Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

കൊന്നുകളഞ്ഞല്ലോ നിങ്ങള്‍ എന്റെ പൊന്നുചേട്ടനെ....അമൃത ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥക്കെതിരെ ഒരു സഹോദരിയുടെ തുറന്ന കുറിപ്പ്

03 JUNE 2018 09:23 PM IST
മലയാളി വാര്‍ത്ത

More Stories...

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..

ആശുപത്രികളോ അതോ ആളെക്കൊല്ലി കേന്ദ്രങ്ങളോ. എന്റെ സഹോദരന്‍ മരിച്ചത് ഡോക്ടറുടെ അനാസ്ഥ കൊണ്ടുമാത്രം, ഇനിയാരും ഇങ്ങനെ വേദനിക്കാനിടയാകരുത്, അമൃത ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലംമരണപ്പെട്ട യുവാവിന്റെ സഹോദരിയുടെ കുറിപ്പ് വൈറലാകുന്നു.

എഴുതാണോ വേണ്ടയോ എന്നു ഒരുപാട് ആലോചിച്ചു.... ഇനി ഒരു കുടുംബവും കരയരുതെന്നു ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതുകൊണ് എഴുതുന്നു.....എന്റെ സഹോദരന്‍ സൂരജ് കൃഷ്ണ എസ് നായര്‍ ഇ കഴിഞ്ഞ മെയ് 13 നു അമതൃത ആശുപത്രിയില്‍
ചികത്സയിലിരിക്കെ മരണപെട്ടു.... മരണകാരണം കാര്‍ഡിയാക്ക് ആറസ്റ്റ് ആയിരുന്നു.. എന്നാല്‍ ഇ കാര്‍ഡിയാക് പ്രോബ്ലം പെട്ടന്ന് ഒരു ദിവസം എങ്ങനെ ഉണ്ടായി എന്നത് എല്ലാവരും അറിയണം എന്നു തോന്നിയതാണ് ഇങ്ങനൊരു പോസ്റ്റ് ഇടാന്‍ ഉണ്ടായ കാരണം..
ഡോക്ടര്‍ മാരെ അമിതമായി വിശ്വസിച് അവരുടെ ചിലകത്സാ പിഴവുമൂലം മരണം ഏറ്റു വാങ്ങേണ്ടി വന്ന 25 കാരന്‍... ട്യൂമര്‍ എന്ന രോഗം അതിന്റെ ആദ്യ സ്‌റ്റേജ് എന്നു പോലും പറയാന്‍ കഴിയാത്ത.. എല്ലാ ഡോക്ടര്‍ മാരും ഒരേപോലെ 100% നിസാരം എന്നു ഉറപ്പു നല്‍കിയ രൂപത്തില്‍ എന്റെ സഹോദരനെയും ബാധിച്ചിരുന്നു. ഡോക്ടര്‍മാര്‍ നല്‍കിയ ഉറപ്പ് കൂടാതെ തനിക്ക് ഒരു കുഴപ്പവും ഇല്ല എന്ന ഏട്ടന്റെ ആത്മവിശ്വാസം കഴിഞ്ഞ ഇ 4 മാസവും ഞങ്ങളെ മുന്നോട്ടു നയിച്ചു.. ഓപ്പറേഷന്‍ പോലും വേണ്ടിവരില്ല 
കീമോതെറാപ്പിചെയ്താല്‍ മാറുന്ന അസുഖമേ ഒള്ളു എന്നു പറഞ്ഞപ്പോള്‍ നമ്മള്‍ ആ ചികത്സക്കുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചു... കീമോചെയുമ്പോള്‍ സൈഡ് എഫക്ട്‌സ് എന്തെങ്കിലും ഉണ്ടോ എന്നു ചോദിച്ചപ്പോഴും ലഭിച്ച മറുപടി മുടി പോകും എന്നുള്ളത് മാത്രം ആയിരുന്നു....4 കീമോ ആയിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം.... 3 കീമോ കഴിഞ്ഞപ്പോഴേക്കും ചെസ്റ്റ് പെയിന്‍ ഉള്ളതായി പറഞ്ഞു... ഡോക്ടറോട് പറഞ്ഞപ്പോള്‍ ലഭിച്ച മറുപടി അതു ഗ്യാസിന്റെ ആണ്... അവനു പേടി കാരണം ഓരോന്നു തോന്നുന്നതാണ് എന്നാണ്... അന്നും ഏട്ടന്‍ പറഞ്ഞു എനിക്ക് എന്തിനാ പേടി വേദന ഉണ്ടെന്നു പറഞ്ഞത് സത്യമാണ്... ആ വാക്കുകള്‍ ഡോക്‌ടേഴ്‌സ് നിര്‍ദാക്ഷണ്യം തട്ടിക്കളഞ്ഞു.... പിന്നീടും പലതവണ വേദന ആവര്തിച്ചപ്പോഴും ലഭിച്ച മറുപടികു മാറ്റം ഉണ്ടായിരുന്നില്ല.... കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ചുമച്ചു തുപ്പിയതില്‍ ചോരയുടെ അംശം കണ്ടു അതു ഡോക്ടറോട് പറഞ്ഞു ചുമച്ചു തുപ്പിയാല്‍ അതിപ്പോ നീ ആയാലും ഞാന്‍ ആയാലും ചോര ഒകെ കാണും നീ ഒന്നു പേടിക്കാതെ ചുമ്മാ ഇരി സൂരജെ എന്നു പറഞ്ഞു കളിയാക്കി ചിരിച്ചിട്ട് പോയി.... ഡോക്ടര്‍ പറയുന്നത് സത്യമായിരിക്കും എന്നു ചിന്തിക്കുന്ന ഏതൊരു സാധാരണകാരനെയും പോലെ ചിന്തിക്കാനേ ഞങ്ങക്കും സാധിച്ചൊള്ളു.... ദിവസങ്ങള്‍ പലതായിട്ടും ചോരയുടെ അംശം അങ്ങനെ തുടര്‍ന്നു... എന്തിനും ഏതിനും ന്യായീകരണ വാദം തുടര്‍ന്നു ഡോക്ടര്‍മാരും..

