Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..


സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...


'എല്ലാവർക്കും നന്മകൾ നേരുന്നു'... സത്യൻ അന്തിക്കാട് കുറിച്ച കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു: മകന്‍ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി അച്ഛനെ അഭിവാദ്യം ചെയ്ത് ധ്യാൻ: കരച്ചിലടക്കാൻ പാടുപെട്ട് ഭാര്യയും മരുമക്കളും കൊച്ചുമക്കളും: അവസാനമായി കാണാനും, അന്ത്യാഞ്ജലി അര്‍പ്പിക്കാനും എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെട്ട് പോലീസ്...


ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി: പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒഴുവാക്കി സാധാരണക്കാരാനായി ജീവിക്കാനിഷ്ടപ്പെട്ട ശ്രീനിവാസൻ: ജീവിതത്തിന്റെ അവസാന നിമിഷവും സർക്കാർ ആശുപത്രിയിൽ...


നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.... സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്

മുൻനിര പോരാളികളോട് തന്നെ ഇങ്ങനെ ചെയ്യണം.... ഹോ കഷ്ടം തന്നെ.! അജീഷ് ഇപ്പോഴും ജീവനായി മല്ലിടുന്നു....

04 JUNE 2021 10:18 PM IST
മലയാളി വാര്‍ത്ത

More Stories...

വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..

സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...

'എല്ലാവർക്കും നന്മകൾ നേരുന്നു'... സത്യൻ അന്തിക്കാട് കുറിച്ച കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു: മകന്‍ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി അച്ഛനെ അഭിവാദ്യം ചെയ്ത് ധ്യാൻ: കരച്ചിലടക്കാൻ പാടുപെട്ട് ഭാര്യയും മരുമക്കളും കൊച്ചുമക്കളും: അവസാനമായി കാണാനും, അന്ത്യാഞ്ജലി അര്‍പ്പിക്കാനും എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെട്ട് പോലീസ്...

ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി: പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒഴുവാക്കി സാധാരണക്കാരാനായി ജീവിക്കാനിഷ്ടപ്പെട്ട ശ്രീനിവാസൻ: ജീവിതത്തിന്റെ അവസാന നിമിഷവും സർക്കാർ ആശുപത്രിയിൽ...

ശ്രീനിവാസന്റെ ചിതയില്‍ പേപ്പറും പേനയും സമര്‍പ്പിച്ച് സത്യന്‍ അന്തിക്കാട്

കേരളക്കരയെ മുഴുവൻ ദുഖത്തിലാഴ്തിയ ഒരു സംഭവമായിരുന്നു മറയൂരിൽ വാഹന പരിശോധനയ്ക്കിടെ സിവിൽ പൊലീസ് ഓഫീസർ അജീഷ് പോളിന്റെ തലയ്ക്ക് കല്ലു കൊണ്ട് ആക്രമിച്ച സംഭവം. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയായിരുന്നു.

അജീഷിന്‍റെ തലയിൽ കഴിഞ്ഞ ദിവസം ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. അജീഷിനൊപ്പം പരിക്കേറ്റ എസ്എച്ച്ഒ രതീഷ് ആശുപത്രി വിട്ടു വീട്ടിൽ വിശ്രമത്തിലാണ്. രതീഷിന്‍റെ തലയിൽ ആറ് തുന്നലുണ്ട്. പരിക്ക് ഗുരുതരമല്ലാത്തതിനാലാണ് രതീഷ് ആശുപത്രി വിട്ടത്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് വാഹന പരിശോധനയ്ക്കിടെ മറയൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അജീഷ് പോളിനും എസ്എച്ച്ഒ രതീഷ് ജിഎസിനും ഗുരുതര മർദ്ദനമേറ്റത്.

മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് ഇരുവരെയും ലഹരിയിലായിരുന്ന കോവിൽക്കടവ് സ്വദേശിയായ സുലൈമാൻ എന്നയാൾ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു.

കല്ലു കൊണ്ടുള്ള ആക്രമണത്തിൽ അജീഷ് പോളിന്‍റെ തലയോട്ടി തകർന്നു പോയിരുന്നു. ഇടത് ചെവിയ്ക്ക് പിറകിലായിട്ടാണ് പരിക്കേറ്റത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് നടത്തിയ ശസ്ത്രക്രിയയിൽ തകർന്ന തലച്ചോറിന്‍റെ ഒരു ഭാഗം നീക്കം ചെയ്യേണ്ടി വന്നു.

