Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദുബായിൽ നടന്നത് ഗൂഡാലോചനയോ..? രാജ്യത്തിന് വലിയ നഷ്ടം വരുത്തിവെച്ച ഈ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു..കാരണം എന്താണ്..? ദുരൂഹത മറനീക്കി പുറത്തു വരും..


സുപ്രീം കോടതിയിൽ പോയ കേരള സർക്കാർ ഇതാ ഗവർണറുടെ കാലിൽ പിടിക്കാൻ വഴിതേടുന്നു.. ഉടക്കാൻ നിന്നാൽ തന്റെ കൈയിലുള്ള ബില്ലുകളെല്ലാം അദ്ദേഹം രാഷ്ട്രപതിക്ക് അയയ്ക്കും..


സ്വന്തംകൈപ്പടയിൽ പിത്തള എന്നത് വെട്ടി ചെമ്പ് എന്നെഴുതി..ബോര്‍ഡിലെ മറ്റംഗങ്ങളായ കെ.ടി. ശങ്കര്‍ദാസ്, പാലവിള വിജയകുമാര്‍ എന്നിവര്‍ യോജിക്കുകയുംചെയ്തു..അടുത്ത ഏത് ഉന്നതന്റെ വീട്..?


സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..

വര്‍ക്കല ന്യൂ ജംഗിള്‍ റിസോര്‍ട്ട് മയക്കുമരുന്ന് കേസ്... കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ എല്ലാ പ്രതികളും 13 ന് ഹാജരാകാന്‍ കോടതി ഉത്തരവ്

10 JULY 2024 11:32 AM IST
മലയാളി വാര്‍ത്ത

More Stories...

സുപ്രീം കോടതിയിൽ പോയ കേരള സർക്കാർ ഇതാ ഗവർണറുടെ കാലിൽ പിടിക്കാൻ വഴിതേടുന്നു.. ഉടക്കാൻ നിന്നാൽ തന്റെ കൈയിലുള്ള ബില്ലുകളെല്ലാം അദ്ദേഹം രാഷ്ട്രപതിക്ക് അയയ്ക്കും..

സ്വന്തംകൈപ്പടയിൽ പിത്തള എന്നത് വെട്ടി ചെമ്പ് എന്നെഴുതി..ബോര്‍ഡിലെ മറ്റംഗങ്ങളായ കെ.ടി. ശങ്കര്‍ദാസ്, പാലവിള വിജയകുമാര്‍ എന്നിവര്‍ യോജിക്കുകയുംചെയ്തു..അടുത്ത ഏത് ഉന്നതന്റെ വീട്..?

സുഖദർശനം... തിരക്ക് കുറഞ്ഞു.... ശബരിമല ദർശനം നടത്തിയത് ഇതുവരെ അഞ്ച് ലക്ഷത്തോളം തീർഥാടകർ....

പത്മകുമാറിന്റെ ആറന്മുള കൊട്ടാരം തുരന്ന് SIT..! 12 മണിക്കൂർ വീട് വളഞ്ഞ് റെയ്ഡ് കടകംപള്ളിയെ തൂക്കാൻ തെളിവ് ;അറസ്റ്റ് ..?

എറണാകുളം തേവരയിൽ സ്ത്രീയുടെ ജഡം ചാക്കിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തി... സംഭവത്തിൽ വീട്ടുടമസ്ഥനെ കസ്റ്റഡിയിലെടുത്ത് പോലീസ്

വര്‍ക്കല ന്യൂ ജംഗിള്‍ ക്ലിഫ് റിസോര്‍ട്ടില്‍ 7.320 കിലോ കഞ്ചാവും 90 മി.ഗ്രാം മാരക എം ഡി എം എ യും ത്രാസും പിടിച്ചെടുത്ത മയക്കുമരുന്ന് കേസില്‍ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചുള്ള കുറ്റം ചുമത്തലിന് എല്ലാ പ്രതികളും 13 ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജി.രാജേഷിന്റെതാണുത്തരവ്. യുവതിയും റിസോര്‍ട്ടുടമയും അടക്കം 11 പ്രതികളാണ് ഹാജരാകേണ്ടത്.


റിസോര്‍ട്ട് ഉടമ ഓടയം തൈക്കാപ്പള്ളിക്ക് സമീപം അല്‍ അമന്‍ വിട്ടില്‍ സല്‍മാന്‍ (27) , മുണ്ടയില്‍ സ്വദേശി വിഷ്ണു എന്ന കൊച്ചു വിഷ്ണു (25) , മണ്ണാറ സ്വദേശി മുഹമ്മദ് ആഷിഖ് (23) , കുറഞ്ഞിലക്കാട് സ്വദേശി സല്‍മാന്‍ (27) , സലീം (25) , നാച്ച എന്ന നാദിര്‍ഷ് (23) , ശ്രീനിവാസപുരം കുറമണ്ഡലം സ്വദേശി നിഷാദ് (21) , ഭൂതക്കുളം സ്വദേശി സന്ദേശ് (25) , വട്ടച്ചാല്‍ സ്വദേശിനി കൃഷ്ണപ്രിയ (21) , മാവിന്‍ മൂട് ഷൈജു (37) , ഷിനു എന്ന തമ്പി എന്നിവരാണ് നിലവിലെ പോലീസ് കുറ്റപത്രത്തിലെ 1 മുതല്‍ 11 വരെയുള്ള പ്രതികള്‍.
ആറ്റിങ്ങല്‍ ഡിവൈ എസ് പി തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കിയതിനെ തുടര്‍ ന്നാണ് കോടതി ഉത്തരവ്.

തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ തലസ്ഥാന ജില്ലാ വിചാരണ കോടതി ഉത്തരവിട്ടിരുന്നു.
2022 നവംബര്‍ 19 ന് വര്‍ക്കല പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷം റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരം താന്‍ തുടരന്വേഷണം നടത്തുകയാണെന്ന വിവരത്തിന് ആറ്റിങ്ങല്‍ ഡിവൈഎസ്പി 2023 മെയ് 29 ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതി ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 173 (8) പ്രകാരമുള്ള തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനാവശ്യപ്പെട്ടത്.


എന്‍ ഡി പിഎസ് കേസുകളില്‍ കുറ്റകൃത്യം കണ്ടു പിടിച്ച ഉദ്യോഗസ്ഥനും അന്വേഷണ ഉദ്യോഗസ്ഥനും ഒരേ ആള്‍ ആകുന്നത് ആശ്യാസകരമല്ലെന്നും കേസിന്റെ വിശ്വാസ്യത ഇല്ലാതാക്കുമെന്നുമുള്ള സുപ്രീം കോടതി വിധിന്യായത്തിന്റെ വെളിച്ചത്തില്‍ പ്രതികള്‍ വിചാരണ കോടതികളില്‍ കുറ്റവിമുക്തരാക്കല്‍ ഹര്‍ജി സമര്‍പ്പിച്ച് വിചാരണ കൂടാതെ വിടുതല്‍ നേടിയിരുന്നു.


ഇതിന് പിന്നാലെയാണ് ഡിറ്റക്ടിംഗ് ഓഫീസര്‍ തന്നെ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസുകളില്‍ പോലീസ് മേലുദ്യോഗസ്ഥന്‍ തുടരന്വേഷണ അപേക്ഷ സമര്‍പ്പിക്കുന്ന കീഴ്വഴക്കമുണ്ടായത്.

2022 ഫെബ്രുവരി 11 മുതല്‍ തടവറക്കുള്ളില്‍ കഴിഞ്ഞ പ്രതികള്‍ക്ക് 3 മാസത്തോളം കഴിഞ്ഞാണ് കോടതി ജാമ്യം നല്‍കിയത്.
2022 ഫെബ്രുവരി 11 നാണ് സംഭവം നടന്നത്. 7.32ഛ കിലോ കഞ്ചാവും 90 മി.ഗ്രാം എം ഡി എം എയും ഇലക്ട്രോണിക് ത്രാസും പൗച്ചും മുഖ്യപ്രതികള്‍ സാമ്പത്തിക സഹായം ചെയ്ത് പണം മുടക്കി വാങ്ങി സൂക്ഷിച്ച് വില്‍പ്പനക്കായി കൈവശം വച്ചുവെന്നാണ് കേസ്. 21 കാരിയായ യുവതി അടക്കം 10 പ്രതികളാണ് റിസോര്‍ട്ടിലെ കോട്ടേജില്‍ തങ്ങി മയക്കുമരുന്ന് വില്‍പ്പന നടത്തി വന്നത്. എന്നാല്‍ പതിനൊന്നാം പ്രതിയായി ഷിനു എന്ന തമ്പിയെ കൂടി ഉള്‍പ്പെടുത്തിയാണ് 2022 നവംബര്‍ 19 ന് കുറ്റപത്രം സമര്‍പ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരണസംഖ്യ ആറായി...  (13 minutes ago)

ദുബായിൽ നടന്നത് ഗൂഢാലോചന ?  (20 minutes ago)

ഗവർണർ കാത്തിരിക്കുന്നു പകരം വീട്ടാൻ !  (37 minutes ago)

പവന് 92,000 രൂപ കടന്നു  (37 minutes ago)

ഇനി അടുത്ത് ശങ്കര്‍ദാസോ?  (49 minutes ago)

ശബരിമല ദർശനം നടത്തിയത് ഇതുവരെ അഞ്ച് ലക്ഷത്തോളം തീർഥാടകർ....  (1 hour ago)

പത്മകുമാറിന്റെ ആറന്മുള കൊട്ടാരം തുരന്ന് SIT..! 12 മണിക്കൂർ വീട് വളഞ്ഞ് റെയ്ഡ് കടകംപള്ളിയെ തൂക്കാൻ തെളിവ് ;അറസ്റ്റ് ..?  (1 hour ago)

സ്ത്രീയുടെ ജഡം ചാക്കിൽ പൊതിഞ്ഞനിലയിൽ  (1 hour ago)

ദർശന സമയം ഗുരുവായൂർ ക്ഷേത്രത്തിൽ വർദ്ധിപ്പിക്കുന്ന കാര്യം ആലോചിക്കണമെന്ന്  (1 hour ago)

പെട്രോൾ പമ്പുകൾ ആരംഭിക്കാൻ പദ്ധതി  (2 hours ago)

ന​വം​ബ​ർ 27 മു​ത​ൽ ഡി​സം​ബ​ർ ഏ​ഴു​വ​രെ  (2 hours ago)

വാസുവിന് കട്ടില്‍ പത്മകുമാര്‍ സെല്ലില്‍ തടവുകാര്‍ക്കൊപ്പം തറയിൽ..! സെല്ലിൽ സംഭവിക്കുന്നത്..!  (2 hours ago)

കൂടിക്കാഴ്ച നടത്തി  (2 hours ago)

കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കൽ, ഉയർന്ന പദവി ലഭിക്കുവാനുള്ള ഭാഗ്യം  (2 hours ago)

ഇന്ത്യ വിടണമെന്ന് തീട്ടുരം  (2 hours ago)

Malayali Vartha Recommends