ഭാര്യയുടെ അവിഹിതമറിഞ്ഞ ഭർത്താവ് ഇതിനെ ചൊല്ലി തർക്കമുണ്ടാക്കി; വഴക്ക് നടക്കുന്നതിനിടയിൽ ഭാര്യയും കാമുകനുമൊത്തുള്ള സല്ലാപ ദൃശ്യങ്ങൾ പ്രചരിച്ചു; വീഡിയോയിൽ കണ്ട കാഴ്ചകൾ താങ്ങാനാകാതെ ഭർത്താവ് തൂങ്ങി മരിച്ചു; മരണത്തിന് തൊട്ടു മുന്നേ ഭിത്തിയിൽ എഴുതിയ ആ വാക്കുകൾ പ്രതികളെ കുടുക്കി; ഭർത്താവ് മരിച്ചതോടെ കാമുകനൊപ്പം സുഖിച്ച് ജീവിച്ച ഭാര്യയ്ക്ക് മുട്ടൻ പണി; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

യുവതിയും കാമുകനും തമ്മിലുള്ള വിഡിയോ പ്രചരിച്ചു. വിഷ്മത്തിൽ ഭർത്താവ് ജീവനൊടുക്കി. കാമുകനെ അറസ്റ്റ് ചെയ്ത് പോലീസ്. സുഹൃത്തിന്റെ ഭർത്താവ് ജീവനൊടുക്കിയ കേസിലാണ് ഒളിവിലായിരുന്ന യുവാവ് പിടിയിലായിരിക്കുന്നത് . നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടിൽ കെ.വിഷ്ണുവാണ് സംഭവം നടന്ന് 2 വർഷത്തിനു ശേഷം വിളപ്പിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ആത്മഹത്യാപ്രേരണയ്ക്കാണ് കേസ് എടുത്തത്. വിവാഹിതയായ വിളപ്പിൽശാല സ്വദേശിനിയുമായാണ് പ്രതിക്ക് അടുപ്പമുണ്ടായിരുന്നത്. രണ്ട് കുട്ടികളുടെ മാതാവ് കൂടിയാണ് ഇവർ. ഈ കാര്യം യുവതിയുടെ ഭർത്താവ് അറിഞ്ഞു. വീട്ടിൽ വഴക്കുണ്ടായി. ഇതിനിടെ യുവതിയും കാമുകനും തമ്മിലുള്ള വിഡിയോ പ്രചരിക്കുകയും ചെയ്തു .
യുവതിയുടെ ഭർത്താവ് വിഡിയോ കണ്ടു, താങ്ങാ നാകാതെ തൂങ്ങി മരിക്കുകയുമായിരുന്നു. മരണത്തിന് ഉത്തരവാദി ഭാര്യയും അവരുടെ കാമുകനും രണ്ട് സുഹൃത്തുക്കളുമാണെന്ന് കിടപ്പുമുറിയിലെ ഭിത്തിയിൽ എഴുതി വച്ചിട്ടായിരുന്നു തൂങ്ങി മരിച്ചത് . 2019ൽ നടന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മരിച്ചയാളുടെ സഹോദരൻ പരാതി നൽകുകയായിരുന്നു .
ഭർത്താവിന്റെ മരണശേഷം യുവതി വിഷ്ണുവിനൊപ്പം ജീവിക്കാനും തുടങ്ങി . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ ഒളിവിൽ കഴിയുകയായിരുന്നു. ഇൻസ്പെക്ടർ എൻ.സുരേഷ് കുമാർ, എസ്ഐ വി.ഷിബു എന്നിവരടങ്ങുന്ന സംഘമാണ് ഇവ്ബാരെ കണ്ടെത്തിയത്. യുവതി അറസ്റ്റ് ചെയ്യുമെന്നാണ് ലഭ്യമാകുന്ന സൂചന.
https://www.facebook.com/Malayalivartha
























