Widgets Magazine
06
Jun / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു... പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമായിരിക്കും


വിദ്യയുടെ മരണത്തിനും പ്രേംകുമാറിന്റെ ജയില്‍വാസത്തിനുമപ്പുറം സംഭവിച്ചത്... പ്രേംകുമാറിനെ ഭയന്ന് രണ്ടാം ഭാര്യയും അമ്മയും പോലീസ് സ്റ്റേഷനിൽ... പിന്നാലെ ഇരട്ട കൊലപാതകം


പ്ലാസ്റ്റിക് നിരോധനം സർക്കാർ അട്ടിമറിച്ചു: ചെറിയാൻ ഫിലിപ്പ്...


ആദ്യ ഭാര്യയുടെ ഗതിതന്നെ രേഖയ്ക്കും: അമ്മയ്‌ക്കൊപ്പം കഴുത്ത് ഞെരിച്ച് പരലോകത്തേയ്ക്ക് അയച്ച ഭാര്യയുടെ മൃതദേഹത്തിനടുത്ത് അശ്‌ളീല പരാമർശമടങ്ങിയ കത്ത്... മൃതദേഹങ്ങൾ അഴുകിയ നിലയിൽ... പൂർവവിദ്യാർഥി സംഗമവും പ്രണയവും....


രാജ്യത്തിന്റെ കായിക ചരിത്രത്തിലെതന്നെ വേദനിപ്പിക്കുന്ന വാർത്ത.. രാജ്യത്തിന്റെ കായിക ചരിത്രത്തിലെതന്നെ വേദനിപ്പിക്കുന്ന വാർത്ത..വിഷയത്തില്‍ ഇടപെട്ട് ബിസിസിഐ രംഗത്തെത്തി...

ഇന്ത്യയെ പിളർത്തുമെന്ന് ലവന്റെ തലപിളർത്തി ഇന്ത്യയുടെ അട്ടഹാസം..! അബ്ദുള്‍ ഇസാറിനെ തട്ടി

04 JUNE 2025 01:11 PM IST
മലയാളി വാര്‍ത്ത

More Stories...

ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

വിവാഹം മാത്രമല്ല കുടുംബം സ്ഥാപിക്കാനുള്ള ഏക മാര്‍ഗം; വിവാഹം കഴിക്കാതെ തന്നെ സ്വവര്‍ഗ ദമ്പതികള്‍ക്ക് കുടുംബം രൂപീകരിക്കാമെന്ന് മദ്രാസ് ഹൈക്കോടതി

ബംഗളൂരു ദുരന്തത്തില്‍ ആര്‍സിബിക്കും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും എതിരെ കേസെടുത്ത് പൊലീസ്

രാജ്യത്തിന്റെ കായിക ചരിത്രത്തിലെതന്നെ വേദനിപ്പിക്കുന്ന വാർത്ത.. രാജ്യത്തിന്റെ കായിക ചരിത്രത്തിലെതന്നെ വേദനിപ്പിക്കുന്ന വാർത്ത..വിഷയത്തില്‍ ഇടപെട്ട് ബിസിസിഐ രംഗത്തെത്തി...

ജമ്മുകാശ്മീരിലെ വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്....

ഇന്ത്യ വിരുദ്ധ പ്രസംഗങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച ജയ്‌ഷെ മുഹമ്മദിന്റെ കമാന്‍ഡറെ പാക്കിസ്ഥാനിലെ പഞ്ചാബില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അബ്ദുള്‍ അസീസ് ഇസാറാണ് മരിച്ചത്. ഇസാറിന്റെ സഹായിയാണ് പുലര്‍ച്ചെ മൃതദേഹം കണ്ടെത്തിയത്.

മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് സൂചന. എന്നാല്‍, ജെയ്ഷെ മുഹമ്മദ്, ഇസാറിന്റെ വെടിയേറ്റുള്ള മരണം തള്ളിക്കളഞ്ഞു. മരണ കാരണം വ്യക്തമാക്കിയിട്ടുമില്ല. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക്കിസ്ഥാന് തുടര്‍ച്ചയായി ആഘാതങ്ങള്‍ ഏല്‍ക്കുകയാണ്. മോദി സര്‍ക്കാരിന് എതിരെ നിരന്തരം ഭീഷണി മുഴക്കി തീവ്ര പ്രസംഗങ്ങള്‍ നടത്തിയിരുന്ന ഭീകരനാണ് ഇല്ലാതായത്.

 



പഞ്ചാബ് പ്രവിശ്യയിലെ ഭക്കര്‍ ജില്ലയില്‍ കല്ലൂര്‍ കോട്ടില്‍ അഷ്‌റഫ്വാല സ്വദേശിയായിരുന്നു മൗലാന അബ്ദുള്‍ അസീസ് ഇസാര്‍. ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍, ഇത് സ്ഥിരീകരിച്ചിട്ടില്ല. ബഹവല്‍പൂരിലെ ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനത്തെ മര്‍ക്കസില്‍ സംസ്‌കാരം നടക്കും.
ജൂൺ 2-നാണ് അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.

ഈ ഉയർന്ന റാങ്കിലുള്ള ഭീകരവാദിയുടെ മൃതദേഹം പുലർച്ചെ അദ്ദേഹത്തിന്റെ സഹായിയാണ് കണ്ടെത്തിയത്. അബ്ദുൽ അസീസ് എസ്സാർ പാകിസ്ഥാനിലെ ബഹാവൽപൂരിൽ വെച്ചാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും, സ്വാഭാവിക മരണമല്ലിതെന്നും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. രഹസ്യാന്വേഷണ ഏജൻസികളും ജെയ്‌ഷെ മുഹമ്മദ് നേതൃത്വവും മരണത്തിന്റെ യഥാർത്ഥ കാരണം മറച്ചുവെക്കാൻ ശ്രമിക്കുന്നതായി ചില റിപ്പോർട്ടുകൾ പറയുന്നു.

വെടിയേറ്റുണ്ടായ മരണമല്ല ഇദ്ദേഹത്തിന്റേതെന്ന് ജെയ്‌ഷെ മുഹമ്മദിന്റെ രഹസ്യ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലെ പോസ്റ്റുകൾ സൂചിപ്പിക്കുന്നു. ഇദ്ദേഹത്തിന് എന്തെങ്കിലും അസുഖങ്ങളുണ്ടായിരുന്നോ അതോ മറ്റെന്തെങ്കിലും കാരണങ്ങളായിരുന്നോ മരണത്തിലേക്ക് നയിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞ മാസം ഒരു റാലിയിൽ വെച്ച് ഇന്ത്യയെ വിഭജിക്കുമെന്ന് ഇയാൾ ഭീഷണി മുഴക്കിയിരുന്നു. ഇന്ത്യയിൽ ആക്രമണങ്ങൾ നടത്താൻ ജെയ്‌ഷെ മുഹമ്മദിന് നിർദ്ദേശം നൽകിയിരുന്ന പ്രധാനികളിൽ ഒരാളായിരുന്നു അബ്ദുൽ അസീസ് എസ്സാർ. ഇയാൾക്കെതിരെ ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് ശക്തമായ വിവരങ്ങളുണ്ടായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

 



ഇന്ത്യയുടെ സുരക്ഷാ ഏജൻസികൾ ഈ മരണം സംബന്ധിച്ച വിവരങ്ങൾ നിരീക്ഷിച്ചുവരികയാണ്. പാകിസ്ഥാനിൽ അടുത്തിടെയായി നിരവധി ഭീകരവാദികൾ ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ പട്ടികയിലേക്ക് ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് അബ്ദുൽ അസീസ് എസ്സാർ. ഇദ്ദേഹത്തിന്റെ മരണം ജെയ്‌ഷെ മുഹമ്മദ് സംഘടനയ്ക്ക് വലിയ തിരിച്ചടിയാകുമോ എന്ന് ഉറ്റുനോക്കുകയാണ് സുരക്ഷാ വിദഗ്ധർ. മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ താമസിയാതെ പുറത്തുവരും.

 




അബ്ദുള്‍ അസീസ് ഇസാര്‍ ഇന്ത്യയിലെ നിരവധി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട ഭീകരനായിരുന്നു. 2016 ലെ നഗ്രോട്ട ആക്രമണത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു. ഇന്ത്യാ വിരുദ്ധ വികാരം സൃഷ്ടിക്കാനായി പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നില്‍ കുപ്രസിദ്ധനായിരുന്നു.

രണ്ടാഴ്ചയ്ക്കിടെ പാക്കിസ്ഥാനില്‍ ഇതുരണ്ടാമത്തെ സംഭവമാണ്. നേരത്തെ മെയ് 17 ന് ലഷ്‌കറി തോയിബയുടെ സൈഫുള്ള ഖാലിദിനെ പാക്കിസ്ഥാനിലെ സിന്ധില്‍ വച്ച് അജ്ഞാതരായ തോക്കുധാരികള്‍ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.

 

 

 



മെയ് 7 നാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനിലെ 9 ഭീകര ക്യാമ്പുകള്‍ ഇന്ത്യ തകര്‍ത്തത്. ലഷ്‌കര്‍, ജയഷ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകര സംഘടനകളുടെ ക്യാമ്പുകളാണ് നിലംപരിശാക്കിയത്. 100 ലേറെ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാന്റെ ഹൃദയഭൂമിയായ പഞ്ചാബ് പ്രവിശ്യയിലും, ഒരിക്കല്‍ അപ്രാപ്യമെ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നല്ല വ്യക്തികള്‍ നമുക്കിടയിലുണ്ടെന്നും അവരെ കണ്ടെത്തണമെന്നും സുരേഷ് ഗോപി  (6 minutes ago)

കബീര്‍ റാവുത്തര്‍ അന്തരിച്ചു...  (19 minutes ago)

ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു  (37 minutes ago)

ഡെന്മാര്‍ക്കിന്റെ റാസ്മസ് ക്യാര്‍-ഫ്രെഡറിക് സഖ്യത്തെ  (58 minutes ago)

കാറുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് ഇടയില്‍ പെട്ട് ബൈക്ക് യാത്രികന്‍...  (1 hour ago)

ഓടയ്ക്കായി കുഴിച്ച കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം.  (1 hour ago)

ജസ്റ്റിന്‍ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം  (1 hour ago)

സുകാന്തിന്റെ റിമാന്റ് 10 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു  (1 hour ago)

സാക്ഷികള്‍ പ്രതികളെ കോടതിയില്‍ തിരിച്ചറിഞ്ഞു... 118 രേഖകള്‍ തെളിവില്‍ സ്വീകരിച്ചു, തൊണ്ടിമുതലുകള്‍ സാക്ഷികള്‍ തിരിച്ചറിഞ്ഞു  (2 hours ago)

സുകാന്തില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭ്യമായി  (2 hours ago)

നിലവിളിച്ച് വീട്ടുകാര്‍ ... കണ്‍മുന്നില്‍ മകളുടെ ദേഹത്തേക്ക് കാര്‍ പതിക്കുന്നത്....  (2 hours ago)

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധിയായിരിക്കും.  (3 hours ago)

ജൂലായ് 31 അര്‍ദ്ധരാത്രി വരെ തുടരും  (3 hours ago)

ഭാരതമാതാവിനെ കൈവിടുന്ന പ്രശ്‌നമില്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ് ആര്‍ലേക്കര്‍ ...  (3 hours ago)

ഒന്ന് മുതല്‍ 12 വരെയുള്ള സ്‌കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന്  (4 hours ago)

Malayali Vartha Recommends