ഒരു മാസത്തോളം വേദന പറഞ്ഞിട്ടും എല്ലാംആണെന്നു പറഞ്ഞു തള്ളിയപ്പോഴും സാദാരണകാരന്റെ യുക്തിക്കു അമൃത പോലൊരു വലിയ ഹോസ്പിറ്റലിലെ ഡോക്ടര്‍ പറഞ്ഞത് ശെരിയാണെന്നു ചിന്തിക്കാനേ സാധിച്ചൊള്ളു... ഇ വേദനകള്‍ക് ഇടയിലും ഒരുപാട് സ്വപ്നങ്ങള്‍ കണ്ടു അതിലേക്കു വേണ്ടി പലതും ചെയ്തു....... ചികത്സക് അവസാനം സിടി സ്‌കാന്‍ ചെയ്തു നോക്കാന്‍ പോയ ദിവസം എന്നും കാണാറുള്ള ഡോക്ടര്‍ ഇല്ലാത്തതിന്റെ പേരില്‍ അവിടുത്തെ ഒരു ജൂണിയര്‍ ഡോക്ടറെ കണ്ടു.... വേദനയെ പറ്റി പറഞ്ഞ ഉടനെ അദ്ദേഹം പറഞ്ഞത് അങ്ങനൊരു വേദന വരാന്‍ പാടില്ലാലോ... സീനിയര്‍ ഡോക്ടറോട് ഇതിനെ പറ്റി പറഞ്ഞിരുന്നില്ലേ എന്നു.... ഒരു മാസത്തില്‍ ഏറെ ആയി താന്‍ പറഞ്ഞിട്ടും സീനിയര്‍ ഡോക്ടര്‍ ശ്രദ്ധിച്ചില്ല എന്നു പറഞ്ഞപ്പോള്‍ എത്രയും വേഗം ചെസ്റ്റിന്റെ സിടി സ്‌കാന്‍ അടുക്കാന്‍ നിര്‍ദേശിച്ചു..... സിടി സ്‌കാന്‍ റിപ്പോര്‍ട്ടില്‍ കാണുന്നു ബ്ലോക്ക് ഉണ്ടെന്ന്.... അതിന്റെ കാരണം ചോദിച്ചപ്പോള്‍ പറഞ്ഞത് കീമോ ചെയുന്ന ആളുകളില്‍ 100ഇല്‍ ഒരാള്‍ക്ക് ഇങ്ങനെ വരാം എന്നു..... ഇത് അറിയാമെങ്കില്‍ എന്ത് കൊണ്ട് ആ ഒരാള്‍ എന്റെ ഏട്ടനായിക്കൂടാ എന്നു ഇവര്‍ ചിന്തിച്ചില്ല... എന്തുകൊണ്ട് ഇത്രയും ലക്ഷണങ്ങള്‍ കാണിച്ചിട്ടും അതിനു ചികല്‌സിച്ചില്ല........അവിടെയും അവര്‍ ബ്ലോക്കിനെ നിസാരവത്കരിച്ചു.... ഇത് ഒരു ആഴ്ച ചെറിയ രണ്ടു ഇന്‍ജക്ഷന്‍ എടുത്താല്‍ മാറാവുന്നതേ ഒള്ളു പേടിക്കണ്ട കാര്യങ്ങള്‍ ഒന്നുമില്ല.... ഇന്‍ജക്ഷന്‍ നിസാര വിലയുടേതാണ് എന്നു പറഞ്ഞിരുന്നതുകൊണ്ട് ഒരുപാട് പണം നമ്മളും കരുതിയിരുന്നില്ല..... പിന്നീട് സംഭവിച്ചതെല്ലാം പെട്ടന്നായിരുന്നു... നിസാരമെന്നു പറഞ്ഞ ഇന്‍ജക്ഷന്‍ നിമിഷങ്ങള്‍ക്കകം വലുതായി.. കാലില്‍ നിന്നും ചെസ്റ്റിലേക് ബ്ലോക്ക് കേറിയതാണ് എന്നു കാര്‍ഡിയാക്കിലെ ഡോക്‌ടേഴ്‌സ് പറഞ്ഞു..... വേദന ഉണ്ടെന്നു പറഞ്ഞപ്പോള്‍ തന്നെ വേണ്ട ചികത്സ നല്കിയിരുനെങ്കില്‍ കാലിലെ മാറ്റമായിരുന്ന അസുഖത്തെ ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലം മരണത്തിലേക്ക് നയിച്ച ഒന്നാക്കി..

