Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

SFIക്കാരുടെ ബിരുദങ്ങളും ഡോക്ടറേറ്റുകളും തരികിട ?? വിവിധ ഏജന്‍സികളുടെ കേന്ദ്ര അന്വേഷണം .

19 JUNE 2023 09:52 PM IST
മലയാളി വാര്‍ത്ത

്‌കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന തട്ടിപ്പുകളെയും തരികിടകളെയും കുറിച്ച് അന്വേഷിച്ച് പ്രാഥമിക റിപ്പോര്‍ട്ട് നല്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്റലിജസന്‍സ് ബ്യൂറോ ഉള്‍പ്പെടെയുള്ള വിവധ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്കിയിരിക്കുന്നതാണ് പുറത്തു വരുന്ന വിവരം.

കേരളത്തിലെ നിലവിലെ വിദ്യാഭ്യാസ മന്ത്രി മുതല്‍ ഒന്നാം വര്‍ഷ ഡിഗ്രിക്ക് പ്രവേശനം നല്കിയവരുടെ സര്‍ട്ടിഫിക്കറ്റകള്‍ വരെ പരിശോധിക്കുമെന്നാണറിയുന്നത്. കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ നിന്നും ഡോക്ടറേറ്റ് നേടിയവരുടെ വിശദവിവരം കണ്ടെത്താനും നിര്‍ദ്ദേശമുണ്ട്. എസ് എഫ് ഐ പ്രര്‍ത്തകരോ അല്ലെങ്കില്‍ സിപിഎം കുടുംബത്തില്‍പെട്ടവര്‍ക്കോ ആണ് ഇവിടെ നിന്നും അധികവും പിഎച്ച്ഡി നേടാന്‍ അവസരം ലഭിച്ചിരുന്നതെന്നതാണ് കണ്ടെത്തിയിരിക്കുന്നത്. നേതൃനിരയിലെത്തുന്ന നേതാക്കള്‍ വിളിച്ചു പറയുന്ന മണ്ടത്തരങ്ങള്‍ കേരളത്തിന് പുതിയ സംഭവമല്ല. എന്നാല്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ സ്ഥാനങ്ങള്‍ വഹിക്കുകയും ഇംഗ്ലീഷ് സാഹിത്യം പഠിപ്പിക്കുകയും ചെയ്തിരുന്ന മന്ത്രി ആര്‍.ബിന്ദുവിന്റെ ഗതികെട്ട ഇംഗ്ലീഷാണിപ്പോള്‍ പുതിയ അന്വേഷണത്തിന് വാതില്‍ തുറന്നിരിക്കുന്നത്. കാട്ടാക്കട ക്രിസ്ത്യന്‍ കോളെജില്‍ എസ് എഫ് ഐ നേതാവിനായി ആള്‍മാറാട്ടം നടത്തിയ പ്രിന്‍സിപ്പാളും , ഏര്യാ സെക്രട്ടറിയും ഇപ്പോഴും ഒളിവിലാണ്.

സര്‍വ്വകലാശാലകളില്‍ നിന്നും എസ് എഫ് നേതാക്കളോ കുടുംബാംഗങ്ങളോ നേടിയ സര്‍ട്ടിഫിക്കറ്റുകള്‍ പരിശേധിച്ചാല്‍ ജയിലിലാകാത്ത എസ് എഫ് ഐ ക്കാരുടെ എണ്ണം വളരെ കുറവായിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന കമന്റുകള്‍. മന്ത്രിമാര്‍ മാത്രമല്ല മിക്കാവാറും മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും ഭാര്യമാര്‍ ഏതെങ്കിലും സര്‍വ്വകലാശാലയില്‍ പ്രൊഫസര്‍ തസ്തികയിലെ ഉയര്‍ന്ന റാങ്കിലുള്ളവരായിരിക്കും. ഇവരുടെ പഠന സര്‍ട്ടിഫിക്കറ്റും, മാര്‍ക്ക് ലിസ്റ്റും , പിഎച്ച്ഡി പ്രബന്ധവുമൊക്കെ പരിശോധിക്കാനാണ് കേന്ദ്രം ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. ഇടതുപക്ഷക്കാര്‍ക്ക് പ്രത്യേകിച്ച് സിപിഎമ്മുകാര്‍ക്കും മാത്രം ബിരുദവും, ജോലിയും നേടികൊടുക്കാനുള്ള സ്ഥാപനങ്ങളായി കേരളത്തിലെ സര്‍വ്വകലാശാലകള്‍ മാറിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നത്.


കായംകുളത്ത് എസ്എഫ്‌ഐ ഏരിയ സെക്രട്ടറിയായിരുന്ന നിഖില്‍ തോമസ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാണ് കായംകുളം എംഎസ്എം കോളജില്‍ എംകോം പ്രവേശനം നേടിയതെന്ന കണ്ടെത്തിയിരിക്കുകയാണ്. സംഭവം വിവാദമാവുകയും അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും പരാതി ലഭിക്കുകയും ചെയ്തതോടെയാണ് എസ് എഫ് ഐ പോലും വിഷയത്തില്‍ ഇടപെട്ടത്. ഇന്നലെ സമാപിച്ച എസ്എഫ്‌ഐ ജില്ലാ സമ്മേളനത്തില്‍ രൂപീകരിച്ച  ജില്ലാ കമ്മിറ്റിയില്‍ നിഖിലിനെ ഒഴിവാക്കി നിറുത്താന്‍ ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയതെന്ന് കണ്ടെത്തിയ സ്ഥിതിയ്ക്ക അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേയ്ക്ക് കടക്കാനും സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് ജില്ല കമ്മിറ്റിയില്‍ നിന്നും നിഖിലിനെ ഒഴിവാക്കിയത്. സമ്മേളനത്തില്‍ നിഖിലിനെതിരെ മാത്രമല്ല മറ്റുപല നേതാക്കളുടെയും സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടത് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.

സര്‍ട്ടിഫിക്കറ്റ് പ്രശ്‌നം എസ്എഫ്‌ഐ ജില്ലാ സമ്മേളനത്തില്‍ ചര്‍ച്ചയായപ്പോള്‍ നിഖില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും രേഖകള്‍ കാണിച്ചു വ്യക്തത വരുത്താന്‍ നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു. ആവശ്യമായ രേഖകള്‍ ഹാജരാക്കിയതിനാലാണ് നിഖിലിന് എംകോം പ്രവേശനം നല്‍കിയതെന്നും കലിംഗ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റിനു കേരളസര്‍വകലാശാലയുടെ അംഗീകാരമുണ്ടായിരുന്നോ എന്നതില്‍ കൂടുതല്‍ വിശദീകരണം നല്‍കേണ്ടത് സര്‍വകലാശാലയാണെന്നും എംഎസ്എം കോളജ് അധികൃതര്‍ പറയുന്നുണ്. എന്തായാലും നിഖിലിന്റെ സര്‍ട്ടിഫിക്കറ്റ് വിഷയം നേതാക്കളുടെ ചങ്കിടിപ്പ് വര്‍ധിച്ചിരിക്കുകയാണ്.

 മാധ്യമങ്ങളിലൂടെ പൂജ്യംമാര്‍ക്ക് വിജയം പുറത്തു വന്നില്ലായിരുന്നെങ്കില്‍ ആര്‍ഷോയും മാര്‍ക്ക് തിരുത്തി സ്വയം വിജയിയായി മാറുമായിരുന്നു. കാലങ്ങളായി സര്‍വ്വകലാശലകളില്‍ നടക്കുന്ന കൃത്രിമം ഇപ്പോള്‍ പുറത്തായി എന്നതാണ് വാസ്തവം.പുറത്തു വന്ന വിവാദങ്ങള്‍ മാത്രമല്ല വരാനിരിക്കുന്ന വിവാദങ്ങളാണ് സിപിഎമ്മിനെയും പ്രതിസന്ധിയിലാക്കുന്നത്. സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം പുരോഗതി പ്രാപിച്ചാല്‍ മന്ത്രിമാരുടെയും അധ്യാപകരായി ജോലി ചെയ്യുന്ന ഭാര്യയുടെയും മക്കളുടെയുമൊക്കെ സര്‍ട്ടിഫിക്കറ്റുകളില്‍ അന്വേഷണം വന്നേക്കാം. സര്‍വ്വകലാശാലകളെ സിപിഎം തറവാടു സ്വത്തായി കണ്ടാണ് മുന്നോട്ടു പോകുന്നത്. അതു തന്നെയാണ് ഗവര്‍ണറും പിണറായി സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്ക് കാരണമായി കൊണ്ടിരിക്കുന്നതും. കോലെജുകളില്‍ സംഘപരിവാര്‍ അജണ്ടയല്ല , മറിച്ച് കമ്മ്യൂണിസ്റ്റ് അജന്‍ണ്ടയാണ് നടക്കുന്നതെന്ന ആരോപണം ശരിവെയ്ക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends