Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..


സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...


'എല്ലാവർക്കും നന്മകൾ നേരുന്നു'... സത്യൻ അന്തിക്കാട് കുറിച്ച കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു: മകന്‍ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി അച്ഛനെ അഭിവാദ്യം ചെയ്ത് ധ്യാൻ: കരച്ചിലടക്കാൻ പാടുപെട്ട് ഭാര്യയും മരുമക്കളും കൊച്ചുമക്കളും: അവസാനമായി കാണാനും, അന്ത്യാഞ്ജലി അര്‍പ്പിക്കാനും എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെട്ട് പോലീസ്...


ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി: പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒഴുവാക്കി സാധാരണക്കാരാനായി ജീവിക്കാനിഷ്ടപ്പെട്ട ശ്രീനിവാസൻ: ജീവിതത്തിന്റെ അവസാന നിമിഷവും സർക്കാർ ആശുപത്രിയിൽ...


നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.... സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്

രാഷ്ട്രീയക്കാർക്ക് എന്താ കൊമ്പുണ്ടോ? ഡിഫിക്കൊപ്പം ഒത്തു കളിച്ചത് പോലീസും... കണക്കിന് കൊടുത്ത് കോടതി....

04 JUNE 2021 10:11 PM IST
മലയാളി വാര്‍ത്ത

More Stories...

വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..

സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...

'എല്ലാവർക്കും നന്മകൾ നേരുന്നു'... സത്യൻ അന്തിക്കാട് കുറിച്ച കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു: മകന്‍ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി അച്ഛനെ അഭിവാദ്യം ചെയ്ത് ധ്യാൻ: കരച്ചിലടക്കാൻ പാടുപെട്ട് ഭാര്യയും മരുമക്കളും കൊച്ചുമക്കളും: അവസാനമായി കാണാനും, അന്ത്യാഞ്ജലി അര്‍പ്പിക്കാനും എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെട്ട് പോലീസ്...

ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി: പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒഴുവാക്കി സാധാരണക്കാരാനായി ജീവിക്കാനിഷ്ടപ്പെട്ട ശ്രീനിവാസൻ: ജീവിതത്തിന്റെ അവസാന നിമിഷവും സർക്കാർ ആശുപത്രിയിൽ...

ശ്രീനിവാസന്റെ ചിതയില്‍ പേപ്പറും പേനയും സമര്‍പ്പിച്ച് സത്യന്‍ അന്തിക്കാട്

നാട്ടിൽ നിയമം എല്ലാവർക്കും ഒരു പോലെ ബാധകമാണ്. ഇത് ഓർമ്മിപ്പിക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകളിലൂടെ സൂചിപ്പിക്കുന്നത്.

അസുഖ ബാ‌ധിതരായ മാതാപിതാക്കൾക്ക് ഉച്ചഭക്ഷണം വാങ്ങാനെത്തിയ യൂത്ത് കോൺഗ്രസുകാരനായ യുവാവിനെ ഓട്ടോയിൽ നിന്ന് വലിച്ചിറക്കി മാരകമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ ഡിവൈഎഫ്ഐക്കാർക്കും ജാമ്യം ലഭിക്കാൻ ആയുധം മാറ്റിയ കഴക്കൂട്ടം പോലീസിനും തലസ്ഥാന ജില്ലാ കോടതിയുടെ രൂക്ഷ വിമർശനം.

വധശ്രമ കേസിൽ റിമാൻ്റിൽ കഴിയുന്ന രണ്ടു ഡിവൈഎഫ്ഐക്കാരുടെ ജാമ്യഹർജി തള്ളിയ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി. കൃഷ്ണകുമാർ പൊളിറ്റീഷ്യൻസ് ആയതിനാൽ എന്തുമാകാമെന്നാണോയെന്ന് ചോദ്യമുന്നയിച്ചു.