വെന്റിലേറ്ററിൽ നിന്നു മുറിയിലേക്കു മാറ്റിയെങ്കിലും സിവിൽ പൊലീസ് ഓഫിസർ അജീഷ് പോളിനെ ജീവിതത്തിലേക്കു തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് എറണാകുളം രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർ. ഗുരുതരാവസ്ഥയിൽ നിന്നു തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ അദ്ദേഹത്തിൽ പ്രകടമായി തുടങ്ങിയത് അൽപം ആശ്വാസം പകരുന്നാണ്.

സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന പോലീസ് ഉദ്യോ​ഗസ്ഥനായ രതീഷ് പറയുന്നതിങ്ങനെയാണ്. ‘ചൊവ്വാഴ്ച രാവിലെ പതിവു പട്രോളിങ്ങിനിടെയാണ് ആക്രമണം നടന്നത്. തലേദിവസം പ്രതിക്കെതിരെ ഉമ്മ നൽകിയ പരാതിയിൽ ഇവരുടെ വീട്ടിൽ പൊലീസുകാർ പോയി പ്രശ്നം പരിഹരിച്ചിരുന്നു.

അതിൽ ഇയാൾക്കു പകയുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. പട്രോളിങ്ങിനിടെ ഇയാൾ ലഹരി ഉപയോഗിച്ചു മാസ്ക് ധരിക്കാതെ നിൽക്കുന്നതു കണ്ടാണ് അടുത്തു ചെല്ലുന്നത്. ലഹരിയിൽ ആയിരുന്നതു കൊണ്ടു തന്നെ പൊലീസിനെ വകവയ്ക്കാതെയായിരുന്നു സംസാരം തുടങ്ങിയതും.

ചോദിക്കുന്നതിനെല്ലാം എതിരായുള്ള മറുപടിയും. അപ്പോഴാണ് ജീപ്പിൽനിന്നിറങ്ങി അയാളെ പിടിച്ചു സ്റ്റേഷനിൽ കൊണ്ടുപോകാൻ തീരുമാനിച്ചത്. ഡ്രൈവറാണ് നിരുത്സാഹപ്പെടുത്തിയത്. അവിടെ ചെന്നാലും ഇയാൾ ഒരു പ്രശ്നക്കാരനാണ്, സ്റ്റേഷനിൽ ചെന്നാലും പ്രശ്നമുണ്ടാക്കും.

തൽക്കാലും എന്തെങ്കിലും പറഞ്ഞു വിട്ടാൽ മതിയെന്നു പറഞ്ഞു. അങ്ങനെയാണ് പോടാ എന്നു പറഞ്ഞ് അവനെ വിട്ടു ജീപ്പിലേക്കു തിരികെ കയറുന്നത്.

പരുക്കേറ്റു ചികിത്സയിലുള്ള അജീഷ് ഇവനോടു സംസാരിക്കാൻ പോലും നിന്നിട്ടില്ല. പക്ഷേ ഇവർ അടുത്തടുത്താണ് നിന്നിരുന്നത്. ഇവൻ പോകാൻ തിരിഞ്ഞെങ്കിലും പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ നിൽക്കുമ്പോഴായിരുന്നു ആക്രമണം എന്നതിനാൽ പ്രതിരോധിക്കാനായില്ല.

സമീപത്തു കൂട്ടിയിട്ടിരുന്ന കല്ലെടുത്ത് അജീഷിന്റെ തലയിലേക്ക് എറിയുകയായിരുന്നു. ഇതു കണ്ട് അവൻ വീണ്ടും എറിയാൻ തുടങ്ങുന്നതു തടയാനാണ് പെട്ടെന്നു എത്തിയത്.

അപ്പോഴേയ്ക്കും കല്ലേറിൽ അജീഷ് വീണു. പിടിക്കാൻ ചെന്ന തന്നെയും ആക്രമിച്ചു. തലയിൽ നിന്നു രക്തം വന്നു തുടങ്ങി. ഉടൻ തന്നെ ഡ്രൈവർ അജീഷിനെ എടുത്തു വാഹനത്തിൽ കയറ്റി. ഇവനെ പിടിച്ചു വയ്ക്കാൻ നാട്ടുകാരെ ഏൽപിച്ച് പെട്ടെന്നു തന്നെ അര കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്കു കൊണ്ടുപോയി.

അജീഷിന്റെ നില ഗുരുതരമാകുന്നതു മനസിലാക്കി പെട്ടെന്ന് അടിമാലിയിലെ ആശുപത്രിയിലേയ്ക്കു പോകുകയായിരുന്നു. ഈ സമയം അജീഷ് സുബോധമില്ലാതെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. വിദഗ്ധ ചികിത്സ വേണമെന്നു മനസിലാക്കിയതോടെയാണ് എറണാകുളത്ത് രാജഗിരിയിലേക്ക് എത്തിയത്’ എന്നുമാണ് രതീഷ് പറയുന്നത്.

ആക്രമണം നടന്ന് ആദ്യ 48 മണിക്കൂർ കഴിയാതെ ഒന്നും പറയാനാവില്ലെന്നായിരുന്നു ഡോക്ടർ അറിയിച്ചത്. ഈ കോവിഡ് കാലത്ത് എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അവഗണിച്ചു ജോലി ചെയ്യുകയായിരുന്ന പോലസുകാർക്കും മുൻനിര പോരാളികൾക്കും ഇത്തരത്തിൽ ആക്രമണം നടത്തുന്നതിനെ ഒരു കാരണവശാലും വച്ചു പൊറിപ്പിക്കുവാൻ പാടുള്ളതല്ല.

കഴിഞ്ഞ ദിവസങ്ങളിൽ ഡോക്ടർമാർക്കെതിരെയും സമാന ആക്രമണങ്ങൾ നടന്നിരുന്നു. ഇതിനെതിരെ തികച്ചും ശക്തമായ നിയമ നടപികൾ തന്നെ സ്വീകരിക്കേണ്ടതുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..  (8 minutes ago)

സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അ  (18 minutes ago)

'എല്ലാവർക്കും നന്മകൾ നേരുന്നു'... സത്യൻ അന്തിക്കാട് കുറിച്ച കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു: മകന്‍ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ  (30 minutes ago)

ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി: പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒഴുവാക്കി സാധാരണക്കാരാനായി ജീവിക്കാനിഷ്ടപ്പെട്ട ശ്രീനിവാസൻ: ജീവ  (41 minutes ago)

ശ്രീനിവാസന്റെ ചിതയില്‍ പേപ്പറും പേനയും സമര്‍പ്പിച്ച് സത്യന്‍ അന്തിക്കാട്  (1 hour ago)

കുട്ടികളുടെ അവധിക്കാല നിര്‍ബന്ധിത ക്ലാസ്സുകള്‍ ഒഴിവാക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

E D-യുടെ ആദ്യ അറസ്റ്റ് നാളെ ഉന്നം കടകംപള്ളി AKG സെന്ററിലേക്കും ഇ.ഡി.? ലിസ്റ്റിൽ നേതാക്കന്മാർ എല്ലാം  (2 hours ago)

റിപ്പോർട്ട് എവിടെടോ..? പറപ്പിച്ച് ജഡ്‌ജി എസ്. നസീറ രാഹുലിന് ആശ്വസിക്കാം..! ജോബി പുറത്തേയ്ക്ക്..!  (2 hours ago)

സംസ്കാര ചടങ്ങിനിടെ ധ്യാനിന്റെ മൂക്കിൽ നിന്നും ചോര... !അയ്യോ..ചോര ഞെട്ടി അവസാനമായി ഓടി എത്തി ..! "  (2 hours ago)

എല്ലാം വരുത്തിവച്ചത് ശ്രീനിവാസൻ...തളർന്ന് വീണ് വിനീത് ..എല്ലാത്തിനും കൂടെ വിമല...! അച്ഛാ..പൊട്ടിക്കരഞ്ഞ് ധ്യാൻ  (2 hours ago)

ചരൽ നിറച്ചുവന്ന ട്രക്ക് ദേഹത്തേക്ക് മറിഞ്ഞ് 90കാരന് ദാരുണാന്ത്യം...  (4 hours ago)

ത്രിതലപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും  (4 hours ago)

എല്ലാവർക്കും നന്മകൾ നേരുന്നു എന്ന കുറിപ്പെഴുതിയ കടലാസാണ്...  (4 hours ago)

വലിയ കപ്പി പൊട്ടി തലയില്‍ വീണ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം  (5 hours ago)

എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ ഇനി മുതല്‍ സിഎം കിഡ്‌സ് സ്‌കോളര്‍ഷിപ്പ് എന്ന പുതിയ പേരില്‍ അറിയപ്പെടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (5 hours ago)

Malayali Vartha Recommends