Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി.ഡി. സതീശന്റെ മുഖ്യമന്ത്രി സ്ഥാനം തുലാസിലാവും..കെ.സുധാകരന് കണ്ണൂരിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മിനും വേണ്ടി..ഹൈക്കമാന്റിൽ നിർണായക സ്വാധീനം ചെലുത്തി..


കണ്ണൂരിൽ വിമാനമിറങ്ങി കെ സുധാകരൻ..വിമാനത്താവളത്തിൽ പുലർച്ചെ അണികൾ ഇരച്ചെത്തി..അമ്പോ നേതാക്കൾ ഞെട്ടി..കണ്ണൂരിലെ കരുത്തന്‍' ഒടുവില്‍ വഴങ്ങി..


24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം... ഇറാന്‍ എംബസി ജീവനക്കാരെ ‘പേഴ്‌സണ്‍ നോണ്‍ ഗാറ്റ’ ആയി പ്രഖ്യാപിച്ചു.. ഗൾഫ് രാജ്യങ്ങൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു..


ജാമ്യം നിലനിൽക്കും; അതിജീവിതയുടെ നമ്പറുകൾ ഡിലീറ്റ് ചെയ്യാൻ രാഹുൽ മാങ്കൂട്ടത്തിലിന് കോടതി നിർദ്ദേശം...


ഭൂമിയിലെ അറിയപ്പെടുന്ന ഏറ്റവും വലിയ ഗ്യാസ് റിസർവോയർ..ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ വൻ ആക്രമണം..വിതരണ ശൃംഖല നിശ്ചലമാവുന്നു..

ഖൊമേനിയുടെ വേലക്കാരിയും മൊസാദിന്റെ ചാരപ്പണിക്കാരി; ലാരിജാനിയെ വധിച്ചതും മൊസാദിന്റെ സുന്ദരിപ്പെണ്ണ്?

20 MARCH 2026 10:38 AM IST
മലയാളി വാര്‍ത്ത

More Stories...

ഫീഡിങ് ട്യൂബും ഓക്സിജൻ സപ്പോർട്ടും നീക്കം ചെയ്തു...... 13 വർഷമായി കോമയിൽ കഴിയുന്ന യുപി സ്വദേശി ഹരീഷ് റാണയുടെ ദയാവധ നടപടികൾ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ആരംഭിച്ചു....

മൊസാദിനെ ഒറ്റി അമേരിക്ക ട്രംപിന്റെ തനിക്കൊണം ദേ സൗത്ത് പാര്‍സില്‍ ഇസ്രായേൽ താണ്ഡവം..! ഹൈഫ റാഞ്ചി IRGC..2 മണിക്കൂറിൽ

ഹാര്‍മുസ് കടലിടുക്കില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഇന്ധന ക്ഷാമത്തിന്റെ ഭീഷണിയില്‍

ഞങ്ങള്‍ക്ക് ആവശ്യമുള്ളത് ഞങ്ങള്‍ നേടിക്കഴിഞ്ഞു:യുദ്ധം എപ്പോള്‍ നിര്‍ത്തണമെന്ന അവസാന തീരുമാനം ട്രംപിന്റേത്

ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ ലെബനനില്‍ കൊല്ലപ്പെട്ടവരില്‍ 118 കുട്ടികള്‍

ഇറാനില്‍ കൊല്ലപ്പെട്ട പരമോന്നത നേതാവ് അയത്തൊള്ള അലി ഖൊമേനിയുടെ അടുക്കാരിവരെ ഇസ്രായേലിന്റെ ചാരസംഘടന മൊസാദിന്റെ ആളായിരുന്നു. ഇറാനിലെ ഓരോ നേതാവിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് ഇറാനില്‍ മൊസാദിന്റെ ചാരനുണ്ടെന്നിരിക്കെ ഇറാനിലും അവസാന നേതാവും കൊല്ലപ്പെടും.

ഇസ്രായേല്‍ കോടികള്‍ പ്രതിഫലം നല്‍കി ഇറാന്‍കാരെ തന്നെ ചാരപ്പണിക്ക് നിയോഗിക്കുകയാണ്. മൊസാദില്‍ ചേരുകയോ ചാരപ്പണി നടത്തിക്കൊടുക്കുകയോ ചെയ്യുന്ന ഇറാനികള്‍ക്ക് ആയുഷ്‌കാല സംരക്ഷണവും പ്രതിഫലവും ഇസ്രായേല്‍ നല്‍കിക്കൊണ്ടിരിക്കെ ഇറാനിലെ ഒരു നേതാവിനും രക്ഷയില്ല.

ഖൊമേനിയുടെ അടുക്കളക്കാരി മാത്രമല്ല പൂന്തോട്ടക്കാരന്‍ വരെ മൊസാദിന്റെ ആളായിരുന്നു. കഴിഞ്ഞ ദിവസം സുരക്ഷാ കൗണ്‍സില്‍ മേധാവി അലി ലാരിജാനിയെ വധിച്ചതും ഇത്തരത്തില്‍ തന്നെ. രാജ്യത്തിന്റെ പ്രതിരോധ, സുരക്ഷാ, നയതന്ത്ര സംവിധാനങ്ങളുടെ ബുദ്ധി കേന്ദ്രമായിരുന്ന ലാരിജാനി മകനോടൊപ്പം ടെഹ്‌റാനിള്ള മകളുടെ വീട്ടില്‍ എത്തിയതായി അയല്‍വാസിയായ ചാരന്‍ മൊസാദിനെ അറിയിച്ചു. തുടരെ രഹസ്യതാവളങ്ങള്‍ മാറിക്കൊണ്ടിരുന്ന ലാരിഹാരി മകളുടെ വീട്ടില്‍ എത്തിയെന്ന് അറഞ്ഞതോടെ ഇസ്രായേല്‍ വ്യോമസേന വീടിനു മുകളിലെത്തി മാരക ബോംബ് വര്‍ഷിക്കുകയായിരുന്നു.

ഇറാനിലെ നേതാക്കമാരെ മാത്രമല്ല മതപുരോഹിതന്‍മാരെ വരെ വശീകരിക്കാന്‍ മൊസാദ് വനിതകളായ ഒട്ടേറെ ചാരന്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കിടപ്പറ പങ്കിടാനും വിവരങ്ങള്‍ ചോര്‍ത്താനും വരെ ചാരന്‍മാര്‍ ഏറെപ്പേരുണ്ട്. ടെഹ്‌റാന് കിഴക്ക്, പര്‍ദിസ് മേഖലയിലുള്ള മകളുടെ വസതിയില്‍ വച്ചാണ് ലാരിജാനിയെ ഇസ്രയേല്‍ ഇല്ലാതാക്കിയത്. ടെഹ്‌റാനിലെ പ്രദേശവാസികള്‍ തന്നെയാണ് ലാരിജാനിയെ പറ്റിയുള്ള വിവരം ഇസ്രയേലിന് കൈമാറിയതെന്ന് ഇസ്രായേല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. യുദ്ധം തുടങ്ങിയത് മുതല്‍ രഹസ്യ കേന്ദ്രങ്ങളില്‍ മാറിമാറി താമസിക്കുകയായിരുന്നു ലാരിജാനി.

കഴിഞ്ഞ വെള്ളിയാഴ്ച പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ഖുദ്‌സ് ദിന റാലിയില്‍ പങ്കെടുക്കാന്‍ ലാരിജാനി ടെഹ്‌റാനിലെ തെരുവില്‍ ജനങ്ങള്‍ക്കൊപ്പം അണിനിരന്നിരുന്നു. അന്ന് മുതല്‍ ഇസ്രയേലി ഇന്റലിജന്‍സ് കണ്ണുകള്‍ ലാരിജാനിയെ പിന്തുടരുകയായിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ 1.50ഓടെ ഇസ്രയേലി വ്യോമസേനയുടെ ജെറ്റുകള്‍ ടെഹ്‌റാന് മുകളിലെത്തി ലാരിജാനിയുടെ മകളുടെ വസതിക്ക് മുകളിലേക്ക് ബോംബിട്ട നിമിഷം തന്നെ ലാരിജാനിയും മകന്‍ മൊര്‍ത്തേസയും അംഗരക്ഷകരും കൊല്ലപ്പെട്ടു. മകളുടെ കാര്യം ഇപ്പോഴും വ്യക്തമല്ല. ലാരിജാനിയുടെ മകളുടെ ഓരോ നീക്കവും ആ വീട്ടിലെ വേലക്കാരികള്‍ നിരിക്ഷിച്ച് വിവരങ്ങള്‍ മൊസാദിന് കൈമാറുന്നുണ്ടായിരുന്നു.

ടെഹ്റാനിന്റെ പ്രാന്തപ്രദേശമായ പര്‍ദീസിലെ മകളുടെ വീട്ടില്‍ ലാരിജാനി എത്തിയ വിവരം പ്രദേശവാസികളില്‍ നിന്നാണ് ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചതെന്ന് ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു .അടുത്തിടെ നടന്ന ഖുദ്സ് ദിന റാലിയിലടക്കം ലാറിജാനി പങ്കെടുത്തതോടെ നാട്ടുകാര്‍ക്ക് അദ്ദേഹത്തെ തിരിച്ചറിയാന്‍ എളുപ്പമായി. താമസക്കാരില്‍ നിന്ന് ലഭിച്ച വിലപ്പെട്ട രഹസ്യവിവരമാണ് കൃത്യമായ ആക്രമണത്തിലേക്ക് നയിച്ചതെന്ന് ഇസ്രയേലി സൈനിക ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയെങ്കിലും മകളുടെ വേലക്കാരിയാണ് വിവരം ചോര്‍ത്തിയതെന്നാണ് സൂചനകള്‍.

ആയത്തുല്ല അലി ഖൊമേനിക്കൊപ്പം ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും ഖമേനിയുടെ മകള്‍, മരുമകന്‍, ചെറുമകന്‍ എന്നിവരും കൊല്ലപ്പെട്ടവരുന്നു. രണ്ടു വര്‍ഷമായി ഖൊമെനിയുടെ നീക്കങ്ങള്‍ ചോരുന്നുണ്ടായിരുന്നു. ഖൊമനിയുടെ വീട്ടിലെ ജോലിക്കാരിലുമുണ്ടായിരുന്നു ചാരന്‍മാര്‍. ആയത്തുല്ല അലി ഖാംനഈയുടെ സുരക്ഷാ ഉപദേഷ്ടാവ് അലി ശംഖാനിയും കൊല്ലപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ അംഗരക്ഷരിലും മൊസാദിന്റെ ചാരന്‍മാരുണ്ടായിരുന്നു. ഇറാനിയന്‍ ആണവ പദ്ധതിയെക്കുറിച്ച് യു.എസും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശംഖാനി മേല്‍നോട്ടം വഹിച്ചിരുന്നു. 2025 ജൂണില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലും ഷംഖാനിയെ ലക്ഷ്യം വച്ചിരുന്നു.

ഇറാന്‍ ആംഡ് ഫോഴ്‌സ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ അബ്ദുല്‍ റഹീം മൗസാവിയെ വധിക്കാന്‍ വനിതകളെ ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തിന്റെ സുരക്ഷാവിഭാഗത്തിലെ ചില ഉദ്യോഗസ്ഥരെ യുവതികള്‍ പ്രലോഭിച്ച് മേധാവിയുടെ വിവരങ്ങള്‍ അറിഞ്ഞുകൊണ്ടിരുന്നു.

2017 മുതല്‍ 2025 വരെ ഇറാനിയന്‍ സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫായും കമാന്‍ഡര്‍-ഇന്‍-ചീഫായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. പ്രതിരോധ മന്ത്രി അസീസ് നസീര്‍ സാദേയുടെ ഓഫീസ് ജീവനക്കാരിലുമുണ്ടായിരുന്നു ഇസ്രായേലിന് വിവരങ്ങള്‍ കൈമാറിയിരുന്ന ചാരന്‍മാര്‍.

ഇറാന്റെ തന്ത്രപ്രധാനമായ ഓരോ ഓഫീസിലെയും നീക്കങ്ങള്‍ ചോര്‍ത്താന്‍ പാകത്തിലുള്ള ചാരമാരെ മൊസാദ് നിയോഗിച്ചിട്ടുണ്ട്. മൊസാദിനൊപ്പം ചേരുന്ന ഇറാനികള്‍ക്ക് വിദഗ്ധമായ പരിശീലനം നല്‍കും. ഒരിക്കലും പിടിക്കപ്പെടാതിരിക്കാനുള്ള സുരക്ഷയും ഇസ്രായേല്‍ ഒരുക്കിക്കൊടുക്കും.
മെസാദ് ചാരന്‍മ്മാരാല്‍ തങ്ങള്‍ വലയം ചെയ്യപ്പെട്ടിരിക്കയാണെന്ന് ഇറാന്‍ നേതൃത്വവും സമ്മതിക്കുന്നുണ്ട്.

ടെഹ്റാനിലെ ഒരു സുരക്ഷിത കേന്ദ്രത്തില്‍ ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ഖമീനി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന വിവരങ്ങള്‍ മൊസാദ് ഇസ്രയേലിന് കൈമാറി. ടെഹ്റാനിലെ ട്രാഫിക് ക്യാമറ ശൃംഖല വര്‍ഷങ്ങളായി തന്നെ ഇസ്രയേല്‍ ഹാക്ക് ചെയ്തിരുന്നു. ഈ ക്യാമറകളിലൂടെ ഖമീനിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ എവിടെയാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത് എന്നും അവരുടെ ദിനചര്യകളും നിരീക്ഷിക്കാന്‍ ഇസ്രയേലിന് കഴിഞ്ഞു. ഖമീനിയുടെ വസതിക്ക് സമീപമുള്ള ട്രാഫിക് ക്യാമറകള്‍ ഹാക്ക് ചെയ്തതിലൂടെ വാഹനങ്ങളുടെ നീക്കങ്ങള്‍ അവര്‍ തത്സമയം നിരീക്ഷിച്ചു. അതായത് ഖമീനിയെ വധിച്ചത് ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ ലൈവായി കാണുന്നുണ്ടായിരുന്നു.

ഫെബ്രുവരി 28-ന് രാവിലെ 9.40ന് ഖൊമേനിയും മറ്റ് ഉന്നത കമാന്‍ഡര്‍മാരും ഒത്തുചേരുന്നു എന്ന കൃത്യമായ വിവരം ഇസ്രയേലിനു ലഭിച്ചിരുന്നു. എല്ലാവരും ഒരേ സ്ഥലത്ത് ഉണ്ടെന്ന് ഉറപ്പുവരുത്താനാണ് പകല്‍ സമയം തിരഞ്ഞെടുത്തത്. സുരക്ഷാ വാഹനങ്ങള്‍ എവിടെയാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത് എന്നും അദ്ദേഹം ഏത് കെട്ടിടത്തിനുള്ളിലേക്കാണ് പ്രവേശിച്ചത് എന്നും തത്സമയം കണ്ട് ഉറപ്പുവരുത്തിയ ശേഷമാണ് മിസൈലുകള്‍ തൊടുത്തത്. ആക്രമണത്തിന് ശേഷം ഇറാനിലെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ സംഭാഷണങ്ങളുടെ ശബ്ദരേഖകളും മൊസാദ് ചോര്‍ത്തി. ഇതിലൂടെയാണ് പരിക്കേറ്റ മൊജ്തബ ഖമീനി രക്ഷപ്പെട്ടതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ അറിഞ്ഞത്. കൃത്യമായ വിവരം ചോര്‍ത്തി നല്‍കിയത് ഖമീനിയുടെ സന്തത സഹചാരിയായ മിലിട്ടറി കമാന്‍ഡര്‍ ആണെന്നുവരെ പറയപ്പെടുന്നു. മൊസാദിന്റെ ചാരമന്‍ ഇറാന്റെ സൈനിക കേന്ദ്രങ്ങളിലും ആണവ പദ്ധതികളിലും വരെ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ഇറാന്‍ ഉന്നത ഉദ്യോഗസ്ഥര്‍വരെ സമ്മതിച്ചിട്ടുണ്ട്.

മൊസാദിനെ തടയാന്‍ ഇറാന്‍ രൂപീകരിച്ച യൂണിറ്റിന്റെ തലവന്‍ പോലും ഇസ്രയേലിന്റെ ചാരനായിരുന്നു എന്ന് മുന്‍ ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹം വഴിയാണ് ഇറാന്റെ ആണവ രഹസ്യങ്ങള്‍ ഇസ്രയേലിലേക്ക് ചോര്‍ന്നിരുന്നത്. 2018-ല്‍ തെഹ്റാനിലെ അതീവ സുരക്ഷയുള്ള ഗോഡൗണില്‍ നിന്ന് 50,000-ല്‍ പരം പേജുകളുള്ള ആണവ രഹസ്യങ്ങള്‍ മൊസാദ് മോഷ്ടിച്ച് ഇസ്രയേലിലേക്ക് കടത്തിയിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോനേ..രാഹുലെ...നീ എന്നെ കുറിച്ച് ഓർക്കണം മാങ്കൂട്ടത്തിന്റെ പരാതിക്കാരിയുടെ അമ്മയുടെ MSG.. വലിച്ച് കീറി ഫെന്നി..! ഇന്നലെ കോടതിയിൽ  (5 minutes ago)

'ഇറാന്‍ പങ്കെടുക്കും'; ലോകകപ്പ് മല്‍സരങ്ങള്‍ അമേരിക്കയില്‍ നിന്ന് മാറ്റില്ലെന്ന് ഫിഫ  (1 hour ago)

ഫീഡിങ് ട്യൂബും ഓക്സിജൻ സപ്പോർട്ടും നീക്കം ചെയ്തു...... 13 വർഷമായി കോമയിൽ കഴിയുന്ന യുപി സ്വദേശി ഹരീഷ് റാണയുടെ ദയാവധ നടപടികൾ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ആരംഭിച്ചു....  (1 hour ago)

പാലക്കാട് കോൺഗ്രസ് 8 നിലയിൽ പൊട്ടും; പി കെ ശശിയെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാഹുലിനെ തള്ളുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

വന്ദേഭാരതിന് നേരെ കല്ലെറിഞ്ഞ് യുവാവ്...കാരണം കേട്ട് ഞെട്ടി RPF ...പ്രതി പിടിയിൽ |  (1 hour ago)

നോമ്പുതുറക്കാൻ മുസ്ലിം സഹോദരങ്ങൾക്ക് ഹൈന്ദവ ക്ഷേത്രമുറ്റം ഒരുങ്ങുന്ന മതാതീതമായ സ്നേഹസാഹോദര്യങ്ങളുടെ മാതൃകയാണ് കേരളം ലോകത്തിനു മുന്നിൽ വയ്ക്കുന്നത് ; പെരുന്നാൾ ആശംസകൾ നേർന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീ  (1 hour ago)

ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കണമെന്ന് പറയുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന കാരുണ്യത്തിലൂന്നിയ വിശ്വാസമാണ് ഇസ്ലാം മതം; ഈദുല്‍ ഫിത്ര്‍ ആശംസ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (1 hour ago)

കോൺഗ്രസ് നേതൃത്വം സുധാകരന് ഒപ്പം നിന്നില്ല  (1 hour ago)

ഖൊമേനിയുടെ വേലക്കാരിയും മൊസാദിന്റെ ചാരപ്പണിക്കാരി; ലാരിജാനിയെ വധിച്ചതും മൊസാദിന്റെ സുന്ദരിപ്പെണ്ണ്?  (1 hour ago)

K Sudhakaran-വിമാനത്താവളത്തിൽ വൻ സ്വീകരണം:  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വ‍‌ർധനവ്...ഇന്ന് 22 കാരറ്റ് 1 ​ഗ്രാം സ്വ‌‍ർണത്തിന് 13,835 രൂപ.... 1 പവൻ സ്വ‍‍‍‌ർണത്തിന് 1,10, 680 രൂപ  (1 hour ago)

മൊസാദിനെ ഒറ്റി അമേരിക്ക ട്രംപിന്റെ തനിക്കൊണം ദേ സൗത്ത് പാര്‍സില്‍ ഇസ്രായേൽ താണ്ഡവം..! ഹൈഫ റാഞ്ചി IRGC..2 മണിക്കൂറിൽ  (1 hour ago)

പ്രവാസി മലയാളി വ്യവസായിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍ സംഘം! ഒളിവില്‍ കഴിഞ്ഞ മുഖ്യ പ്രതി സിയാസ് പിടിയില്‍.. ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടർ  (1 hour ago)

പ്രവാസികൾക്ക് മുന്നറിയിപ്പ് മിസൈൽ വർഷത്തിനൊപ്പം അന്തരീക്ഷത്തിൽ ഈ മാറ്റവും .. ഇന്നും നാളെയും നിർണായകം കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത  (3 hours ago)

ശബരിമല വിഷയത്തില്‍ മന്ത്രിമാരും മുഖ്യമന്ത്രിയും അവരുടെ ഉത്തരവാദിത്തം മനപ്പൂര്‍വ്വം മറന്നു;ഒരു ക്ഷേത്രത്തില്‍ കൊള്ള നടക്കുമ്പോള്‍ അത് ഒളിക്കാനും എങ്ങനെയെങ്കിലും ശ്രദ്ധ തിരിച്ചുവിടാനുമാണ് ശ്രമം; വികസിത  (4 hours ago)

Malayali Vartha Recommends