പെട്ടന്ന് സിസിയു ലേക്ക് മാറ്റണം ഇന്‍ജക്ഷന്‍ എടുക്കണം.. വില കുറഞ്ഞ ഇന്‍ജക്ഷന് നു സൈഡ് എഫക്ട് ഒരുപാടുണ്ട് വില കൂടിയ ഇന്‍ജക്ഷന്‍ എടുത്താല്‍ കുഴപ്പം ഒന്നും വരില്ലെന്നു പറഞ്ഞപ്പോള്‍ എന്ന വിലകൂടിയ ഇന്‍ജക്ഷന്‍ മതി എങ്ങനെ എങ്കിലും ഏട്ടനെ രക്ഷിച്ചാല്‍ മതിയെന്നും പറഞ്ഞു. .പണം കെട്ടാന്‍ താമസിച്ചു എന്നു പറഞ്ഞു മണിക്കൂറുകള്‍ ചികിത്സ നിഷേധിച്ചു.... രണ്ടു ദിവസം ബിപി ഡൗണ്‍ ആയി തന്നെ തുടര്‍ന്നു.. അതില്‍ നിന്നെല്ലാം ശനി ആഴ്ച മാറ്റം വരികെയും തികച്ചും നോര്‍മല്‍ ആവുകയും ചെയ്തു... ചെസ്റ്റ് ഇന്‍ഫെക്ഷന്‍ ഉണ്ട് അതിനുള്ള മരുന്നുകള്‍ ഉടനെ ആരംഭിക്കും എന്നും ഡോക്ടര്‍സ് പറഞ്ഞു.. രാത്രി 10 മണിയോടെ ഏട്ടനെ കേറി കാണുകയും സംസാരിക്കുകയും ചെയ്തു... ഞായറാഴ്ച വാര്‍ഡിലേക് മാറ്റേണ്ട ഡോക്ടര്‍ മാര്‍ കുറവാണു തിങ്കളാഴ്ച വാര്‍ഡിലേക് മാറ്റാം എന്നു പറഞ്ഞിട്ട് 10:15 ഓടെ എല്ലാം തകിടം മറിഞ്ഞു.... വെന്റിലേറ്റര്‍ ലേക്ക് മാറ്റി ശ്വാസ തടസം വന്നു എന്നു പറഞ്ഞു.... കുറച്ചു സമയം കഴിഞ്ഞപ്പോള്‍ കൂട്ടത്തില്‍ ആണുങ്ങള്‍ ഇല്ലേ അവരോടു സംസാരിക്കണമ് എന്നു ഡോക്ടര്‍ പറഞ്ഞു... ആ ഡോക്ടറുടെ കാലില്‍ വീണു കരഞ്ഞു ചോദിച്ചു എന്താ എട്ടന് പറ്റിയതെന്... മറുപടി പറഞ്ഞില്ലെന്നു മാത്രമല്ല ആ കാലു പിറകോട്ടു വലിച്ചിട്ടു അയാള്‍ സിസിയു റൂമില്‍ കേറി ഡോര്‍ ലോക്ക് ചെയ്തു.... ഇറങ്ങി വന്ന സിസ്‌റ്റേഴ്‌സ് തമ്മില്‍ മരിച്ചു എന്നു പറയുന്നത് കേട്ടപ്പോഴും അതു സംഭവിക്കല്ലേ എന്നു പ്രാര്തിച്ചു... കേറി കണ്ടോ എന്നു പറഞ്ഞപ്പോള്‍ ഒന്നും സംഭവിച്ചിട്ടുണ്ടാവല്ലേ എന്നു കരഞ്ഞു കാണാന്‍ ചെന്നു... അമ്മ ഉരുട്ടി ഇട്ടു വിളിച്ചിട്ടും അവര്‍ തൊടരുതു ജീവന്‍ ഉണ്ടെന്നു പറഞ്ഞില്ല.....

