Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തിയത് ഇടതുപക്ഷക്കാരോ? മുഖ്യന്റെ ഉറച്ച പിന്തുണ ജേകബ് തോമസിന് തന്നെ

24 OCTOBER 2016 01:42 PM IST
മലയാളി വാര്‍ത്ത

More Stories...

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തിയത് കേരള പോലീസിലെ സൈബര്‍ ഡോമില്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ അനുകൂല സംഘടനയുടെ പ്രതിനിധികളാണെന്ന് സൂചന, മുന്‍ മന്ത്രി ഇ.പിജയരാജനെതിരെ ജേക്കബ് നടത്തിയ ചില നീക്കങ്ങളാണ് ഫോണ്‍ ചോര്‍ത്തലില്‍ കലാശിച്ചത്. സിപിഎം ഔദ്യോഗിക പക്ഷത്തിന്റേയും എകെജി സെന്ററിലെ ഉന്നതന്റേയും അറിവോടെയായിരുന്നു ചോര്‍ത്തലെന്നും അറിയുന്നു. ഇക്കാര്യം പോലീസ് ഉന്നതര്‍ മുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ട്.
കേരളത്തില്‍ സിപിഎമ്മും സര്‍ക്കാരും രണ്ടു വഴിക്ക് നീങ്ങുന്നതിന്റെ പുതിയ ഉദാഹരണമാണ് ഫോണ്‍ ചോര്‍ത്തല്‍വിവാദം. ചില സിപിഎം നേതാക്കളെ കേന്ദ്രീകരിച്ച് ജേക്കബ് തോമസ് നടത്തിയ നീക്കങ്ങളെ തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടിയുടെ സംശയ ദൃഷ്ടിയിലായത്. ആരോപണവിധേയമായ ചില യുഡിഎഫ് നേതാക്കളുമായി സിപിഎമ്മിലെ ചില പ്രമുഖര്‍ ഉറ്റ ബന്ധം പുലര്‍ത്തുന്നതിനായി തനിക്കറിയാമെന്ന് ജേക്കബ് തോമസ് മുഖ്യമന്ത്രിയെ അറിയിച്ചതിനു പിന്നാലെയാണ് പാര്‍ട്ടി അദ്ദേഹത്തിനെതിരെ അതിശക്തമായ നീക്കം തുടങ്ങിയത്. എന്നാല്‍ മുഖ്യമന്ത്രി ഇപ്പോഴും ജേക്കബിനൊപ്പമാണ്.
ഫോണ്‍ ചോര്‍ത്തല്‍ കേസ് ക്രൈം ബ്രാഞ്ചിനു നല്‍കിയതിലും പാര്‍ട്ടി അതൃപ്തമാണ്,. എല്‍ഡിഎഫ് അധികാരത്തിലെത്തിയതോടെ ഫോണ്‍ ചോര്‍ത്തല്‍ നടക്കുന്ന സൈബര്‍ഡോമിലെ യുഡിഎഫ് പക്ഷക്കാരനായ ഉദ്യോഗസ്ഥരെയെല്ലാം സ്ഥലം മാറ്റിയിരുന്നു,. അതുകൊണ്ടു തന്നെ ഇടതുപക്ഷക്കാര്‍ അറിയാതെ സൈബര്‍ഡോമില്‍ ഒന്നും നടക്കില്ല.തന്റെ ഫോണ്‍ ചോര്‍ത്തുന്നത് ഇടതുപക്ഷക്കാരായ ഉദ്യോഗസ്ഥരാണെന്ന് അറിഞ്ഞതു കൊണ്ടാണ് സൈബര്‍ ഡോമില്‍ നിയമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചീറ്റ് വേണമെന്ന് ജേക്കബ് തോമസ് പറഞ്ഞത്.
എല്ലാവരും കരുതുന്നതു പോലെ എല്ലാ ഫോണുകളും ചോര്‍ത്താന്‍ മേലധികാരികളുടെ അനുവാദം ആവശ്യമില്ല. മേലധികാരികളുടെ അറിവോടെ നടക്കുന്നത് ഔദ്യോഗികമായ ഫോണ്‍ ചോര്‍ത്തലാണ്. ഔദ്യോഗികമല്ലാതെയും ഉദ്യോഗസ്ഥര്‍ക്ക് ഫോണ്‍ ചോര്‍ത്താം എന്നതിന് നിരവധി ഉദാഹരണങ്ങള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുമുണ്ട്.
എന്നാല്‍ ഇന്ന് നിയമസഭയില്‍ വിശദീകരണം നല്‍കവെ ഫോണ്‍ ചോര്‍ത്തല്‍ ഡിജിപി അന്വേഷിക്കുമെന്നായിരുന്നു ആദ്യം മുഖ്യമന്ത്രി അറിയിച്ചത്. പിന്നീടാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തല്‍ സര്‍ക്കാരിന്റെ നയമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അടിയന്തരപ്രമേയനോട്ടീസില്‍ പറയുന്നതു പോലെയുള്ള പരാതിയല്ല ജേക്കബ് തോമസ് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫോണ്‍ ചോര്‍ത്തി എന്ന വാര്‍ത്ത അന്വേഷിക്കാനാണ് ജേക്കബ് തോമസ് ആവശ്യപ്പെട്ടത്. ജേക്കബ് തോമസിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ട്. വിജിലന്‍സിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു നടപടിയുമുണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.
ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിന്റെ പരാതി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷത്തുനിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശീതയുദ്ധം നിലനില്‍ക്കുകയാണെന്നും ജേക്കബ് തോമസ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് മുഖ്യമന്ത്രിയേയാണെന്നും പ്രതിപക്ഷം ആരോപിച്ചു. വിഷയത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥര്‍ തമ്മില്‍ പരസ്പരം പാരവയ്പും കുതികാല്‍വെട്ടുമാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിക്കൊണ്ട് തിരുവഞ്ചൂര്‍ രാധാക!ൃഷ്ണന്‍ പറഞ്ഞു. ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ ജേക്കബ് തോമസ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് മുഖ്യമന്ത്രിയെയാണ്. പൊലീസിന്റെ വിശ്വാസ്യത തന്നെ ചോര്‍ന്നിരിക്കുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. തന്റെ ഫോണ്‍ വിളികളും ഇ മെയ്!ലും ചോര്‍ത്തുന്നുവെന്ന പരാതിയുമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ചു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് അദ്ദേഹം രേഖാമൂലം പരാതിയും നല്‍കി. ഡിജിപി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് ഇക്കാര്യം അന്വേഷിപ്പിക്കണമെന്നാണു ജേക്കബ് തോമസിന്റെ ആവശ്യം. ഈ വിഷയത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രി വ്യക്തമായ പ്രതികരണം നടത്തുന്നത്‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (28 minutes ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (37 minutes ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (41 minutes ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (44 minutes ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (59 minutes ago)

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്  (1 hour ago)

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...  (1 hour ago)

പ്രസവമുറിയിലെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍  (1 hour ago)

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...  (1 hour ago)

വാണിജ്യ എൽ‌പി‌ജി വിഹിതം 50% ആയി  (2 hours ago)

ചെറുതായി ഒന്ന് മഴ പെയ്തെങ്കിലും ചൂടിന് ശമനമില്ല  (2 hours ago)

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍  (2 hours ago)

യോഗം വിളിച്ച് പ്രധാനമന്ത്രി മോദി  (2 hours ago)

സംഭവത്തിൽ അന്വേഷണം നടത്തി  (2 hours ago)

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (2 hours ago)

Malayali Vartha Recommends