ജാമ്യ ഹർജി പരിഗണിക്കവേ രാഷ്ട്രീയ കേസെന്ന ലാഘവത്തോടെ പ്രതികൾ വാദിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. റിമാൻ്റിലായി 14 ദിവസവമേ ആയുള്ളുവെന്ന് നിരീക്ഷിച്ച കോടതി ഗൗരവമേറിയ കൃത്യം ചെയ്ത പ്രതികൾ കുറച്ചു ദിവസം അകത്തു കിടക്കട്ടെയെന്നും നിരീക്ഷിച്ചു.

പരിക്കേറ്റയാളുടെ പ്രഥമ വിവര മൊഴി രേഖപ്പെടുത്തിയ ആയുധമായ വെട്ടുകത്തി പ്രതികൾക്ക് എളുപ്പ ജാമ്യം ലഭിക്കാനായി വെട്ടുകത്തിക്ക് പകരം തടിക്കഷണമാക്കി മാറ്റി റിമാൻ്റ് റിപ്പോർട്ട് തിരുത്തിയ തുമ്പ പോലീസിനെയും കോടതി രൂക്ഷമായി വിമർശിച്ചു.

പൊതുസേവകരായ പോലീസ് റിമാൻ്റ് റിപ്പോർട്ടിൽ വെള്ളം ചേർത്ത് ആയുധം മാറ്റിയെന്ന കാരണം പ്രതിക്ക് ജാമ്യത്തിനുള്ള അർഹതയായി അംഗികരിക്കാനാവില്ല. വൂണ്ട് സർട്ടിഫിക്കറ്റ് പരിശോധിച്ചതിൽ യുവാവിന് തലയുടെ പല ഭാഗത്തും കാലിലെ അസ്ഥികൾക്കും ശരീരത്തിലും മാരകമായ പരിക്കേറ്റിട്ടുണ്ട്.

പ്രതികളെ കൃത്യവുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ഉള്ളതായും ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി വ്യക്തമാക്കി. പ്രതികൾ അഞ്ചിലേറെ ആക്രമണ കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളികളാണെന്നും പോലീസ് സ്റ്റേഷൻ കേ ഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണെന്നും നിരീക്ഷിച്ചു.

പോലിസിനെ സ്വാധീനിച്ച് തങ്ങൾക്കെതിരായി എടുത്ത കള്ളക്കേസാണെന്ന പ്രതികളുടെ വാദവും കോടതി തള്ളി. ഭരണകക്ഷിയുടെ യുവജന സംഘടനയായ ഡിവൈഎഫ്ഐക്കാർക്കെതിരെ പോലീസിനെ സ്വാധീനിച്ച് എങ്ങനെ കള്ളക്കേസെടുക്കാൻ സാധിക്കുമെന്നും കോടതി ചോദിച്ചു.

ഒന്നും രണ്ടും പ്രതികളും ഡിവൈഎഫ്ഐ പ്രവർത്തകരുമായ ആദർശ്, ഷാ എന്നിവരുടെ ജാമ്യ ഹർജികളാണ് കോടതി തള്ളിയത്. ഇവർ മുൻകൂർ ജാമ്യം ലഭിക്കില്ലെന്ന ഉപദേശത്തിൻ്റെ അടിസ്ഥാനത്തിൽ നേതൃത്വം പോലുസുമായുണ്ടാക്കിയ രഹസ്യ ധാരണയിൽ മുൻ നിശ്ചയപ്രകാരം പിണറായി സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ദിനം തുമ്പ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കുളത്തൂർ സ്വദേശികളായ മനേഷ്, ഷൈജു എന്നിവരാാണ് മൂന്നും നാലും പ്രതികൾ.

2021 മെയ് 14 ഉച്ചക്ക് കുളത്തൂർ ജംഗ്ഷനിലാണ് കേസിനാസ്പദമായ ദാരുണമായ സംഭവം നടന്നത്. അസുഖബാധിതരായ മാതാപിതാക്കൾക്ക് ഹോട്ടലിൽ നിന്ന് ഉച്ച ഭക്ഷണം വാങ്ങാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ കുളത്തൂർ ഗുരു നഗർ പുതുവൽ മണക്കാട് വീട്ടിൽ രമേശൻ മകൻ രതീഷിനെയാണ് ഓട്ടോയിൽ നിന്ന് വലിച്ചിറക്കി വെട്ടുകത്തി കൊണ്ട് തലയിലും കാലിലുമടക്കം വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്.

ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രതീഷിനെ കഴക്കൂട്ടം സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ലോക് ഡൗണും കർശന നിയന്ത്രണങ്ങളും നിലനിൽക്കേ പോലീസ് കാവലിൽ പട്ടാപ്പകൽ നടന്ന അക്രമം പരക്കെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കുറച്ചു കാലമായി പ്രദേശത്ത് നില നിൽക്കുന്ന സമാധാന അന്തരീക്ഷം സിപിഎം സംഘം തകർക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ.

സിപിഎം നേതാക്കളുടെ അറിവും സമ്മതത്തോടും ഒത്താശയോടും കൂടിയാണ് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികളെ വിചാരണയിൽ രക്ഷപ്പെടുത്താനായി ചെയ്യുന്ന വെള്ളം ചേർക്കലുകൾ പ്രതിയെ വെറുതെ വിടാനുള്ള കാരണമാകരുതെന്ന് സുപ്രീം കോടതി വിധി ന്യായങ്ങളുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..  (6 minutes ago)

സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അ  (16 minutes ago)

'എല്ലാവർക്കും നന്മകൾ നേരുന്നു'... സത്യൻ അന്തിക്കാട് കുറിച്ച കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു: മകന്‍ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ  (28 minutes ago)

ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി: പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒഴുവാക്കി സാധാരണക്കാരാനായി ജീവിക്കാനിഷ്ടപ്പെട്ട ശ്രീനിവാസൻ: ജീവ  (39 minutes ago)

ശ്രീനിവാസന്റെ ചിതയില്‍ പേപ്പറും പേനയും സമര്‍പ്പിച്ച് സത്യന്‍ അന്തിക്കാട്  (1 hour ago)

കുട്ടികളുടെ അവധിക്കാല നിര്‍ബന്ധിത ക്ലാസ്സുകള്‍ ഒഴിവാക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

E D-യുടെ ആദ്യ അറസ്റ്റ് നാളെ ഉന്നം കടകംപള്ളി AKG സെന്ററിലേക്കും ഇ.ഡി.? ലിസ്റ്റിൽ നേതാക്കന്മാർ എല്ലാം  (2 hours ago)

റിപ്പോർട്ട് എവിടെടോ..? പറപ്പിച്ച് ജഡ്‌ജി എസ്. നസീറ രാഹുലിന് ആശ്വസിക്കാം..! ജോബി പുറത്തേയ്ക്ക്..!  (2 hours ago)

സംസ്കാര ചടങ്ങിനിടെ ധ്യാനിന്റെ മൂക്കിൽ നിന്നും ചോര... !അയ്യോ..ചോര ഞെട്ടി അവസാനമായി ഓടി എത്തി ..! "  (2 hours ago)

എല്ലാം വരുത്തിവച്ചത് ശ്രീനിവാസൻ...തളർന്ന് വീണ് വിനീത് ..എല്ലാത്തിനും കൂടെ വിമല...! അച്ഛാ..പൊട്ടിക്കരഞ്ഞ് ധ്യാൻ  (2 hours ago)

ചരൽ നിറച്ചുവന്ന ട്രക്ക് ദേഹത്തേക്ക് മറിഞ്ഞ് 90കാരന് ദാരുണാന്ത്യം...  (4 hours ago)

ത്രിതലപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും  (4 hours ago)

എല്ലാവർക്കും നന്മകൾ നേരുന്നു എന്ന കുറിപ്പെഴുതിയ കടലാസാണ്...  (4 hours ago)

വലിയ കപ്പി പൊട്ടി തലയില്‍ വീണ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം  (5 hours ago)

എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ ഇനി മുതല്‍ സിഎം കിഡ്‌സ് സ്‌കോളര്‍ഷിപ്പ് എന്ന പുതിയ പേരില്‍ അറിയപ്പെടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (5 hours ago)

Malayali Vartha Recommends