Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

കൊടും ക്രൂരത.... കൂട്ടക്കൊലയില്‍ ഞെട്ടി വിറച്ച് തൊടുപുഴ... മകനും മരുമകളും ചെറുമക്കളും ഉറങ്ങിക്കിടക്കുമ്പോള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു.... തീ പടരുമ്പോള്‍ അണയ്ക്കാതിരിക്കാനായി വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ചു, ടാങ്കില്‍ നിന്നുള്ള വെള്ളം മുഴുവന്‍ ഒഴുക്കി കളഞ്ഞു, രക്ഷപ്പെടാനുള്ള പഴുതുകളെല്ലാം അടച്ചു, കുഞ്ഞുങ്ങളെ പോലും വെറുതെ വിട്ടില്ല, നാല് പേരെ ജീവനോടെ കത്തിച്ചത് 79കാരന്‍, കൊടുംക്രൂരതയ്ക്കു കാരണം സ്വത്ത് തര്‍ക്കം, ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് പൊലീസ്

19 MARCH 2022 07:44 AM IST
മലയാളി വാര്‍ത്ത

More Stories...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

കൊടും ക്രൂരത.... കൂട്ടക്കൊലയില്‍ ഞെട്ടി വിറച്ച് തൊടുപുഴ... മകനും മരുമകളും ചെറുമക്കളും ഉറങ്ങിക്കിടക്കുമ്പോള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു.... തീ പടരുമ്പോള്‍ അണയ്ക്കാതിരിക്കാനായി വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ചു, രക്ഷപ്പെടാനുള്ള പഴുതുകളെല്ലാം അടച്ചു, നാല് പേരെ ജീവനോടെ കത്തിച്ചത് 79കാരന്‍, കൊടുംക്രൂരതയ്ക്കു കാരണം സ്വത്ത് തര്‍ക്കം.

തൊടുപുഴയില്‍ കൂട്ടക്കൊല കേരളക്കരയെ ഞെട്ടിച്ചിരിക്കുകയാണ്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് മകനേയും കുടുംബത്തേയും 79കാരനായ അച്ഛന്‍ കൊലപ്പെടുത്തിയത് . നാല് പേരെ തീവച്ചാണ് കൊലപ്പെടുത്തിയത്. പെട്രോള്‍ ഒഴിച്ച് കത്തിച്ചാണ് ചിനിക്കുഴിയില്‍ നാലു പേരെ ഹമീദ് വകവരുത്തിയത്. മകനായ അബ്ദുള്‍ ഫൈസല്‍(45), ഫെസലിന്റെ ഭാര്യ ഷീബ(45), മക്കളായ മെഹര്‍(16), അസ്‌ന(13) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

 



കുഞ്ഞുങ്ങളെ പോലും വെറുതെ വിട്ടില്ല. ഉറങ്ങി കടന്നവരെ പെട്രോള്‍ ഒഴിച്ചു കൊല്ലുകയായിരുന്നു ഹമീദ്. തീ പടരുമ്പോള്‍ അണയ്ക്കാതിരിക്കാന്‍ വാട്ടര്‍ കണക്ഷന്‍ അടക്കം വിച്ഛേദിച്ചു. പുറത്തേക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടച്ചു.

മാത്രവുമല്ല അയല്‍വാസിയുടെ വാട്ടര്‍ കണക്ഷനും വിച്ഛേദിച്ചിരുന്നു. വെള്ളം ഒഴിച്ച് തീ കെടുത്തുന്നില്ലെന്ന് ഉറപ്പിക്കാനായിരുന്നു ഇത്. സ്വത്ത് തര്‍ക്കമാണ് കൊലയ്ക്ക് കാരണം. കുറച്ചു കാലമായി ഇവിടെ പ്രശ്‌നമുണ്ടായിരുന്നു. പലവട്ടം എല്ലാം സംസാരിച്ചു തീര്‍ത്തതുമാണ്.

 



അര്‍ദ്ധരാത്രിയിലായിരുന്നു ഹമീദ് പെട്രോള്‍ ഒഴിച്ച് തീകത്തിച്ചത്.രാത്രി ഒരു മണിയോടെയാണ് കൊലപാതകം. ഹമീദും ഈ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്. ഈ അവസരം ഉപയോഗിച്ചാണ് കൊല. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഹമീദ് വീട്ടില്‍ പെട്രോള്‍ വാങ്ങി സൂക്ഷിച്ചിരുന്നു.

 

രാത്രി ഒരു മണിയോടെ ഇവര്‍ കിടന്നിരുന്ന മുറിയില്‍ പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു. എല്ലാ വാതിലുകളും അകത്തു നിന്ന് കത്തിച്ചിരുന്നു. മകനും കുടുംബവും കത്തുന്നത് ഇയാള്‍ കണ്ടു രസിക്കുകയും ചെയ്തു. കൊല്ലപ്പെട്ടുവെന്ന് ഉറപ്പിച്ച ശേഷമാണ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ പൊലീസ് ഇയാളെ അടുത്തു നിന്നു തന്നെ കണ്ടെത്തി. ടാങ്കില്‍ നിന്നുള്ള വെള്ളം മുഴുവന്‍ ഒഴുക്കി കളഞ്ഞു. അതുകൊണ്ട് തന്നെ വെള്ളം പൈപ്പിലൂടെ വരില്ലായിരുന്നു.



തൊട്ടടുത്ത വീട്ടിലേക്കും ഈ ടാങ്കില്‍ നിന്ന് വെള്ളം നല്‍കിയിരുന്നു. അതും വിച്ഛേദിച്ചു. ഇതോടെ അയല്‍ക്കാര്‍ക്കും തീ അണയ്ക്കാന്‍ വെള്ളം കിട്ടുന്നില്ലെന്ന് ഈ 79കാരന്‍ ഉറപ്പിച്ചു. അങ്ങനെ ആസൂത്രിതമായിരുന്നു കുട്ടിക്കൊല. രക്ഷപ്പെടാന്‍ പലവിധത്തില്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാര്‍ തീ കണ്ട് എത്തിയപ്പോള്‍ പ്രതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നീട് പൊലീസ് അറസറ്റു ചെയ്തു. ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് പൊലീസ് അറിയിച്ചു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (13 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (31 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (42 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (49 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (56 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends