Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

മന്ത്രി മണിയുടെ രാജി എന്നത് രാഷ്ട്രീയ മുദ്രാവാക്യം, അത് അംഗീകരിക്കില്ല: കോടിയേരി

28 APRIL 2017 04:26 PM IST
മലയാളി വാര്‍ത്ത

More Stories...

തന്റെ കൊണവധിക്കാരം അങ്ങ് കേരളത്തിൽ മതി പിണറായിയുടെ കരണത്തിടിച്ച് D K..!തൊണ്ടി മുതൽ എവിടെടോ..!

21 മണിക്കൂർ നേരത്തെ തിരച്ചിൽ വിഫലം; കാണാതായ ആറ് വയസുകാരൻ സുഹാന്റെ മൃതദേഹം വീട്ടില്‍ നിന്ന് 100 മീറ്റര്‍ ദൂരെയുള്ള കുളത്തില്‍ കണ്ടെത്തി

ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടി, ഇതിനുപിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്

വിവരാവകാശ രേഖ പ്രകാരം വഖഫ് ബോർഡിന് വീഴ്ച; സുപ്രീംകോടതി വിധികളുടെയും വഖഫ് നിയമത്തിൻ്റെയും ലംഘനം; തെളിവായി ഉപയോഗിക്കാൻ മുനമ്പം സമരസമിതി

ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച ഭാര്യ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ മരിച്ചു; പണം ചോദിച്ചത് നൽകാത്തത് അക്രമത്തിന് കാരണം

മന്ത്രി എം.എം. മണി രാജി വയ്ക്കണമെന്നത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ മുദ്രാവാക്യം മാത്രമാണെന്നും അത് അംഗീകരിക്കാന്‍ തയാറല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റേണ്ട സാഹചര്യമില്ല. പാര്‍ട്ടിയുടെ യശസ്സിന് യോജിക്കുന്ന പ്രസ്താവനയല്ല സംസ്ഥാനസെക്രട്ടേറിയറ്റംഗമായ മണി നടത്തിയത് എന്നത് കൊണ്ടാണ് പരസ്യ ശാസനയ്ക്ക് തീരുമാനിച്ചത്. അതെല്ലാവര്‍ക്കും ബാധകമാണ്. മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് അദ്ദേഹത്തിന്റെ ശൈലിയെപ്പറ്റിയാണ്.

നിയമസഭയില്‍ തന്നെ ഒരു കോണ്‍ഗ്രസ് നേതാവ് പെമ്പിളൈ എരുമ എന്ന് പറഞ്ഞില്ലേ. അദ്ദേഹത്തിന് കൊടുത്ത ആനുകൂല്യം എന്തുകൊണ്ട് നിങ്ങള്‍ മണിക്ക് കൊടുക്കുന്നില്ല. പ്രസംഗത്തില്‍ ഒരിടത്തും ഒരു സ്ത്രീയെയും ആക്ഷേപിച്ചില്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ മൊത്തം പ്രസംഗം എടുത്തുനോക്കിയാല്‍ ചില പരാമര്‍ശങ്ങള്‍ യശസ്സിന് നിരക്കുന്നതല്ല എന്ന് കണ്ടെത്തിയതിനാണ് നടപടി. പാര്‍ട്ടി നേതാക്കള്‍ പലരും അച്ചടക്കനടപടിക്ക് വിധേയരായിട്ടുണ്ട്. അതൊക്കെ പാര്‍ട്ടി വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. ഇ.എം.എസും നായനാരും വി.എസുമെല്ലാം ശാസനയ്ക്ക് വിധേയരായി. വി.എസിനെയും പിണറായിയെയും പി.ബിയില്‍ നിന്ന് മാറ്റി നിറുത്തിയില്ലേ. ഇതൊന്നും കോണ്‍ഗ്രസിന് സ്വീകരിക്കാനാവില്ല.

മൂന്നാറില്‍ കുരിശ് തകര്‍ത്തതുമായി ബന്ധപ്പെട്ട് മാത്രമാണ് വ്യത്യസ്തമായ അഭിപ്രായമുണ്ടായത്. ഒഴിപ്പിക്കലിന് അതിന്റേതായ രീതിയുണ്ട്. ടി.വി ചാനലുകളെ കൊണ്ടുപോയി ലോകവ്യാപകമായി പ്രചരണം നടത്തുന്ന രീതിയില്‍ കൈകാര്യം ചെയ്യേണ്ടിയിരുന്നില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സി.പി.എം കൈയേറ്റക്കാരുടെ പാര്‍ട്ടിയാണ് എന്ന് സി.പി.ഐ പറഞ്ഞിട്ടില്ല. അങ്ങനെ വരുത്താന്‍ നിങ്ങള്‍ (മാദ്ധ്യമങ്ങള്‍) ശ്രമിക്കുന്നുണ്ട്. സി.പി.എമ്മും സി.പി.ഐയും കൈയേറ്റക്കാരുടെ പാര്‍ട്ടിയല്ല. കൈയേറ്റമൊഴിപ്പിക്കലില്‍ ഒരിടത്തും തെറ്റായ നിലപാട് എടുത്തിട്ടില്ല. വന്‍കിട കൈയേറ്റമൊഴിപ്പിക്കലിനാണ് വി.എസ് സര്‍ക്കാരും മുന്‍ഗണന കൊടുക്കുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ യഥേഷ്ടം കൈയേറ്റത്തെ പ്രോത്സാഹിപ്പിച്ചു. 

എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്ന ശേഷമുള്ള 11 മാസമായി പുതിയ കൈയേറ്റമില്ല. മുന്‍കാലത്ത് നടന്ന കൈയേറ്റങ്ങളാണിപ്പോള്‍ ഒഴിപ്പിക്കേണ്ടി വരുന്നത്. കൈയേറ്റഭൂമി ഏതൊക്കെയെന്ന് വ്യവസ്ഥപ്പെടുത്തി ഓരോന്നിലും ജനങ്ങളെയും മാദ്ധ്യമങ്ങളെയും സഹകരിപ്പിച്ച്, ഉദ്യോഗസ്ഥരെ യോജിപ്പിച്ച് കൊണ്ടുപോകാനാണ് മുഖ്യമന്ത്രി വിളിച്ച ഉദ്യോഗസ്ഥരുടെ യോഗ തീരുമാനം. പട്ടയവിതരണത്തില്‍ കാലതാമസമുണ്ടാകുന്നുണ്ട്. ഏതെങ്കിലും വകുപ്പിന്റെ കുഴപ്പമായല്ല ഇതിനെ കാണുന്നത്. ഉമ്മന്‍ ചാണ്ടി ഭരണകാലത്ത് ഇടുക്കിയില്‍ ഒരു വര്‍ഷത്തിനകം പട്ടയവിതരണം പൂര്‍ത്തിയാക്കുമെന്നും അത് സാധിച്ചാല്‍ റവന്യുമന്ത്രിയായിരുന്ന തിരുവഞ്ചൂരിന് മോതിരം സമ്മാനിക്കുമെന്നും പറഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞിട്ടും നടന്നില്ലെന്ന് മാത്രമല്ല, തിരുവഞ്ചൂരിന് റവന്യുവകുപ്പ് തന്നെ ഇല്ലാതായി. പട്ടയവിതരണം താമസിപ്പിക്കാനുള്ള പണി എപ്പോഴും നടക്കും. ആ കെണിയില്‍ വീഴരുത്- കോടിയേരി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി അറേബ്യയിൽ നിന്ന് നാടുകടത്തി  (13 minutes ago)

തന്റെ കൊണവധിക്കാരം അങ്ങ് കേരളത്തിൽ മതി പിണറായിയുടെ കരണത്തിടിച്ച് D K..!തൊണ്ടി മുതൽ എവിടെടോ..!  (20 minutes ago)

സുഹാന്റെ മൃതദേഹം കണ്ടെത്തി  (26 minutes ago)

മുന്നറിയിപ്പ് നൽകി പുടിൻ  (37 minutes ago)

രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്  (47 minutes ago)

വഖഫ് ബോർഡിന് വീഴ്ച  (1 hour ago)

വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ മരിച്ചു  (1 hour ago)

മുന്‍ മേയർ 'ഇന്ന് ഇറങ്ങണം' MLA -യെ ഇറക്കി വിടും ശ്രീലേഖ ഫോണിൽ വിളിച്ച് വിരട്ടി പറ്റില്ലെന്ന് ..യുദ്ധം തുടങ്ങി  (1 hour ago)

അവസാനഘട്ട അന്വേഷണത്തില്‍  (1 hour ago)

രാഷ്ട്രീയ പോരാട്ടമായി ബെംഗളൂരു പൊളിക്കലുകൾ  (1 hour ago)

ആർ‌എസ്‌എസിനെ പ്രശംസിച്ച് ദിഗ്‌വിജയ് സിംഗ്  (2 hours ago)

ഇടിയപ്പം വിൽക്കാൻ ലൈസൻസ് നിർബന്ധം  (2 hours ago)

സുഹാൻ എവിടെ?  (2 hours ago)

തദ്ദേശചിത്രം വ്യക്തം, ഭരണം പിടിക്കാൻ  (2 hours ago)

ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തു; സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍  (10 hours ago)

Malayali Vartha Recommends