രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയിൽ കമ്പ്യൂട്ടർ ബാബയും; എക്കാലവും ആൾദൈവങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പോരാടി നിലപാടെടുത്ത ജവാഹർലാൽ നെഹ്‌റു എന്ന മഹാനായ നേതാവിന്റെ പൗത്രൻ ഇത്തരത്തിൽ വൃത്തികെട്ട രീതിയില് രാഷ്ട്രീയ നേട്ടം ലക്‌ഷ്യം വെക്കുന്നത് കാണുമ്പോൾ ദുഖമുണ്ട്; വിമർശനവുമായി ജസ്ല മാടശ്ശേരി
എക്കാലവും ആൾദൈവങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പോരാടി നിലപാടെടുത്ത ജവാഹർലാൽ നെഹ്‌റു എന്ന മഹാനായ നേതാവിന്റെ പൗത്രൻ ഇത്തരത്തിൽ വൃത്തികെട്ട രീതിയില് രാഷ്ട്രീയ നേട്ടം ലക്‌ഷ്യം വെക്കുന്നത് കാണുമ്പോൾ ദുഖമുണ്ട്. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയിൽ കമ്പ്യൂട്ടർ ബാബയും പങ്കെടുത്തിരുന്നു. ഇതിനെ വിമർശിച്ച് ജസ്ല മാടശ്ശേരി രംഗത്ത് വന്നിരിക്കുകയാണ്.
ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; എക്കാലവും ആൾദൈവങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പോരാടി നിലപാടെടുത്ത ജവാഹർലാൽ നെഹ്‌റു എന്ന മഹാനായ നേതാവിന്റെ പൗത്രൻ ഇത്തരത്തിൽ വൃത്തികെട്ട രീതിയില് രാഷ്ട്രീയ നേട്ടം ലക്‌ഷ്യം വെക്കുന്നത് കാണുമ്പോൾ ദുഖമുണ്ട്.
വ്യക്തിപരമായ നിലപാടാണെങ്കിൽ പ്രശ്നമില്ല ..ഉപ്പൂപ്പാ ആനപ്പുറത്തിരുന്നതിന്റെ തഴമ്പ് പറഞ്ഞു വോട്ട് ചോദിക്കുമ്പോൾ ആ ക്വാളിറ്റി ജനങ്ങൾതിരിച്ചു പ്രതീക്ഷിക്കുന്നതിലും ചോദ്യം ചെയ്യുന്നതിലും തെറ്റില്ല.
https://www.facebook.com/Malayalivartha