ആണുങ്ങള്‍ വന്നു ബഹളം വച്ചപ്പോള്‍ അവര്‍ പറഞ്ഞു ജീവനുണ്ട് ഒന്നും ഒന്നുംപറ്റീട്ടില്ല മരുന്നു മേടിച്ചു വേഗം തന്നാല്‍ മതി എന്നു.... അതിനു ശേഷം 25000 രൂപയില്‍ മേലെ മരുന്നുകള്‍ മേടിപ്പിച്ചു..... ഒന്നും എടുത്തിട്ടില്ലെന്നു പൂര്‍ണ ഉറപ്പുണ്ട് കാരണം ജീവനുള്ള ആളെ വെന്റിലേറ്ററില്‍ ഇരിക്കെ തൊടാന്‍ പോലും ഒരു ഹോസ്പിറ്റല്‍ ഉം സമ്മതിക്കില്ല.... 11:30 കു മുന്‍പേ കേറി കണ്ട അമ്മ അപ്പോഴേ പറഞ്ഞു എന്റെ കുഞ്ഞു പോയെന്നു.... അവര്‍ അതു സമ്മതിച്ചത് വെളുപ്പിന് 3:30 .......... അവിടെയും തീര്‍ന്നില്ല അമൃത ഹോസ്പിറ്റല്‍ ലെ പണത്തോടുള്ള ആര്‍ത്തി. അന്നുവരെ ഉള്ള എല്ലാ ബില്ലും ക്ലോസ് ചെയ്തിട്ടും ബോഡി വിട്ടുതരാന്‍ വീണ്ടും പണം ആവശ്യപ്പെട്ടു..... ഇതെല്ലാം പറഞ്ഞത് നഷ്ടപെട്ട പണത്തിന്റെ കാര്യം അറിയിക്കാനല്ല........ മനുഷ്യ ജീവന് പുല്ലുവില കല്പിക്കുന്ന അമൃത ഹോസ്പിറ്റലിന്റെ പച്ചയായ മുഖം എല്ലാവരും അറിയുവാനും ഇനി ഒരു പെങ്ങളോ അമ്മയോ അച്ഛനോ ആരും കരയരുതെന്നും.... .എന്റെ ഏട്ടനെ പോലൊരു സ്വപ്നവും നഷ്ടപ്പെട്ട് പോവരുതെന്നും ആഗ്രഹിക്കുന്നത്‌കൊണ്ടാണ്.............


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (12 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (21 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (27 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (45 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (48 minutes ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (2 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends