടില്ല. അങ്ങനെയൊരു സംഭാവന ചോദിച്ചിട്ടേയില്ലെന്നാണ് ഡി.വൈ.എഫ്.ഐ.യുടെ വാദം.

 



ഇതു വയല്‍ഭൂമിയാണെന്നും നിര്‍മാണം നടത്തരുതെന്നും ആവശ്യപ്പെട്ട് നാട്ടുകാരുടെ കൈയൊപ്പ് ശേഖരിച്ച് ഡി.വൈ.എഫ്.ഐ. ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. വയല്‍ ഭൂമി വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നാണ് ചട്ടം. വയല്‍ ചെറിയ തോതില്‍ നികത്തി വീട് വയ്ക്കാന്‍ നിയമപരമായ യാതൊരു തടസ്സവുമില്ല. വീട് നിര്‍മ്മിക്കണമെങ്കില്‍ പഞ്ചായത്തിന്റെ അനുമതി ആവശ്യമാണ്. ഒന്നും പരിശോധിക്കാതെ ഒരിക്കലും പഞ്ചായത്ത് അനുമതി നല്‍കില്ല.

തറയും ഷെഡ്ഡും പൊളിച്ച് കൊടി നാട്ടിയ സംഭവത്തില്‍ ഡി.വൈ.എഫ്.ഐ.ക്കെതിരേ യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി. യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ഡി.വൈ.എഫ്.ഐ. വഴി തടസ്സപ്പെടുത്താനായിട്ട കല്ലുകള്‍ എടുത്തുമാറ്റി. കല്ലെടുത്ത് മാറ്റാന്‍ പ്രദേശത്തെ മുസ്ലിം ലീഗുകാരുമെത്തി.

 

 



യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് വീട്ടുടമസ്ഥന്‍ റാസിഖിനെയും ഇദ്ദേഹത്തിന്റെ സഹോദരന്‍ അഷറഫ് കൊളവയലിനെയും ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതോടെ സംഭവത്തിന് സംസ്ഥാനാടിസ്ഥാനത്തില്‍ തന്നെ പ്രാധാന്യം കൈവന്നിരിക്കുകയാണ്

എന്നാല്‍ വയല്‍ നികത്തി വീട് നിര്‍മിക്കുന്നതിനെതിരേയാണ് പ്രതിഷേധിച്ചതെന്ന് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അറിയിച്ചു. വെറ്റ്ലാന്‍ഡില്‍ ഉള്‍പ്പെട്ട പ്രദേശത്ത് പാരിസ്ഥിതിക ദുര്‍ബലതകള്‍ പരിഗണിക്കാതെ വീട് നിര്‍മിക്കുന്നതിനെതിരേ നാട്ടുകാരില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

 

 

വയല്‍ നികത്തുന്നതുമൂലം വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നു. മഴക്കാലത്ത് പരിസരപ്രദേശത്തെ വീടുകളിലെല്ലാം വെള്ളം കയറാനും ഇത് ഇടയാക്കും. വീട് നിര്‍മിക്കുന്നതിന്റെ മറവില്‍ വ്യാപകമായി മണലെടുക്കുന്നു. മണലെടുത്ത കുഴിയില്‍ ചെമ്മണ്ണിട്ട് നിറയ്ക്കുന്നു. ഇത് പ്രദേശത്ത് കുടിവെള്ളം മലിനമാക്കുന്നതിന് ഇടയാക്കും. മാധ്യമപിന്തുണയോടെ വിവാദമുണ്ടാക്കി നിര്‍മാണ അനുമതി സംഘടിപ്പിക്കാനുള്ള മുസ്ലിം ലീഗ് നേതാവിന്റെ കുതന്ത്രമാണ് ഇതിന് പിന്നിലെന്നും ജില്ലാ കമ്മിറ്റി പറയുന്നു.

കൊടി നാട്ടിയ പ്രദേശത്തിന് സമീപമാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ലീഗ് പ്രവര്‍ത്തകനെ സി പി എമ്മുകാര്‍ അരിഞ്ഞു വീഴത്തിയത്. പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറി നൃത്തം ചവിട്ടുന്ന പതിവ് സി പി എം അവസാനിപ്പിച്ചില്ലെങ്കില്‍ എന്തു സംഭവിക്കുമെന്ന് കണ്ടറിയാം.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (10 minutes ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (31 minutes ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (42 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (55 minutes ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (1 hour ago)

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലഹരിയേറ് സംഘത്തിലെ മൂന്നാമനും പിടിയില്‍  (1 hour ago)

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (1 hour ago)

ധര്‍മ്മടം സത്രത്തിനടുത്തെ വീട്ടില്‍ വന്‍ കവര്‍ച്ച  (1 hour ago)

ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...  (2 hours ago)

ശബരിമല വികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികള്‍ ഏറ്റെടുക്കുകയും അവ പൂര്‍ത്തീകരിക്കുകയും ചെയ്തു; ശബരിമല വികസനത്തിനായി 2016-17 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 70,37,74,264/- രൂപ വിവിധ പദ്ധതികള്‍ക്  (2 hours ago)

നടിയുടെ വീട്ടിൽ കയറി വെടിവെപ്പ്  (2 hours ago)

സിപിആര്‍ അഥവാ കാര്‍ഡിയോ പള്‍മണറി റെസിസിറ്റേഷന്‍ പരിശീലനം നല്‍കുന്ന പദ്ധതിക്ക് തുടക്കം ; ലോക ഹൃദയ ദിനത്തിൽ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (2 hours ago)

വ്യാജ പാകിസ്ഥാൻ ഫുട്ബോൾ ടീം  (2 hours ago)

Malayali Vartha Recommends