Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

സോളാര്‍ ചൂട് ഇനിയെത്രകാലം തുടരും... നാടാകെ ആഘോഷിക്കുന്ന സോളാര്‍ പീഡന കേസിന്റെ അന്തിമ ഫലം എന്താകുമെന്ന് കേരളം കാതോര്‍ക്കവേ നിയമ വിദഗ്ധര്‍ വിലയിരുത്തുന്നതിങ്ങനെ...

11 OCTOBER 2017 11:39 PM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

വേങ്ങര തെരഞ്ഞെടുപ്പ് ചൂടില്‍ ആഞ്ഞടിച്ച മറ്റൊരു കൊടും ചൂടായിരുന്നു സോളാര്‍ കേസ്. തണുത്തുവെന്ന് കരുതിയിരുന്ന സോളാറും സരിതയും ഒറ്റദിവസം കൊണ്ട് വീണ്ടും കേരളത്തെ ചൂടാക്കി. മുഖ്യമന്ത്രി പിണറായി വിജന്റെ നാടകീയ പത്രസമ്മേളനത്തോടെ വീണ്ടും സോളാര്‍ ചര്‍ച്ചയായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുതല്‍ അന്നത്തെ യുവ കേന്ദ്ര മന്ത്രിയായ കെസി വേണുഗോപാല്‍ വരെ ബലാത്സംഗ കേസിലേക്ക് വലിച്ചിഴച്ചു.

ഇങ്ങനെ കേരളം തലങ്ങും വിലങ്ങും ചര്‍ച്ചകള്‍ നടക്കവെ സോളാര്‍ കേസിന്റെ ഭാവി പഴയ തെറ്റയില്‍ കേസ് പോലെയാകുമോയെന്ന് ഭയക്കുന്നവരാണ് ബഹുഭൂരിപക്ഷം നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. ഇടതുപക്ഷ മന്ത്രിസഭയില്‍ നിന്നും സ്ത്രീ പീഡനത്തിന്റെ വീഡിയോ പുറത്തായതിന്റെ പേരില്‍ രാജി വയ്‌ക്കേണ്ടി വന്നയാളാണ് ജോസ് തെറ്റയില്‍. എന്നാല്‍ നിയമ പോരാട്ടത്തില്‍ വിധി തെറ്റയിലിനനുകൂലമായി. അവസാനം ആ കേസ് ബ്ലാക്ക്‌മെയില്‍ കേസായി മാറിയത് കേരളത്തിന്റെ സമകാലിക അനുഭവം മാത്രമാണ്. ഇതുപോലെ സമാന അനുഭവമുള്ള നിരവധി കേസുകളാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതേ പോലെയാകുമോ സോളാര്‍ പീഡന കേസും എന്നാണ് നിയമ വിദഗ്ധര്‍ ഭയക്കുന്നത്.

അതേസമയം ഈ സോളാര്‍ കേസ് ബിജെപിയ്ക്കാണ് ഗുണം ചെയ്യുകയെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നത്. ദേശീയ തലത്തില്‍ ബിജെപിയുടെ പ്രതിഷേധ ആക്രമണത്തില്‍ സിപിഎം പ്രതിരോധത്തിലാണ്.

ദേശീയ തലത്തില്‍ സിപിഎമ്മിന് ഒരിക്കലും ഒറ്റയ്ക്ക് നിലനില്‍ക്കാന്‍ പറ്റില്ല. മൂന്നാം മുന്നണിയെന്ന സങ്കല്‍പ്പത്തെ തന്നെ ബിജെപി നേരത്തെ തച്ചുടച്ചിരുന്നു.കോണ്‍ഗ്രസ്സുമായി കൂട്ടുകൂടുക എന്നതാണ് ദേശീയ തലത്തില്‍ സിപിഎമ്മിനു മുന്നിലുള്ള ഏക വഴി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും മനസ്സിലിരിപ്പ് ഇതാണ്. അതേസമയത്ത് യെച്ചൂരിയുടെ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് കോണ്‍ഗ്രസ്സിന് ദേശീയ തലത്തില്‍ ദുര്‍ബലമാക്കുന്ന സമീപനമാണ് ഇടതു പക്ഷ സര്‍ക്കാര്‍ ചെയ്തത്. ഇതിന്റെ നേട്ടം കൊയ്യുന്നത് ബിജെപിയായിരിക്കും.

തിരഞ്ഞെടുപ്പ് സമയത്ത് തന്നെ സോളാറില്‍ കേസെടുത്തതിന് സോഷ്യല്‍ മീഡിയയും ശക്തമായി പ്രതികരിക്കുന്നു. അന്വേഷണത്തിനിടയില്‍ തിരിച്ചും മറിച്ചുമുള്ള സരിതയുടെ മൊഴിമാറ്റവും കോടതിയില്‍ ചോദ്യം ചെയ്യും. ആരോപണം നേരിട്ട സരിതയ്ക്കു വേണ്ടി തമ്പാനൂര്‍ രവി, ബെന്നി ബെഹന്നാന്‍ എന്നിവര്‍ പണം പിരിച്ചതും സജീവചര്‍ച്ചായായി. പണമിടപാടുകള്‍ നിറഞ്ഞ ഒരു പീഡനകേസ് കോടതിയില്‍ എങ്ങനെ നിലനില്‍ക്കുമെന്നും ചോദിക്കുന്നവരുമുണ്ട്.

ഇവര്‍ക്ക് ബാര്‍ മുതലാളിമാരുമായുള്ള ബന്ധവും ചര്‍ച്ചയാകും. ഒരു പ്രമുഖ ബാര്‍ ഉടമയുമായി സരിത നടത്തിയ കൂടിക്കാഴ്ചയും വിവാദമായിരുന്നു. മുമ്പ് സരിതാ കേസില്‍പെട്ടുപോയ അബ്ദുള്ളക്കുട്ടിക്കെതിരെ കേസെടുക്കാത്തതും വിചിത്രമായി. ജോസ്.കെ. മാണി തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് സരിത തന്നെ പറഞ്ഞിരുന്നുവെങ്കിലും അവര്‍ ഉയര്‍ത്തി കാണിച്ച കത്തില്‍ ജോസ്.കെ. മാണിയുടെ പേരുവന്നതും ചര്‍ച്ചയായി. സരിതയുടെ മാര്‍ഗ്ഗ ദര്‍ശികളായിരുന്നു പി.സി.ജോര്‍ജ്, ഗണേഷ് കുമാര്‍, ബാലകൃഷ്ണപിള്ള എന്നിവര്‍. എന്നാല്‍ ഈ ഗണേഷ് കുമാറിനെതിരെ കേസെടുത്തിട്ടില്ല. അതേസമയം യുഡിഎഫ് നേതാക്കളുടെ വലിയ ശത്രുക്കളാണ് ഇവരെല്ലാം തന്നെ.

മുന്‍ മുഖ്യമന്ത്രിക്കെതിരെ മാനഭംഗകേസെടുത്തു എന്നതു തന്നെ രാഷ്ട്രീയ കേരളത്തിന് ലജ്ഞാകരമാണ്. നീതിയുക്തമായ അന്വേഷണം നടന്നില്ലെങ്കില്‍ അത് കോടതിയില്‍ വരുമ്പോള്‍ ചെറിയ വീഴ്ചകള്‍ക്കു പോലും പിണറായി വിജയന് വലിയ വില കൊടുക്കേണ്ടി വരും. തെളിവുകളില്ലാതെ രാഷ്ട്രിയവൈരികളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു എന്ന പേരു ദോഷം മാത്രം ബാക്കിയാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (5 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (6 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (6 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (6 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (7 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (7 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (7 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (7 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (7 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (8 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (9 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (10 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (10 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (10 hours ago)

Malayali Vartha Recommends